'എന്റെ ഈ വലിയ വിജയം ആലത്തൂരുകാർ എന്നെ അത്രയധികം സ്നേഹിച്ചു എന്നതിന്റെ തെളിവാണ്; ഓരോ വീട്ടിലേയും പെങ്ങളൂട്ടിയായി മാറിയിരിക്കുന്നു എന്ന് ഫലം വന്നപ്പോൾ മനസിലായി'; പെൻഷൻ തുകയിൽ നിന്നുമുള്ള നീക്കിയിരുപ്പ് തനിക്ക് വസ്ത്രം വാങ്ങിക്കാനായി വരെ മാറ്റി വച്ച വയോധികയെ മുതൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒപ്പം നിന്നവരെയടക്കം ഓർത്ത് ആലത്തൂരിന്റെ സ്വന്തം രമ്യാ ഹരിദാസ്; ഇക്കുറി ലോക്സഭയിലേക്ക് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പെൺകൊടി മറുനാടനോട് മനസ് തുറക്കുമ്പോൾ
മറുനാടൻ ഡെസ്ക്
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിത. അതിനു പുറമേ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് യുഡിഎഫിന്റെ സ്ഥാനാർത്ഥി താരങ്ങളിൽ പ്രധാനി. ആലത്തൂരിന്റെ സ്വന്തം രമ്യാ ഹരിദാസ്. തിരുവനന്തപുരം സന്ദർശിക്കാൻ എത്തിയ വേളയിൽ ടെലിഫോണിൽ വിളിച്ച് ഇവിടെ എത്തണം എന്നറിയിക്കുകയും അനിൽ അക്കരയോടൊപ്പം മറുനാടൻ ഓഫീസിൽ വച്ച് തന്റെ വിശേഷങ്ങളും രമ്യ പങ്കുവെച്ചു.
ആലത്തൂരുകാർ രമ്യയെ എങ്ങനെ കണ്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അവരിലേക്ക് ഇറങ്ങിയ ഒരു മാസം തനിക്ക് എന്താണ് അവർ തന്നത് എന്നതടക്കം ഇപ്പോൾ വ്യക്തമാക്കുകയാണ് രമ്യാ ഹരിദാസ്. രമ്യയുടെ വാക്കുകളിലേക്ക്......
രമ്യയ്ക്കിപ്പോൾ എന്ത് തോന്നുന്നു..വിജയിച്ചു രമ്യ..മഹാഭൂരിപക്ഷത്തോടെ..വിജയിച്ച് കഴിയുമ്പോഴുള്ള ഫീൽ എന്താണ്?
ശരിക്കും പറഞ്ഞാൽ ആലത്തൂരിലെ ഓരോ വീട്ടിലേയും അനിയത്തിയായി പെങ്ങളൂട്ടിയായി മാറിയിരിക്കുന്നു എന്നുള്ളതാണ് വിജയിച്ച് കഴിഞ്ഞപ്പോൾ ശരിക്കും മനസിലായിരിക്കുന്ന കാര്യം.
ഇത്രയും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നോ ?
റോഡ് ഷോയിൽ നമ്മൾ തുടക്കം കുറിക്കുന്ന സമയത്ത് തന്നെ നമുക്ക് കിട്ടിയിരിക്കുന്ന സ്വീകാര്യത അതിനകത്ത് അനിയത്തിക്കൂട്ടിയായി നമ്മളെ ഓരോരുത്തരും കാത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ മുന്നോട്ട് പോകുന്ന സമയത്ത് ഓരോ അമ്മമാരും ഒരു മകളായി കണ്ട് നമ്മുടെ അടുത്തേക്ക് ഓടി വന്ന് മകളായി കൈപിടിക്കുമ്പോഴും വാരി പുണരുമ്പോഴും നമുക്ക് അറിയാം അവരുടെ മനസ്. ഓരോ ആളുകളും.
അപ്പോൾ നമ്മൾ വിജയത്തിലേക്ക് പോവാണ്. കാരണം ഒരു വലിയ പ്രതീക്ഷയിൽ നമ്മൾ തുടക്കം കുറിച്ചു. ആ പ്രതീക്ഷയിങ്ങനെ വളരുന്നത് മനസിലായി. ഓരോ ആളുകളും തീരുമാനിച്ച് രമ്യ ജയിക്കണമെന്ന് തീരുമാനിച്ച് വലിയൊരു മനസിന്റെ പിന്തുണയും വലിയൊരു വോട്ടിന്റെ ഭൂരിപക്ഷത്തിലേക്കും അവസാനം എത്തിച്ചത് ആലത്തൂരുകാരുടെ വലിയ മനസ് തന്നെയാണ്.
ഞെട്ടിയില്ലേ രണ്ട് ലക്ഷത്തോടടുത്ത് ഭൂരിപക്ഷം വന്നപ്പോൾ?
തുടക്കത്തിൽ നമ്മൾ വിജയത്തിലേക്ക് എത്തുന്നുവെന്ന്, റോഡ്ഷോയിൽ പ്രചരണത്തിന് പോകുമ്പോൾ മനസിലായി. എന്നാൽ ഇത്രയും വലിയ ഒരു വിജയം ആലത്തൂരുകാർ ഇത്രയധികം സ്നേഹിച്ചു എന്നതിന്റെ തെളിവാണ്.
എന്തായിരുന്നു ഫീൽ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത്? ബ്ലോക്ക് പഞ്ചായത്തിലെ ഒരു വാർഡിൽ മത്സരിക്കുന്നത് പോലെയല്ലല്ലോ ലോക്സഭാ തിരഞ്ഞെടുപ്പ് ...ജീവിതം എന്ത് പഠിപ്പിച്ചു ഈ ഒരു മാസം കൊണ്ട് ?
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഇരുന്ന സമയത്തും ഞാനൊരു മുഴുവൻ സമയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന് നേരിട്ട് സ്കൂളുകളൊന്നുമില്ല. പക്ഷേ എന്റെ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ എത്ര സ്കൂളിന്റെ പരിപാടിക്ക് പോയിട്ടുണ്ട് എന്നുള്ളത് എനിക്ക് തന്നെ അറിയില്ല. കാരണം നമ്മൾ മുഴുവൻ സമയവും ഒരു ജനപ്രതിനിധിയായി നിൽക്കുന്ന സമയത്ത് ആ ബ്ലോക്ക് പഞ്ചായത്തിന്റെ സ്നേഹം അതിലുപരിയായി തന്നിരിക്കുകയാണ് ആലത്തൂരുകാര്.
ശരിക്കും പ്രചരണത്തിന് പോകുന്ന വേളയിൽ അമ്മമാര്‍ വലിയ രീതിയിൽ സംസാരിക്കിമ്പോഴും ഒക്കെ പറയുന്നത് വളരെ രീതിയിൽ...ചായ കുടിക്കാൻ ഒരു ഹോട്ടലിൽ കയറിയാലും ഒരു ചേൻ പറഞ്ഞു ദേ പെങ്ങളൂട്ടി ചായകുടിക്കാൻ വന്നിട്ടുണ്ട്.
അതുപോലെ തന്നെ തൊഴിലുറപ്പ് പദ്ധതി നടക്കുന്ന ഏരിയയിലും ചേച്ചിമാരെല്ലാം ഓടി വരുന്നു.....ദേ നമ്മുടെ രമ്യ വന്നു. അപ്പോൾ ആ രീതിയിലേക്ക് കോഴിക്കോട് നിന്നും വന്ന എന്നെ ആലത്തൂരുകാർ സ്വീകരിക്കാൻ കാട്ടിയ മനസ് അതു തന്നെയായിരിക്കും എനിക്ക് ഈയൊരു തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമയത്ത്..കാരണം ഞാനൊരു യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി കടന്നു വരികയും ഒരു ജനപക്ഷ സ്ഥാനാർത്ഥിയായി മാറുവാനും സാധിച്ചു. യുഡിഎഫ് ഏറ്റെടുത്ത പ്രചരണങ്ങളും പരിപാടികളുമെല്ലാം ജനങ്ങളാണ് പിന്നെ ഏറ്റെടുത്തത്.
ഒരുപക്ഷേ എനിക്ക് ഏറ്റവുമധികം സന്തോഷത്തോടെ പറയാൻ സാധിക്കുന്നത് ആലത്തൂരിലെ എന്റെ വോട്ടർമാരെല്ലാം സ്ഥാനാർത്ഥികളായി മാറി. അവർ ഓരോടുത്തരം സ്ഥാനാർത്ഥികളായി അവർ ചോദിക്കാവുന്ന വോട്ടുകളെല്ലാം ചോദിച്ചു. അതുപോലെ തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് മറുനാടൻ മലയാളി.
അപ്പോൾ ആ രീതിയിൽ പ്രേക്ഷകരുള്ള വിദേശത്തും കേരളത്തിലും അതേ പോലെ ആലത്തൂരിന് പുറത്തുള്ള ആളുകളും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ വിളിച്ച് പറയും ഞങ്ങൾക്ക് വോട്ടു ചെയ്യാൻ പറ്റിയിട്ടില്ല. പക്ഷേ ഞങ്ങൾ രമ്യയ്ക്ക് വേണ്ടി വഴിയിൽ കണ്ട ആലത്തൂരുകാരോട് വോട്ടു ചോദിച്ചു. അപ്പോൾ ഓരോ ആളുകളും സ്ഥാനാർത്ഥിയായി മാറുകയാണ്.
അപ്പോൾ ആ രീതിയിൽ സ്ഥാനാർത്ഥിയായി മാറി ആ സ്ഥാനാർത്ഥികളായി മാറിയവർ വോട്ടു ചോദിച്ചു.. ആ സ്ഥാനാർത്ഥികളായി മാറിയവരും വോട്ടു ചെയ്തു. പുറത്ത് നിന്ന് രമ്യയ്ക്ക് വേണ്ടി വോട്ടു ചോദിച്ചവരും വോട്ടു ചെയ്തു അപ്പോൾ ആ രീതിയിലേക്ക് ഒരുപാട് പേര് സ്ഥാനാർത്ഥിയായി മാറി.
ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടായോ ഈ തിരഞ്ഞെടുപ്പിൽ?
ഏറ്റവുമധികം അതിനകത്ത് പറയാൻ സാധിക്കുന്നത് ഞാനൊരു പ്രതീക്ഷിത സ്ഥാനാർത്ഥിയല്ല. അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയായി വന്നു....അപ്പോൾ തുറന്ന് പറഞ്ഞാൽ കയ്യിൽ അഞ്ചു പൈസയില്ലാതെ തിരഞ്ഞെടുപ്പിന് വന്ന സ്ഥാനാർത്ഥിയാരെന്ന് ചോദിച്ചാൽ അതും ഈ ലോകത്തിലുള്ള എല്ലാവർക്കും അറിയാം അത് രമ്യാ ഹരിദാസാണ്. ആ രു രീതിയിലേക്ക് കടന്നു വന്നപ്പോൾ ഏകതാ പരിക്ഷത്തിന്റെ മെയിൻ സ്ഥാനത്ത് നിന്നിരുന്ന ജോൺ സാമുവേൽ സാർ പോലെയുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാട് ഒരുപാട് ആളുകളുടെ വലിയ നിർദ്ദേശമാണ് ഒരു ജനകീയ ഫണ്ട് ശേഖരണം.
അതിനകത്ത് സമൂഹ മാധ്യമങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന മറുനാടൻ മലയാളിയുടെ വലിയൊരു കൈനീട്ടവും വലിയൊരു പിന്തുണയുമാണ് ഒരു ജനകീയ ഫണ്ടിങ്. അതിലൂടെ ഒരു തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോകാൻ സാധിച്ചു അതിനകത്ത് ഒരുപാട് പേര് എന്നെ നേരിട്ട് വിളിച്ചു. എന്നെ വിളിക്കാൻ സാധിക്കാതെ പോയവർ സാധാരണക്കാരായ ഒരുപാട് ആളുകളെ വിളിച്ചു അതിനകത്ത് ഏറ്റവംു വലിയ അനുഭവമായിട്ടുണ്ടായിരുന്നത് ഒരു പെൻഷന്റെ തുക ഒരു കോളനിയിലേക്ക് രാത്രി ഏറെ വൈകിയാണ് ചെല്ലുന്നത്. പന്ത്രണ്ടര മണി കഴിഞ്ഞു പര്യടനം. പത്തുമണിക്ക് ശേഷം അവരോട് സംസാരിക്കാൻ സാധിക്കില്ല ഉച്ചഭാഷിണി ഉപയോഗിക്കാൻ സാധിക്കില്ല എന്നാലും നേരിട്ട് ചെന്നാൽ മതി. ഒന്ന് കണ്ടാൽ മതി.
അവിടെ ചെന്നപ്പോൾ ഒരു അമ്മ എടുത്തുവെച്ചിരുന്ന പെൻഷന്റെ തുക എടുത്ത് വെച്ചിട്ട്..'രമ്യയ്ക്ക് വേണ്ടി എല്ലാവരും കാശു തരുന്നു' അപ്പോൾ രമ്യയ്ക്ക് എന്റെ തുക. അത് രമ്യയ്ക്ക് വസ്ത്രം വാങ്ങിക്കാനാണ് ആവശ്യമെങ്കിൽ അതിനകത്ത് നിന്നും എടുക്കാം. അതല്ല തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനാണ് ഉപയോഗിക്കാൻ പറ്റുന്നതെങ്കിൽ...' അവർക്ക് വലിയ കാര്യങ്ങൾ ഒന്നും അറിയില്ല..അവർ സാമൂഹ്യ മാധ്യമം ഉപയോഗിക്കുന്ന ആളല്ല.. പ്രായമുള്ള ഒരു അമ്മയാണ്. പക്ഷേ ആരോക്കെയോ പറഞ്ഞ് രമ്യയ്ക്ക ഫണ്ട് ശേഖരിക്കുന്നുവെന്ന് അറിഞ്ഞ് അവരുടെ തുക എടുത്ത് വെച്ച് കാത്തിരിക്കുകയാണ്.
അഭിമുഖത്തിന്റെ പൂർണ രൂപം വീഡിയോയിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍