ആർഎസ്എസ്സിനോടുള്ള പ്രണയം തുടങ്ങുന്നത് രാജ്യം നന്നാകണമെന്ന് ആഗ്രഹത്തിൽ നിന്ന്; ബിജെപിയിൽ അംഗത്വമെടുത്തത് നല്ലതിനെ തെരഞ്ഞെടുക്കുക എന്ന ചിന്തയെത്തുടർന്ന്; കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെപ്പോലെ സ്വേഛാധിപതി ഇന്ന് ലോകത്തിൽ ഇല്ല; മറുനാടനോട് രാഷ്ട്രീയം പറഞ്ഞ് ജേക്കബ് തോമസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെപ്പോലെ സ്വേഛാധിപതിയായ ഒരു ഭരണാധികാരി ഇപ്പോൾ ലോകത്തിൽ ഇല്ലെന്ന് റിട്ട.ഡിജിപി ജേക്കബ് തോമസ്. മറുനാടൻ മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ ഭരണ രീതികളും നടപടികളും നോക്കുമ്പോൾ അമിത് ഷായും നരേന്ദ്ര മോദിയുമൊന്നും ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ അംഗത്വമെടുത്തത് നല്ലതിനെ തെരഞ്ഞെടുക്കുക എന്ന ചിന്തയിൽ നിന്ന് മാത്രമാണ്. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ കേരളത്തിലെ നിലവിലുള്ള മുന്നണികളുടെ അഴിമതി ഭരണത്തിൽ നിന്നൊരു മോചനം വേണം. അതിന് ബിജെപി മുന്നോട്ട് വരേണ്ടതുണ്ട്. ബിജെപിയുടെ ഈ പ്രയാണത്തിന് കരുത്ത് പകരുക എന്ന ലക്ഷ്യവും കൂടി തന്റെ തീരുമാനത്തിന് പിന്നിലുണ്ട്.തന്റെ അനുഭവങ്ങളാണ് കേരളത്തിലെ രണ്ട് മുന്നണികളെക്കാളും നല്ലത് ബിജെപിയാണെന്ന നിഗമനത്തിലേക്ക് തന്നെ എത്തിച്ചതെന്നും എന്തുകൊണ്ടാണ് ബിജെപി അംഗത്വമെടുത്തത്് എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഉദാഹരണത്തിന് കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളെ ജനങ്ങൾ അറിയുന്നത് സ്ഥാപനത്തിലെ അഴിമതിയുടെ പേരിലാണ്. അല്ലാതെ സ്ഥാപനത്തിന്റെ മേന്മകൊണ്ടൊ പ്രവർത്തന മികവുകൊണ്ടോ അല്ല. മാത്രമല്ല ഈ അഴിമതികൾ അത്രയും നടന്നത് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലത്താണ്. അപ്പോൾ അതാണ് തന്റെ അനുഭവം. അങ്ങിനെ വരുമ്പോൾ തനിക്ക് മറ്റൊരു ഓപ്ഷനായി ബിജെപിയെയെ മാത്രമെ പരിഗണിക്കാനാവൂ.ബിജെപി അഴിമതി ചെയ്യില്ല എന്ന വിശ്വാസം തന്നിലുണ്ടാക്കിയത് അ പാർട്ടി ഉൾക്കൊള്ളുന്ന ആളുകളുടെ നിലവാരത്തെ അനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി
ബിജെപി ഒരു ഹിന്ദുത്വ പാർട്ടിയാണെന്ന് തന്റെ അനുഭവത്തിൽ ഇല്ല. ഗോവ പോലെ ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ ഇതിന് ഉദാഹരമാണ്.ഹിന്ദുത്വമെന്ന ആശയത്തിന് മതത്തിന് അപ്പുറത്തേക്ക് ചരിത്രപരമായും സാമൂഹിക പരമായുമൊക്കെ വലിയ ആശയങ്ങളുണ്ട്. ബിജെപി മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ ആശയം അത്തരത്തിലാണ്.തന്റെ സുഹൃത്തുക്കളായിട്ടുള്ള നിരവധി വ്യത്യസ്ത മതക്കാരും, സംസ്ഥാനകാരുമൊക്കെ ബിജെപി അനുഭാവകളാണ്. അങ്ങിനെ നോക്കുമ്പോൾ എങ്ങിനെയാണ് ബിജെപി മോശം പാർട്ടിയാണെന്ന് പറയുകയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ അക്രമ രാഷ്ട്രീയം നടത്തുന്നത് കോൺഗ്രസ്സും സിപിഎമ്മുമാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്ക് നോക്കിയാൽ തന്നെ എന്ത് അക്രമം ബിജെപി കാണിച്ചു എന്നാണ് നമുക്ക് പറയുവാൻ കഴിയുക. ഇതൊക്കെ ബിജെപിക്ക് നേരെയുള്ള ആരോപണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്തുകൊണ്ടാണ് ആർ എസ് എസിനെ ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ഒരു നാഷണൽ വോളന്ററി ഓർഗനൈസേഷൻ എന്ന നിലക്കാണ് ആർഎസ്എസ്സിനെ ഇഷ്ടപ്പെടുന്നത്.ഇത് രാജ്യം നന്നാകണമെന്ന ചിന്തയിൽ നിന്നാണ് ആർഎസ്എസ്സിനോടുള്ള പ്രണയം തുടങ്ങുന്നത്. ഇന്ത്യ ഫസ്റ്റ് എന്ന അവരുടെ ആശയമാണ് തനിക്ക് ഇഷ്ടമായത്.
പിണറായി വിജയനോട് തനിക്ക് പകയൊന്നുമില്ല. അതിന് തന്നെ പരുവപ്പെടുത്തി എടുത്തത് ആർ എസ് എസിന്റെ ജീവിതചര്യയാണ്. യോഗയും ഭക്ഷണക്രമവുമുൾപ്പടെ പ്രത്യേക ജീവതചര്യയാണ് ആർഎസ്എസ്സിന്റെത്.യഥാർത്ഥ ആർ എസ് എസുകാർ ആരോടും പകയോ വിദ്വേഷമോ വച്ചുപുലർത്തുന്നവരല്ല. അവർ വളരെ ലളിതമായ ജീവിതം ഉൾപ്പടെ നയിക്കുന്നവരാണ്. പിണറായി വിജയനോടുള്ള പക മൂലമാണോ ബിജെപി തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇത്തരത്തിലായിരുന്നു.
ബിജെപിയിൽ സ്ഥാനം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പീപ്പിൾ ഫസ്റ്റ്, പ്ലാനറ്റ് സെക്കന്റ് എന്നതാണ് തന്റെ ചിന്താഗതി. അതുകൊണ്ടാണ് തന്നെ സസ്പെന്റ് ചെയ്യാൻ കാരണമായ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട തന്റെ വിവാദ പ്രസംഗവും ഉണ്ടാകുന്നത്.അതിൽ നിന്നാണ് പാവപ്പെട്ട ജനങ്ങൾ ആയതുകൊണ്ടല്ലെ ഇവരെ ഇത്തരത്തിൽ പരിഗണിക്കുന്നതെന്നും പണക്കാരായിരുന്നെങ്കിൽ ഇങ്ങനെ പരിഗണിക്കുമോ എന്ന ചോദ്യം ഉണ്ടായതും ഈ ചിന്തയിൽ നിന്നാണ്.എന്നാൽ സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം ഈ ചിന്തയിൽ താൻ ചെറിയൊരുമാറ്റം വരുത്തി. അത് ഇങ്ങ്നെയാണ് നേഷൻ ഫസ്റ്റ് പീപ്പിൾ സെക്കന്റ് പ്ലാനറ്റ് ത്രീ എന്നതാണ്. ഈ ആശയത്തിലൂന്നി ബിജെപിയിൽ പ്രവർത്തിക്കുക എന്നത് മാത്രമെ ഇപ്പൊ ചിന്തയുള്ളു. അല്ലാതെ സ്ഥാനമോഹമില്ല.ഭാരവാഹിത്വങ്ങൾ തന്നാൽ അത് ഒരു ഉത്തരവാദിത്വമായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താൻ മത്സരിക്കുമൊ എവിടെ മത്സരിക്കും എന്നതൊക്കെ തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പക്ഷെ അങ്ങിനെ ഒരവസരം വന്നാൽ താൻ തെരഞ്ഞെടുക്കുക തൃശ്ശൂർ ആയിരിക്കും. കാരണം വ്യക്തിപരമായി ഈ സ്ഥലത്തോട് ഒരു അടുപ്പമുണ്ട്. തന്റെ തനിച്ചുള്ള ജീവിതം ആരംഭിക്കുന്നത് അവിടെയാണ്. അതാണ് ഈ പ്രദേശത്തോടുള്ള ആത്മബന്ധം.
മത്സരിക്കാൻ വേണ്ടി രണ്ടുതരത്തിലുള്ള തയ്യാറാടെപ്പുകളാണ് പ്രധാമായും വേണ്ടത്.ഒന്ന് ഫിസിക്കലി ഫിറ്റാവുക, രണ്ട് ചിരിക്കാൻ പഠിക്കുക എന്നതാണ്.പ്രൊഫഷൻ പ്രകാരം ചിരിക്കാൻ പാടില്ല എന്നൊരു ശീലം ഉണ്ടായിരുന്നു.പക്ഷെ രാഷ്ട്രീയത്തിൽ പ്രധാനം ചിരിയാണ്. അതുകൊണ്ട് തന്നെ ചിരിക്കാനുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നതെന്നും സരസമായി ജേക്കബ് തോമസ് പറഞ്ഞു.ചെലവ് ചുരുക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചരണ മാതൃകയാണ് താൻ ലക്ഷ്യം വെക്കുന്നത്. കാരണം പാർ്ട്ടി തരുന്ന ഫണ്ട് കൊണ്ട് മാത്രം പ്രചരണം പൂർത്തിയാവില്ല. അപ്പോൾ ചെലവ് ചുരുക്കിയുള്ള പ്രചരണമാണ് തന്റെ ലക്ഷ്യം.തന്റെ വോട്ടർമാരുടെ മനസ്സിലേക്ക് എത്തലാണ് തെരഞ്ഞെടുപ്പിൽ പ്രധാനം. അതിന് പണം വേണമെന്ന് കരുതുന്നില്ല.
ഒരു ചെറിയ സ്ഥലം തെരഞ്ഞെടുത്ത് അവിടെ തന്റെ ആശയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഉപയോഗപ്പെടുത്തുന്നതാണ് തന്റെ ആഗ്രഹം. ആ പ്രദേശത്ത് എല്ലാവർക്കും തൊഴിസും സ്വൈര്യജീവിതവും ഉറപ്പുവരുത്തുക കൂടി പദ്ധതിയുടെ ലക്ഷ്യമാണ്്.ഇതിനൊക്കെ കുറിച്ച് വ്യക്തമായ ധാരണ തന്റെ മനസ്സിൽ ഉണ്ട്. തനിക്ക് വിജയിക്കാനായാൽ അതൊക്കെയാവും തന്റെ മണ്ഡലത്തിൽ താൻ നടപ്പാക്കുക.
ട്വന്റി ട്വന്റിയുമായുള്ള ഒരുമിച്ച് പ്രവർത്തിക്കാനുള്ള ചില ആലോചനകൾ ഉണ്ടായിരുന്നു. സസ്പെൻഷനിലായിരുന്ന സമയത്തായിരുന്നു ഈ ചിന്ത. പക്ഷെ ശേഷം സർവ്വീസിൽ തിരികെയെത്തിയപ്പോൾ അശ്രമം ഉപേക്ഷിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍