ബിഗ്ബോസ് ഷോയിൽ നിന്ന് ഇറങ്ങുമ്പോൾ ലാലേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം എന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹം; അദ്ദേഹത്തിന്റെ ഏതെങ്കിലും സിനിമയിൽ അനിയനായോ വേലക്കാരനായോ അഭിനയിക്കണം എന്നത് വലിയ ആഗ്രഹമാണ്; ലാലേട്ടനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചപ്പോൾ വിഷമം തോന്നി; എന്നെ തിരിച്ച് കയറ്റാനാണ് ഏഷ്യാനെറ്റും ബിഗ്ബോസും ലാലേട്ടനും ശ്രമിച്ചത്; ഈ ലോകത്തിന്റെ ഏത് കോണിൽ കിടന്ന് ഞാൻ മരിച്ചാലും ആറ്റിങ്ങലെ വീട്ടിലേക്ക് ജഡം എത്തിക്കാൻ ഒരു മലയാളി സഹോദരൻ കാണും; രജിത്ത് കുമാർ അഭിമുഖം
എം എസ് ശംഭു
തിരുവനന്തപുരം: ബിഗ്ബോസ് മത്സരാർത്ഥിയായ അദ്ധ്യാപകൻ എന്ന രീതിയിലാണ് ഡോ. രജിത്ത് കുമാർ മലയാളികൾക്ക് ഇന്ന് സുപരിചിതനാകുന്നത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ബിഗ്ബോസ് ഹൗസിൽ നിന്ന് രജിത്ത് കുമാർ പുറത്താകുന്നത്. തനിക്ക് നേരേയുള്ള വിവാദങ്ങൾക്കുള്ള മറുപടി നൽകുകയാണ്. രജിത്ത് കുമാർ മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിലൂടെ രജിത്ത് കുമാർ ഹൗസിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുന്നു.
തന്റെ പേരിൽ പ്രചരിക്കുന്ന ആരോപണങ്ങളിൽ മറുപടിയുമായാണ് രജിത്ത് കുമാർ രംഗത്തെത്തുന്നത്. അഭിമുഖത്തിലെ വാക്കുകൾ:സ്ത്രീ വിരോധിയാണെന്നാണ് എന്നെ കുറിച്ച് പലരും പറഞ്ഞു നടന്നിട്ടുള്ളത്. നമ്മുടെ ആളുകലെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണ്. വസ്ത്രധാരണത്തിന്റെ പരിൽ ഞാൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സമൂഹത്തിൽ പാലിക്കേണ്ട ചില മര്യാദകളാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതിന്റെ ഭാഗങ്ങൾ കട്ട് ചെയ്താണ് പലരും പ്രചരണം നടത്തിയത്. ലെഗിൻസ് ധരിച്ചതിനെയാണ് ഞാൻ വിമർശിച്ചത്. സ്വമ്മിങ് ഡ്രസ് ധരിച്ച് കോളജിൽ പോകാൻ നമ്മൾക്ക് ആകുമോ. എന്റെ ജീവിതം, എന്റെ റൂൾസ്, എന്റെ നിയമങ്ങൾ എന്നിങ്ങനെയൊക്കെ പറയുന്നവർക്ക് പിന്നെ നിയമങ്ങൾ ആവശ്യമില്ലല്ലോ.
നൂറ് കോടി ജനങ്ങളും അവരവരുടേതായ നിയമങ്ങൾ കൊണ്ട് ഇറങ്ങുകയാണെങ്കിൽ പിന്നെ ഭരണഘടനയുടെ ആവശ്യം എന്താണ്.ബിഗ്ബോസ് എന്നത് എപ്പോഴും ഒരു ഗെയിം ഷോ തന്നെയാണ്. മറ്റ് ഭാഷകളിൽ മുളക് സ്േ്രപ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ ശരീരം തല്ലി പഞ്ചറാക്കിയപ്പോൾ പോലും ഞാൻ പരാതി പറയാൻ നിന്നില്ല. എനിക്കെതിരെ നിരന്തരം പരാതി നൽകിയാണ് അവർ പുറത്താക്കൽ തന്ത്രം നടത്തിയത്. എയർപോർട്ടിലുണ്ടായ വിവാദങ്ങളിൽ ഞാൻ കാരണക്കാരനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. മൂന്ന് മണിക്കൂറിലധികം എന്നെ ചോദ്യം ചെയ്തു. ഒരാൾപ്പെട്ടപ്പോൾ നമ്മളെല്ലാവരും പെടുകയാണ് ചെയ്തത്.
സിനിമയിലക്കുള്ള അരങ്ങേറ്റത്തിൽ ഇപ്പോഴും മനസിന് പകപ്പെട്ടിട്ടില്ല എന്്ന് തന്നെയാണ് പറയാനുള്ളത്. എന്റെ രണ്ട് വിദ്യാർത്ഥികളാണ് സിനിമയുമായി മുന്നോട്ട് വന്നത്. അവരോട് സംസാരിച്ചിട്ടുണ്ട്. ആലപ്പി അഷറഫ് എന്ന സംവിധായൻ സിനിമയുമായി രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ അതിനോട് പാകപ്പെടാൻ പറ്റിയ സമയമല്ല. കോളജിലേക്ക് പോകണം. റിസൈൻ ചെയ്യുന്നത് സംബദ്ധിച്ച് ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല. അദ്ധ്യാപകൻ എന്ന നിലയിലാണ് ഞാൻ് അറിയപ്പെട്ടത്. ഇനി സാമൂഹിക സേവകനാകണം എന്നതാണ് സ്വപ്നം. എനിക്ക് ബിഗ്ബോസ് ഷോയിൽ നിന്ന് അഞ്ച് പൈസ പോലും വേണ്ട. ആ പൈസ ആതുര സേവന രംഗത്ത് ചെലവാക്കാനാണ് ആഗ്രഹിക്കുന്നത്. പല ലോകരാജ്യങ്ങളിലും ഞാൻ ക്ലാസെടുക്കാൻ പോയിട്ടുണ്ട്. അവിടെ നിന്നൊന്നും ഞാൻ പൈസ വാങ്ങാറില്ല. ഈത്തപ്പഴം, കജുവ ,എന്നിവയൊക്കെ പലപ്പോഴും നൽകുന്നതാണ് പതിവ്. ഇവിടെ ഞാൻ കൊണ്ടുവന്നാൽ തന്നെ അയൽപ്പക്കത്തെ വീടുകളിൽ എത്തിച്ചിരിക്കും.
രാഷ്ടട്രീയത്തിലേക്ക് ഇറങ്ങാൻ തയ്യാറാകുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങൾ എത്തി. അത്തരം ചോദ്യത്തിനേക്കാൾ നല്ലത് എന്നെ കൊല്ലുന്നതാണ്. രാഷ്ട്രീയ അരങ്ങേറ്റമോ എനിക്കില്ല. എല്ലാ രാഷ്ട്രീയ പാർട്ടിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്. ഡെപ്യൂട്ടേഷന് വേണ്ടി പ്ലസ് ടുവിലെത്തിയപ്പോൾ ആനാവൂർ നാഗപ്പന്റഖെ സഹായമാണ് ഞാൻ സ്വീകരിച്ചത്. അമ്മയോടൊപ്പം നിൽക്കാനാണ് ഞാൻ അത് ചെയ്തത്.
എന്നെ തിരിച്ചു വിളിക്കുമെന്ന് ശുഭാപ്തി വിശ്വാസം ഇപ്പോഴുമെനിക്കുണ്ട്. ബിഗ്ബോസ് എന്നത് വലിയ അവസരമാണ്. ഒരുപാട് പേർ അതിലേക്ക് എത്താൻ ഇപ്പോഴും കൊതിക്കുന്നുണ്ട്. ഏഷ്യാനെറ്റിന്റെ പ്രവീൺ മാഷ് എന്നെ വിളിക്കുമ്പോഴും നോ ബ്രദറെ എന്നാണ് ഞാൻ പറഞ്ഞത്. ഇതിലൂടെ താങ്കൾക്ക് ഒരു നല്ല അവസരമാണ് ലഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
മുളക് പൊടി ആക്രമണം എന്നൊക്കെ പറയുന്നത് മനഃപൂർവ ചെയ്തത് അല്ല. ഇതൊരു സ്ക്രീപ്റ്റഡ് പരിപാടിയുമല്ല. നമുക്ക് തന്നിരിക്കുന്ന ടാസ്ക് മാക്സിമം ഭംഗിയാക്കാനാണ് എപ്പോഴും ശ്രമിച്ചത്. കണ്ണിന്റെ താഴെയായിട്ടാണ് മുളകിന്റെ വെള്ളം തേച്ചത്. അൽപം വെളിച്ചെണ്ണ തേച്ചാൽ മാറാവുന്ന പ്രശ്നമായിരുന്നു. കൂടുതൽ വികൃതി കാണിക്കുന്നർക്ക് കൂടുതൽ പോയിന്റ് കിട്ടി എന്നാണ് കരുതിയത്. എന്റെ അനിയത്തിയെ പോലെ തന്നെയാണ് ഞാൻ കരുതുന്നത്. ഓരോ ഘട്ടത്തിലും ഞാൻ ഔട്ടാക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു.
ലാലേട്ടനെ അടുത്ത് ഒന്ന് നിൽക്കാൻ കഴിയുന്നത് പോലും എന്ന സംബന്ധിച്ച് വലിയ ഭാഗ്യമാണ്. അദ്ദേഹത്തിനെ വിവാദത്തിൽ വലിച്ചിഴച്ചപ്പോൾ സങ്കടം തോന്നി. ഏഷ്യാനെറ്റും ബിഗ്ബോസും ലാലേട്ടനും എല്ലാക്കാലത്തും എന്നെ സഹായിച്ചിട്ടേയുള്ളു. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ ഒരു വേലക്കാരന്റെ വേഷമെങ്കിലും ചെയ്യണം എന്നതായിരുന്നു ആഗ്രഹം. അദ്ദേഹത്തിൽ നിന്ന് ഒരു ഉമ്മ ലഭിക്കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.
മൂന്നാഴ്ച മാത്രം പങ്കെടുത്ത് തിരിച്ച് വരാമെന്ന് കരുതിയാണ് ഞാൻ ഷോയിലേക്ക് പോയത്. ഇനി ഒരു വിവാഹം കഴിക്കാൻ പലരും നിർബന്ധിച്ചു. കുടുംബം എന്നത് ഇപ്പോൾ എന്റെ മനസിലില്ല. കേരളത്തിൽ എനിക്കിപ്പോൾ മൂന്ന് കോടി കുടുംബമുണ്ട്. ഈ ലോകത്തിന്റെ ഏത് കോണിൽ പോയി ഞാൻ വീണ് മരിച്ചാലും എന്റെ ജഡം ആറ്റിങ്ങലെ വീട്ടിലെത്തും എന്നത് ബിഗ്ബോസ് ഷോയിലൂടെ ലഭിച്ച ഗുണമാണ്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍