മദ്യപിച്ച് മെട്രോയിൽ കിടന്നുറങ്ങി എന്ന് ആരോപണം നേരിടേണ്ടിവന്ന കേൾവി ശക്തിയും സംസാരശേഷിയുമില്ലാത്ത എൽദോയുടെ ജീവിതമാണ് വികൃതി; എൽദോ എന്ന ഭിന്നശേഷിക്കാരൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെ സിനിമ വരച്ചുകാട്ടുന്നു;ഒരു പറ്റം പുതിയ ആളുകളുടെ കോമ്പിനേഷനിൽ എത്തിയ സിനിമ പറയുന്നത് സോഷ്യൽ മീഡിയയിലൂടെ എന്തും പറയാം എന്ന ചിന്താഗതിയിൽ രൂപപ്പെടുന്ന പ്രശ്നങ്ങൾ; പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന വികൃതിയുടെ വിശേഷങ്ങളുമായി നവാഗത സംവിധായകൻ എം.സി ജോസഫ്
സുവർണ പി എസ്
സോഷ്യൽ മീഡിയവഴി ഫോർവേർഡ് ചെയ്യപ്പെടുന്ന വിഷ്വലുകളും കണ്ടെന്റുകളും പലപ്പോഴും സത്യമാണോയെന്ന് പോലും നോക്കാതെയാണ് പലരും ഫോർവേഡ് ചെയ്യുന്നത്. എന്നാൽ അതിൽ ആ ഒരു ഒറ്റ ഫോർവേഡിൽ ആരുടെയെല്ലാം ജീവിതങ്ങൾ തകരുന്നുണ്ടെന്ന് ആരും തന്നെ ചിന്തിക്കുന്നില്ല. വംശീയപരമായും ലൈംഗികപരമായും രാഷ്ട്രീയപരമായുമെല്ലാമാണ് ട്രോളുകളും ആക്ഷേപക്കുറിപ്പുകളും വരുന്നത്. എന്നാൽ ഇതിൽ തന്നെ ഏറ്റവും വലിയ ക്രൂരത ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്രോളുകളും മറ്റുമാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ എന്തും പറയാം എന്നുള്ള സ്വാതന്ത്ര്യം കൊണ്ട് ഭിന്നശേഷിക്കാരനായ എൽദോ എന്നയാൾ അനുഭവിച്ച മാനസിക സംഘർഷങ്ങൾ വിവരിക്കുന്ന സിനിമയാണ് വികൃതി. കുറച്ച് നാളുകൾക്ക് മുമ്പ് മെട്രോ ട്രെയിനിൽ നടന്ന യഥാർത്ഥ സംഭവം തന്നെയാണ് സിനിമയായി പ്രേക്ഷകരിലേയ്ക്ക് എത്തിയിരിക്കുന്നത്. നവാഗതനായ എം.സി.ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. തന്റെ ആദ്യ സിനിമയെക്കുറിച്ചും. സിനിമയിലെ കഥയിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് എം.സി.ജോസഫ്.
വികൃതി എന്ന സിനിമയെക്കുറിച്ച് സംവിധായകൻ എം.സി.ജോസഫ് :
വളരെ സമകാലീക പ്രധാന്യമുള്ള വിഷയമാണ് ഈ സിനിമ ചർച്ചചെയ്യുന്നത്. സിനിമയ്ക്ക് പുറത്ത് ഒരുപാട് സംസാരിക്കപ്പെടുന്ന വിഷയമാണ്. മറ്റൊന്നുമല്ല സിറ്റിസൺ ജേർണലിസം അല്ലെങ്കിൽ പബ്ലിക്ക് ജേർണലിസം എന്ന് പറയുന്ന സോഷ്യൽ മീഡിയയിലൂടെ ആർക്കും എന്തും പറയാവുന്നൊരു പുതിയൊരു അവസ്ഥ. ഇത്തരം ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്ന് തോന്നിയപ്പോൾ ഞങ്ങളിലേയ്ക്ക് ഭാഗ്യവശാൽ വന്ന് ചേർന്നൊരു ട്രൂ ഇൻസിഡന്റ് ഉണ്ട്. രണ്ട് മൂന്ന് വർഷങ്ങൾക്ക് മുമ്പ്, നിങ്ങൾക്കൊക്കെ അറിയാമായിരിക്കും. എൽദോ എന്ന് പറയുന്ന ഒരു അങ്കമാലിക്കാരന് മെട്രോയിൽ വെച്ച് ഉണ്ടായ ഒരു സംഭവം. അദ്ദേഹം മദ്യപിച്ച് കിടക്കുകയായിരുന്നു. മെട്രോയിലെ പാമ്പ് എന്ന ക്യാപ്ഷനോട് കൂടെയായിരുന്നു ആ സംഭവം പുറത്ത് വന്നതും സോഷ്യൽ മീഡിയ അത് അദ്ദേഹത്തോട് ഒരു നീതിയും പുലർത്താതെ പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന് അതിന് ശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. അപ്പോൾ അത്തരം ഒരാൾക്ക് ഒരു സോഷ്യൽ സ്റ്റാറ്റസിൽ ഉണ്ടാകാവുന്ന പ്രശ്നം. പ്രത്യേകിച്ച് അദ്ദേഹം ഒരു മ്യൂട്ടായിട്ടുള്ള വ്യക്തികൂടെയായിരുന്നു. ഊമയായിരുന്നു ചെവിയും കേൾക്കില്ലായിരുന്നു. അപ്പോൾ അത്തരമൊരു പാവം വ്യക്തിയെക്കുറിച്ച് ഇല്ലാത്ത ദുഷ്പ്രചാരണം നടത്തിയിട്ട് ഇദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ വലിയ സങ്കടങ്ങളാണ് പ്രത്യാഘാതങ്ങളാണ് നമ്മൾ കണ്ട, തിരിച്ചറിഞ്ഞ, അദ്ദേഹത്തോട് സംസാരിക്കുകയും അദ്ദേഹത്തോട് ചിലവഴിക്കുകയും ഒക്കെ ചെയ്തപ്പോൾ മനസിലായത്. പക്ഷെ സിനിമ ജനിക്കുന്നത് അതിൽ നിന്നും വ്യത്യസ്തമായിട്ട് ഞങ്ങളെ ചിന്തിപ്പിച്ച ഒരു ഘടകത്തിലൂടെയാണ്..
ഇത്രയും ലോകം മുഴുവൻ ചർച്ച ചെയ്ത ഒരു വിഷയം മെട്രോയിൽ പാമ്പ് എന്നുള്ളത്. പിന്നീട് അതിന് ശേഷം മീഡിയ തന്നെ തിരുത്തിയിരുന്നു. മറ്റ് മീഡിയകൾ, കൺവെൻഷണൽ മീഡിയകൾ അതിനെ തിരുത്തിയിരുന്നു. പത്രമാധ്യമങ്ങളും മറ്റ് ചാനൽസും ഓൺലൈൻ മീഡിയാസും തന്നെ അദ്ദേഹത്തിന് സംഭവിച്ചത് തെറ്റായ ദുഷ്പ്രചാരണത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. അദ്ദേഹം മദ്യപിക്കാത്ത വ്യക്തിയാണെന്നെല്ലാം പറഞ്ഞ് അത് തിരുത്തപ്പെട്ടിരുന്നു. പക്ഷെ അത് വലിയ ചർച്ചയുമായിരുന്നു. ഈ ചർച്ചയ്ക്കിടയിൽ ഞങ്ങളെ ചിന്തിപ്പിച്ച വിഷയം.. ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ അജീഷ് പി. തോമസാണ്. അദ്ദേഹവും ഞാനും കൂടിയുള്ള ഇതിന്റെ ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്ന ഒരു വിഷയം.
ഇത്രയും ചർച്ച ലോകം മുഴുവൻ നടക്കുമ്പോൾ ഈ ഫോട്ടോയെടുത്ത, എൽദോയുടെ ഫോട്ടോയെടുത്ത് ഇങ്ങനെയൊരു പ്രചാരണത്തിന് തുടക്കം കുറിച്ച, ഇങ്ങനെയൊരു ട്രോളിനോ പോസ്റ്റിനോ തുടക്കം കുറിച്ച ഒരാളുണ്ടാവില്ലെ. അയാൾ ഇത് എല്ലാം കണ്ടിട്ട് എവിടെയായിരിക്കും. എന്നുള്ള ഒരു കൗതുകകരമായ ചിന്തയായിരുന്നു. അയാൾക്കെതിരെ ഇവിടെ വലിയ വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നു. ആളുകൾക്കിടയിലും ചർച്ചകൾക്ക് ഇടയിലുമൊക്കെ ഒരുപാട് അയാളെ കുറിച്ച് അല്ലെങ്കിൽ ആരായിരിക്കും എന്നുള്ളതിനെ കുറിച്ചെല്ലാം സംസാരിക്കുന്നുണ്ടെങ്കിലും. അയാൾ എന്നൊരു വ്യക്തി എവിടെയെങ്കിലും ഉണ്ടാവില്ലേ. ആ ചിന്തയാണ് സിനിമ ജനിക്കാൻ കാരണം. കാരണം ഇങ്ങനെ രണ്ട് പേര്, ഈ രണ്ട് പേരെ കുറിച്ച് ചിന്തിച്ചപ്പോൾ അതിലൊരു കൗതുകകരമായ ഒരു പുതിയ വ്യത്യസ്തതയുള്ള സിനിമ ജനിച്ചു. അങ്ങനെയാണ് വികൃതി ജനിക്കുന്നത്.
ഈ വികൃതിയെന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായിട്ട് എനിക്ക് തോന്നുന്നത് അതിന്റെ ഈ രണ്ട് ക്യാരക്ടേഴ്സിനെ, വളരെ ചലഞ്ചിങ്ങ് ആയിട്ടുള്ള രണ്ട് ക്യരക്ടേഴ്സായിരുന്നു അത്. അത് രണ്ടും അതായത് ഒന്ന് എൽദോ, രണ്ട് സമീർ. രണ്ടാമത്തെ വ്യക്തി ഞാൻ പറഞ്ഞ സമീർ. ഈ രണ്ട് ക്യാരക്ടേഴ്സിലും ഒരുപാട് ചലഞ്ചസ് ഉണ്ടായിരുന്നു. ഒന്ന് മ്യൂട്ടായ എൽദോ. അങ്ങനെ ഒരു ക്യാരക്ടറിനെ ചെയ്യാൻ. അല്ലെങ്കിൽ അദ്ദേഹം കടന്ന്പോയ വഴികളെ വളരെ എഫക്ടീവായിട്ട് ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കേപ്പബിളായിട്ടുള്ള ഒരു ഫൈനെസ്റ്റ് പെർഫോമറെ തന്നെ ഭാഗ്യവശാൽ നമുക്ക് കിട്ടി. സുരാജേട്ടൻ. അതുപോലെ തന്നെ ഈ പ്രണയവും യുദ്ധവും കോൺഫ്ളിക്ടുകളും പ്രശനങ്ങൾക്ക് ഇടയിലും എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് നിൽക്കേണ്ടി വരുന്ന, വളരെ കോൺഫ്ളിക്ടുകൾ ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു ക്യാരക്ടറാണ് സമീർ. ആ സമീർ എന്ന് പറയുന്ന ആ ക്യാരക്ടറിനെ വളരെ കൈയടക്കത്തോട് കൂടി ചെയ്തിട്ടുള്ള സൗബിനും. ഈ രണ്ട് മലയാളത്തിലെ വളരെ ടാലെന്റെഡ് ആയിട്ടുള്ള ആർട്ടിസ്റ്റുകൾ. രണ്ട് പെർഫോമേഴ്സ് അവിടെ വന്നപ്പോൾ തന്നെ സിനിമയുടെ വിജയത്തിലേക്കുള്ള ദൂരം ഒരുപാട് മുന്നോട്ട് പോയിരുന്നു ഞങ്ങൾ.
പിന്നെ ഞാൻ ലക്കിയാണ്. കാരണം എനിക്ക് കുറെ നല്ല പെർഫോമേഴ്സിനെ കിട്ടി. ഈ പറഞ്ഞപ്പോലെ സുരാജേട്ടൻ, സൗബിൻ, സുരഭി മറ്റൊരു നാഷണൽ അവാർഡ് വിന്നറാണ്. പിന്നെ പോളി ചേച്ചി, പുതിയതായി കടന്നുവന്ന വിൻസി. നായികയാണ് സൗബിൻ ചെയ്ത ക്യാരക്ടറിന്റെ. പിന്നെ സൗബിൻ ചെയ്ത ക്യാരക്ടറിന്റെ ഉമ്മയായി വന്ന ഗ്രേസി ചേച്ചി. ഇങ്ങനെ പുതിയ കുറച്ച് നല്ല ആർട്ടിസ്റ്റുകളെയും മലയാള സിനിമയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യാൻ ഞങ്ങൾക്ക് ഈ സിനിമയിലൂടെ സാധിച്ചു. ഇങ്ങനെ കുറച്ച് പുതിയ ഫ്രഷ് ചിന്താഗതി ഉള്ളവരും പുതിയ കുറച്ച് സിനിമാ ചിന്തകളും ഉള്ള ആളുകളുടെയും . അതുപോലെ തന്നെ വളരെ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള വളരെ പ്രതിഭാശാലികളായ ഡിഒപി ആൽബി, മ്യൂസിക് ഡയറക്ടർ ബിജിപാൽ. ഇതുപോലെ വളരെ പ്രതിഭാശാലികളായ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള കുറച്ച് പേരുടെ ഇൻവോൾവ്മെന്റുമുള്ള ഒരു സിനിമയാണ്. അങ്ങനെയാണ് ഈ സിനിമയുടെ കോമ്പിനേഷൻ. ഭാക്കി പറയുകയാണെങ്കിൽ ഞാൻ ഡെബ്യു ഡയറക്ടറാണ്. പ്രൊഡക്ഷൻ പുതിയ ആളുകളാണ്. റൈറ്റർ അജീഷ് പുതിയതാണ് തുടങ്ങുന്നതേയുള്ളൂ. ഒരു സിനിമയെ അദ്ദേഹം ചെയ്തിട്ടുള്ളൂ. ഇങ്ങനെ കൂട്ടായ ഒരു പുതിയ കോമ്പിനേഷൻ അവിടെ രൂപപ്പെട്ടിട്ടുണ്ട്. പുതിയതും അതുപോലെ എക്സ്പീരയൻസ്ഡ് ആയിട്ടുള്ള പ്രതിഭകളുടെയും. ഈ കോമ്പിനേഷനാണ് ഈ സിനിമയുടെ പുതുമ ആളുകളിലേയ്ക്ക് എത്തിക്കാൻ സാധിച്ചത്. പിന്നെ വളരെ ടാലന്റഡ് ആയിട്ടുള്ള ഒരു താരനിരയും. ഇത് ഈ സിനിമയെ വിജയത്തിൽ എത്തിക്കുന്നതിന് ഒരുപാട് പങ്ക് വഹിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്