ബാലൻ ചേട്ടന്മാരെ ചെറുപ്പത്തിൽ താനും നിരവധി തവണ കണ്ടിട്ടുണ്ട്; കഥാപാത്രത്തിന്റേത് വെപ്പുപല്ലാണെന്ന് ദുൽഖർ അറിഞ്ഞത് പാക്കപ്പ് സമയത്ത് മാത്രം; തെരുവ് നാടകത്തിലെ പരിചയം അഭിനയത്തെ സഹായിച്ചു: കമ്മട്ടിപ്പാടത്തെ ബാലനെ അനശ്വരമാക്കിയ മണികണ്ഠൻ മറുനാടനോട്..
കൊച്ചി: വെള്ളിത്തിരയുടെ നീല വെളിച്ചത്തിൽ കമ്മട്ടിപാടത്തെ കൃഷ്ണനും ഗംഗനും, ബാലനും നിറഞ്ഞാടുമ്പോൾ അത് ദുൽക്കറോ, വിനായകനോ, മണികണ്ഠനോ എന്ന നടന്മാരാണ് എന്ന റിയാലിറ്റിയിലേക്ക് എത്താൻ സിനിമ ആസ്വാദകനു സാധിക്കുന്നില്ല. ഇപ്പഞ്ഞത് തന്നെയാണ് കമ്മാട്ടിപ്പാടം എന്ന സിനിമ എത്രത്തോളം മികച്ചതാണെന്ന് ബോധ്യം വരാൻ. നാൽപതു വർഷത്തെ കൊച്ചിയുടെ കഥ പറയുന്ന കമ്മട്ടിപടം സാധാരണ സിനിമകളിൽ കാണുന്ന പാട്ടും, തമാശകളും ഓളങ്ങളും നിറഞ്ഞാടുന്ന കുടുംബ പ്രേക്ഷകരെ തിയറ്ററിലേക്ക് ഒരു ഓളം സിനിമയല്ല. മറിച്ച് മലയാള സിനിമ ചരിത്രത്തിൽ എന്നും ഒരു വലിയ സ്ഥാനം അലങ്കരിക്കുന്ന ഒരു 'വെൽ പാക്കഡ് റിയലിസ്റ്റിക് സിനിമ' ആണെന്നതിൽ സംശയവുമില്ല.
കൊച്ചി വളർന്നപ്പോൾ കൂടെ വളരാതെ തളർന്നു പോയ ഒരു കൂട്ടം ആളുകളുടെ യഥാർത്ഥ കഥ പറയുന്ന കമ്മട്ടിപാടം കണ്ടു കഴിഞ്ഞു ഇറങ്ങുന്നവർ തിരയുന്നത് ആരാണ് ഈ ബാലൻ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നാണ്. സിനിമ വലിയ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുമ്പോൾ തൃപ്പൂണിത്തറയിലെ വാടക വീട്ടിൽ ഇരുന്നു മണികണ്ഠൻ എന്ന ബാലൻ തനിക്കു അപ്രതീക്ഷിതമായ കിട്ടിയ കഥാപാത്രത്തിന്റെ വിജയ സന്തോഷത്തിലാണ്. ആദ്യമായി ഇറങ്ങിയ സിനിമയിൽ ദുൽഖർ സൽമാനും വിനായകനും ഒപ്പം തന്റെ കഥാപാത്രത്തെ അംഗീകരിച്ച സന്തോഷത്തിലാണ് അദ്ദേഹം. കമ്മട്ടിപാടത്തെ ബാലനു ജീവൻ നൽകിയ മണികണ്ഠൻ മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു.
ചെറുപ്പകാലം മുതൽ നാടകത്തിൽ ഉണ്ടായിരുന്ന മണികണ്ഠനേ കമ്മട്ടിപടം എന്ന സിനിമയിലെ ലെ ബാലൻ എന്ന കഥാപാത്രം സംവിധായകൻ രാജീവ് രവിയുടെ മുൻപിൽ എത്തിച്ചത് നാടക സുഹൃത്തുക്കൾ ആയിരുന്ന സുജിത് ശങ്കറും, വിജയകുമാറുമാണെന്ന് മണികണ്ഠൻ പറയുന്നു. അതിനു മുൻപുവരെ തെരുവ് നാടകങ്ങളും തൃപ്പൂണിത്തറയിൽ നാടക അവതരണങ്ങളുമൊക്കെയായി മുന്നോട്ട് പോകുകയായിരുന്ന മണികണ്ഠൻ എഡിറ്റർ ബി ലെനിനിന്റെ പേർസണൽ അസിസ്റ്റന്റ് ആയി ചെന്നൈ നഗരത്തിലേക്ക് വണ്ടി കയറി. അവിടെയെത്തി തീയറ്റർ ലാബ് എന്ന സിനിമ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം അവിടെ നിന്നും സുബ്രമണ്യം ശിവയെന്ന തമിഴ് സംവിധായകന്റെ ഉലോകം എന്ന സിനിമയിൽ ഒഡിഷൻ പാസായി പക്ഷെ സിനിമ മണികണ്ഠനെ തുണച്ചില്ല, പടം പകുതി വഴിക്കു നിലച്ചു. പിന്നിട് ചെന്നൈയിൽ ഒപ്പം പഠിച്ച സുഹൃത്തുക്കൾ ചെയ്ത 'ആയ വട സുട്ട കത്തൈ' എന്നാ സിനിമയിൽ അഭിനയിച്ചു പക്ഷെ പടം ഓടിയില്ല. അതോടൊപ്പം അസുരകുലമെന്ന സിനിമയിൽ അഭിനയിച്ചു എങ്കിലും പടം ഇതുവരെ പുറത്തിറങ്ങിയില്ല. അപ്പോഴാണ് ആകസ്മികമായി കമ്മട്ടിപാടത്തിൽ എത്തുന്നത്. ആദ്യമായി തീയറ്റർ കാണുന്ന തന്റെ സിനിമ കമ്മട്ടിപാടം ആണെന്ന് മണികണ്ഠൻ പറയുന്നു.
ആദ്യം തന്നെ കണ്ടപ്പോൾ ബാലനെന്ന കഥാപാത്രം തനിക്കു വഴങ്ങുമോ എന്നുള്ള കാര്യത്തിൽ സംവിധായകൻ രാജീവ് രവിക്ക് ഒരു സംശയമുള്ളതായി തനിക്കു തോന്നി എന്ന് മണികണ്ഠൻ പറയുന്നു. ഒരു മാസത്തോളം ഉറപ്പൊന്നും തനിക്കു ലഭിച്ചില്ല അപ്പോൾ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ സുജിത് പറഞ്ഞ ഉറപ്പിലാണ് തനിക്കു ആ കഥാപാത്രം ലഭിച്ചതെന്നും മണികണ്ഠൻ പറഞ്ഞു.
കഥ പൂർണമായും അറിയാതെ, കഥാപാത്രത്തെ മാത്രം അറിഞ്ഞു ചെയ്ത സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ സിനിമ ഉദ്ദേശിക്കുന്ന കഥ ഗതി മണികണ്ഠനു മനസിലാകുന്നത്. സിനിമയിൽ താൻ അവതരിപ്പിച്ച ബാലൻ ചേട്ടന്മാരെ താനും തന്റെ ചെറുപ്പത്തിൽ നിരവധി തവണ കണ്ടിട്ടുണ്ട് എന്നും തൃപ്പൂണിത്തറയിലെ തോപ്പിൽ എന്ന സ്ഥലത്തായിരുന്നു തന്റെ ബാല്യകാലമെന്നും അന്ന് താമസിച്ച വീട് എവിടെയാണെന്ന് ഇപ്പോൾ നോക്കിയാൽ തനിക്കു പോലുമതു മനസിലാകില്ല എന്നും അതുകൊണ്ടു തന്നെ സിനിമയുടെ കഥയോടു വല്ലാത്ത ഒരു അടുപ്പം തനിക്കുള്ളതായി മണികണ്ഠൻ വ്യക്തമാക്കുന്നു.
ദുൽഖർ സൽമാൻ എന്ന നടൻ ചിത്രീകരണ വേളയിൽ തനിക്കു തന്ന സഹകരണവും എടുത്തു പറയേണ്ട കാര്യമാണ് എന്നാണ് മണികണ്ഠൻ പറയുന്നത്. ആദ്യമായി കണ്ടപ്പോൾ തന്നെ ബാലൻ ചേട്ടാ എന്ന് വിളിച്ചു പരിചയപ്പെടുകയും സിനിമയിൽ തനിക്കു നല്ല സപ്പോർട്ട് തരുകയും ചെയ്തു. സിനിമയിലെ ബാലനെ ആളുകൾ കൂടുതൽ ഓർക്കുന്നത് ബാലന്റ പല്ലാണ്. ഷൂട്ടിങ് കഴിഞ്ഞു വന്നാൽ മാത്രമേ താൻ ഊരി മാറ്റിവക്കാറുള്ളൂ എന്നാൽ ഇത് വെപ്പുപല്ല് ആണെന്ന് ദുൽഖർ തന്നെ അറിയുന്നത് പാക്കപ്പ് ആയപ്പോഴാണ് എന്നും മണികണ്ഠൻ പറയുന്നു.
സിനിമയിൽ എത്തിയപ്പോൾ നാടകത്തിലെ ഓവർ ആക്ടിങ് എന്ന പ്രശ്നം സിനിമയിൽ കുഴപ്പമാകുമോ എന്ന ഭീതി ഉണ്ടായിരുന്നു. എന്നാൽ, അത് കൃത്യമായി അറിഞ്ഞു അഭിനയിച്ചു കഥാപാത്രത്തെ നന്നാക്കാൻശ്രമിച്ചു എന്ന് പറയുന്ന മണികണ്ഠൻ സിനിമയിൽ ഒപ്പമുണ്ടായിരുന്ന അഭിനേതാക്കളും, സിനിമ യൂണിറ്റും അതിന് പ്രോത്സാഹനം നൽകിയെന്നും മറുനാടൻ മലയാളിയോട് പറഞ്ഞു.
സിനിമ ഇറങ്ങിയപ്പോൾ കിട്ടിയ റെസ്പോൺസ് താൻ പ്രതീക്ഷിച്ചതിനും അപ്പുറം ആയിരുന്നുവെന്നും താൻ ഇതുവരെ ജീവിതത്തിൽ ഇത്രയും സന്തോഷിച്ചിട്ടില്ലെന്നും പറയുന്ന മണി തൃപ്പൂണിത്തുറയിലെ വാടക വീട്ടിൽ ആണ് കുടുംബത്തോടെ താമസം. തന്റെ അപ്പൂപ്പന്റെ കാലം മുതൽ സ്വന്തമായി ഒരു വീടില്ലാത്ത പ്രശ്നം പരിഹരിക്കാൻ അപ്രതീക്ഷിതമായി തനിക്കു കിട്ടിയ കഥാപത്രം കൊണ്ട് സിനിമയിൽ ഇനി വരുന്ന അവസരങ്ങൾ കൊണ്ട് സാധിക്കും എന്നാണ് മണികണ്ഠന്റെ വിശ്വാസം. നാടകവും തെരുവ് നാടകവും, സിനിമയിലേക്കുള്ള ഓട്ടത്തിലും വീട്ടവാടക കൊടുത്ത വീട്ടിലെ കാര്യങ്ങൾ നോക്കിയാൽ ഏട്ടന്മാർ കല്യാണം കഴിച്ചിട്ടേ തന്റെ കാര്യവും താൻ ആലോചിക്കൂവെന്നാണ് 33കാരനായ മണികണ്ഠൻ പറയുന്നത്.
സിനിമ ഇറങ്ങിയപ്പോൾ മുതൽ ആളുകൾ വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു, അതോടൊപ്പം നമ്പർ ഒപ്പിച്ചും ആളുകൾ വിളിക്കുന്നു. എല്ലാവരോടും നന്ദി പറഞ്ഞു സന്തോഷത്തോടെ പ്രതീക്ഷയോടെ വാടക വീട്ടിൽ. മണികണ്ഠൻ തന്റെ ഫോൺ ഫുൾ ചാർജ്ജിൽ ഇട്ടു കാത്തിരിക്കുന്നു പുതിയ കമ്മട്ടിപടങ്ങൾ ആവർത്തിക്കാനുള്ള അവസരങ്ങളുടെ പ്രതീക്ഷകളുമായി.
Stories you may Like
- പൊന്നുരുന്നി ബലാത്സംഗവും കേരളത്തിന് അപമാനം
- 54കാരിയെ ബലാത്സംഗം ചെയ്തത് 28കാരൻ; പൊന്നുരുന്നി ഷണ്ടിങ് കേന്ദ്രത്തിലെ ക്രൂരത ഇങ്ങനെ
- ഷൊർണൂരിൽ സഹോദരിമാരെ പ്രതി കൊന്നത് ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട്
- കിളികൊല്ലൂർ ലോക്കപ്പ് മർദ്ദന കേസിൽ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു
- മരിച്ചയാളുടെ സഹോദരീഭർത്താവ് അഞ്ച് മാസത്തിനുശേഷം അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍