ഉണ്ണികൃഷ്ണന് വരം കൊടുത്തവർ ആപ്പിലായി ഓടുന്നു; മാക്ടയെ തകർക്കാൻ ഫെഫ്കയുണ്ടാക്കിയവർ വളർത്തിയത് ഭസ്മാസുരനെ; സിനിമാ വേതന തർക്കത്തിന് കാരണം പിടിവാശി; മറുനാടനോട് മനസ്സ് തുറന്ന് വിനയൻ
കൊച്ചി: സിനിമ വേതന തർക്കവുമായി ബന്ധപെട്ട് പ്രോഡ്യുസർ അസ്സോസ്സിയേഷനും ഫെഫ്ക്കയും നടത്തിവരുന്ന ശിതയുദ്ധം ഒരു പരിഹാരവുമില്ലാതെ തുടരുമ്പോൾ ഫെഫ്ക്കയെയും , ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെയും കടന്നാക്രമിച്ചു സംവിധായകൻ വിനയൻ രംഗത്തുവന്നു.
ബി ഉണ്ണികൃഷ്ണൻ ഭാസ്മാസുരൻ ആന്നെനു വിനയൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ബി. ഉണ്ണികൃഷ്ണനാണു ഇപ്പോൾ എവിടേയും എത്താതെ നിൽക്കുന്ന സിനിമ നിർമ്മാണ പ്രതിസന്ധിക്കു കാരണമെന്നും, പഴയ മാക്റ്റയെ പൊളിക്കാൻ വേണ്ടി പണ്ട് ഇന്നത്തെ പ്രോഡ്യുസർ അസ്സോസ്സിയേഷനിലുള്ള ആളുകൾ കുടി ചേർന്നു ബി ഉണ്ണികൃഷ്ണനെയും സംഘത്തെയും മുന്നിൽ നിർത്തി ഫെഫ്ക്ക എന്ന സംഘടന ഉണ്ടാക്കിയതെന്നും വിനയൻ പറഞ്ഞു.
ബി ഉണ്ണികൃഷ്ണനെ സിനിമയിൽ അന്ന് അധികമാരും അറിയാത്ത ഒരാൾക്ക് വലിയ ആളവാൻ ഇതുകൊണ്ട് അന്ന് സാധിച്ചു. തൊഴിലാളികളുടെ നേതാവായതുകൊണ്ട് കുറെ പടം ചെയ്യാനും സാധിച്ചു. എന്നല്ലാതെ അതുകൊണ്ട് സിനിമ മേഖലക്ക് യാതൊരു ഗുണവും കിട്ടിയിടില്ല എന്ന് വിനയൻ ആരോപിക്കുന്നു. അന്ന് കേരളത്തിലെ പ്രോഡ്യുസർമാർ ഉയർത്തി ആളാക്കിയ ഉണ്ണികൃഷ്ണൻ ഇപ്പോൾ നേരെ ഇവർക്കെതിരെ വാളെടുത്തിരിക്കുകയാണ്. ഭസ്മാസുരനു വരം കൊടുത്ത പോലെയാണ് പ്രോഡ്യുസർ അസ്സോസ്സിയേഷന്റെ ഇപ്പോഴത്തെ അവസ്ഥയന്നും പണ്ട് വരം കൊടുത്തവർ അപ്പിലായി ഓടുകയാണെന്നും വിനയൻ പറഞ്ഞു
മക്ടയിൽ നിന്ന് വന്നാൽ അധിക ശമ്പളം സിനിമയിൽ നിന്ന് വാങ്ങിച്ചു തരാമെന്നു പറഞ്ഞാണ് പഴയ മക്ട്ടയിലെ മെമ്പർമാരെ ഫെഫ്കയും, ഇന്നത്തെ പ്രോഡ്യുസർ അസ്സോസ്സിയേഷനിലെ ചിലരും ചേർന്നു ഫെഫ്കയിൽ ചേർത്തത്. എന്നാൽ ഇപ്പോൾ ഇവർ പറയുന്നത് തമിഴ് തെലുങ്ക് സിനിമകളിൽ കൊടുക്കുന്ന ശമ്പളം ഇപ്പോൾ മലയാള സിനിമയിലുമുണ്ട് എന്നാണ് കഴിഞ്ഞ ദിവസം നടന്ന പ്രോഡ്യുസർ അസോസിയേഷൻ ജനറൽ ബോഡിയിൽ പറഞ്ഞത്, എന്നാൽ അങ്ങനെ ശമ്പള കുടുതൽ അന്ന് കൊടുത്തിടുണ്ടെങ്കിൽ അത് ഇവരുടെ ഭാഗത്തെ തെറ്റാണെന്നും മാക്ടയിൽ നിന്ന് മാറി താനിപ്പോൾ പ്രോഡ്യുസർ അസോസിയേഷന്റെ കിഴിൽ പ്രവർത്തിക്കുന്ന ആളാണെന്നും വിനയൻ വ്യക്തമാക്കി.
മാക്ടയെ നശിപ്പിക്കാൻ ആയി കുടുതൽ ശമ്പളം ഓഫർ ചെയ്തുകൊണ്ട് പ്രോഡ്യുസർ അസോസിയേഷന് ചുക്കാൻ പിടിക്കാൻ കേരളത്തിലെ സൂപ്പർ സ്റ്റാറുകളും അന്ന് ശ്രമിച്ചുവെന്നും വിനയൻ ആരോപിക്കുന്നു അന്നു വേതനം കുട്ടി നൽകുമ്പോൾ മുന്നു വർഷത്തെ ഒരു കരാറും ഇവർ തമ്മിൽ വച്ചിരുന്നു. മുന്നു വർഷം കഴിഞ്ഞു വേതനം കുട്ടണം എന്നാണ് തന്റേയും അഭിപ്രായമെന്നു വിനയൻ പറയുന്നു.
ഇപ്പോൾ 20% വേതന വർധനവിന് . പ്രോഡ്യുസർ അസോസിയേഷൻ തയ്യാറാണ്. പക്ഷെ ഉണ്ണികൃഷ്ണനും ഗ്രൂപ്പും പറയുന്നത് 33.5% വേണമെന്നാണ്. പ്രോഡ്യുസർമാർ പറഞ്ഞ ഇരുപതു ശതമാനം ഇരുപത്തിയഞ്ചു ആക്കാൻ ശ്രമികാതെ 33.5% അധിക ദിവസകുലി മേടിച്ചു തൊഴിലാളികളോട് പണി എടുത്താൽ മതിയെന്ന് പറഞ്ഞു. കാര്യങ്ങൾ വിണ്ടും വഷളാക്കിയത് ഉണ്ണികൃഷ്ണനാണെന്നും ഒരു ദിവസത്തെ ചർച്ചയിൽ തിരുമാനം ആയില്ലെങ്കിൽ ഒരു തവണ കുടി ചർച്ചകൾ ഫെഫ്ക നടത്തണമായിരുന്നു. അല്ലാതെ സമരം ചെയ്യുകയല്ല വേണ്ടിയിരുന്നത്. സമരം വേണ്ട ചർച്ചകൾ ചെയ്തു പരിഹരിക്കാം എന്ന് തൊഴിലാളികളെ മനസിലാക്കി കൊടുകേണ്ട അവരുടെ ലിഡർ തന്നെ പറഞ്ഞ പണം മേടിച്ചു നിങ്ങൾ പണി എടുത്താൽ മതിയെന്നു പറയുന്ന രിതിയെ അംഗീകരിക്കാൻ ആവിലെന്നും വിനയൻ പറഞ്ഞു.
സിനിമ നിർമ്മാണവുമായി സംബധിച്ച് ഒരു ദിവസം തൊഴിലാളികൾ പെട്ടെന്ന് ഷൂട്ടിഗ് നിർത്തിവച്ചാൽ ഒരു നിർമ്മാതാവിന് ഒരു ദിവസം അഞ്ചു ലക്ഷത്തിന്റെ മുകളിലാണ് നഷ്ടം, അതുകൊണ്ട് ചില പ്രൊഡ്യുസർമാർ പണം കുടുതൽ കൊടുത്തു ഷൂട്ടിഗ് നിർത്തി വക്കാതെ മുന്നോട്ടു പോയി. അത് തൊഴിലാളികൾ തിരിച്ചുകൊടുക്കണം എന്നാന്നു നിർമ്മാതാക്കളുടെ അസോസിയേഷൻ ഇപ്പോൾ പറയുന്നത്. ബി. ഉണ്ണികൃഷ്ണന്റെ വാക്കുകേട്ട് ചിലർ കുടുതൽ വേതനം വാങ്ങിച്ചു ജോലി ചെയ്തു അത് തിരിച്ചു വേണമെന്നാണ് അതിനർത്ഥം. വാങ്ങിച്ചവർ കുടുതൽ പേർ സിനിമയിലെ ഏറ്റവും താഴെക്കിടയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. അതുകൊണ്ട് ആ പണം അവർക്ക് തിരിച്ചു കൊടുക്കാൻ സാധിക്കില്ല. അതിന്നാൽ ആ പണം ഈ പ്രശങ്ങൾ മുഴുവൻ ഉണ്ടാക്കിയ ബി.ഉണ്ണികൃഷ്ണൻ തിരിച്ചുകൊടുക്കാൻ ബാധ്യസ്ഥനാണ് എന്നും വിനയൻ പറഞ്ഞു
മാക്ടാ എന്ന വലിയ സംഘടനയെ പൊളിക്കാൻ പ്രോഡ്യുസർ അസ്സോസ്സിയേഷനും സൂപ്പർ താരങ്ങളും വളർത്തികൊണ്ട് വന്നതാണ് ഫെഫ്ക. ഫെഫ്ക ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിക്ക് ബി ഉണ്ണികൃഷ്ണൻ മാത്രമാണ് കാരണം. മാക്ട പോലുള്ള സംഘടന മറു വശത്ത് ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ബി. ഉണ്ണികൃഷ്ണൻ കാണിച്ച വൃത്തികേടുകൾ ഉണ്ടാവില്ലായിരുന്നുയെന്നും വിനയൻ വ്യക്തമാക്കി. ഉണ്ണികൃഷ്ണന്റെ ബുദ്ധിയില്ലായ്മയും മണ്ടത്തരവുമാണ് ഈ പ്രശ്നം ഇത്രയും വഷളാവാൻ കാരണമെന്നും വിനയൻ പറഞ്ഞു
താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്നുള്ള വാർത്തകൾ തെറ്റാണെന്നും വിനയൻ മരുനാടനോട് പ്രതികരിച്ചു. താൻ പണ്ടും ഇപ്പോഴും ഇടുതുപക്ഷ സഹയാത്രികന്നാണ്. സിപിഐയുമായി എന്നും നല്ല ബന്ധം കാത്തുസുക്ഷിക്കുന്നയാളാണ്. പക്ഷെ ജനപ്രതിനിധിയാവാൻ ഇല്ല . ഒറ്റയ്ക്ക് ശബ്ദിക്കുനതാണ് തനികിഷ്ടമെന്നും സിനിമയിൽ സജീവമായി മുന്നോട്ടു പോവാനാണ് താൽപ്പര്യമെന്നും വിനയൻ പറഞ്ഞു. പണ്ട് സംവിധാനം ചെയ്ത ആകാശഗംഗ എന്ന ചിത്രം തമിഴിൽ ചെയ്യാൻ ഒരുങ്ങുകയാണ് താനെന്നും അറിയിച്ചു. മലയാളത്തിൽ ദിവ്യ ഉണ്ണി ചെയ്ത വേഷം തമിഴിൽ ചെയ്യാനായി പറ്റിയ ആളെ ഇതുവരെ കിട്ടിയില്ലയെന്നും സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടിമാരെ സമീപിച്ചു കൊണ്ടിരിക്കുയനെന്നും വിനയൻ മറുനാടൻ മലയാളിയോടു പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍