സിനിമാലയല്ല, സിനിമയുമല്ല; തെസ്നിഖാന്റെ ചാനൽ ജീവിതം ഇവിടെ വായിക്കാം
സിനിമാല 1000 എപ്പിസോഡിലേക്ക് കടക്കുമ്പോൾ മറക്കാൻ കഴിയാത്ത ഒരുമുഖമാണെ തെസ്നിഖാന്റേത്. മിനിസ്ക്രീനിലെ സ്ഥിരം സാന്നിധ്യമായ തെസ്നി സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും സിനിമാലയിൽ നിന്ന് കിട്ടിയ ജനപ്രീതി മറ്റൊരിടത്തുനിന്നും ലഭിച്ചില്ലെന്നന് തെസ്നി തന്നെ പറയുന്നു.
ജീവിതം മുന്നോട്ട് കൊണ്ടുപോയത് മുഴുവൻ മിനിസ്ക്രീനാണെന്നാണ് തെസ്നി ഖാൻ പറയുന്നത്. മിനിസ്ക്രീനാണ് തനിക്ക് കോമഡിയുടെ ട്രാക്ക് തുറന്നു തന്നെത്. സിനിമാലയിൽ പത്മജചേച്ചിയുടെ റോളാണ് ഏറ്റവും ശ്രദ്ധേയമായതെന്നും തെസ്നി ഓർക്കുന്നു. പിന്നീട് ധാരാളം സീരിയലുകൾ ചെയ്തു. ഏഷ്യനെറ്റിലെ സ്വരരാഗം, ദൂരദർശനിലെ അമ്പലക്കര.യു.പി.സ്ക്കൂൾ, അൽഫോസാമ്മ...'എട്ടു സുന്ദരികളും ഞാനുംന' കോമഡി എന്ന നിലയിൽ സൂപ്പർ ഹിറ്റായി. ആ സീരിയൽ തീർന്നത് ഞങ്ങൾക്കെല്ലാം സങ്കടമായിരുന്നു. അതിന് ശേഷമാണ്, കുറേ വർഷങ്ങൾ കഴിഞ്ഞ് ദിലീപ് വിളിക്കുത്, 'പാപ്പി അപ്പച്ചാ ന' ചെയ്യാൻ. കലാഭവനിലുള്ള കാലം തൊട്ടേ' എന്നെ അറിയാം ദിലീപിന്. ദിലീപ് എന്നെ ഓർത്തല്ലോ എന്ന് സന്തോഷിച്ചു. ആ പടം കഴിഞ്ഞ് 'പോക്കിരിരാജ ന' ഹിറ്റായി. സിബിഉദയൻ ടീമിന്റെ പടം 'കാര്യസ്ഥൻ' കിട്ടി. തസ്ക്കരലഹള, സ്വന്തം ഭാര്യ സിന്ദാബാദ്, കാസർകോഡ് കാദർ ഭായ്...
- എവിടെ നോക്കിയാലും തെസ്നിയുണ്ട്. സിനിമയിൽ, സിനിമാലയിൽ, സീരിയലിൽ...
ഒരേ സമയം സിനിമാലയിലും സിനിമകളിലും കാണുതുകൊണ്ടാണ് തിരക്കിലാണ് തോന്നുത്. ഇപ്പൊ സീരിയലൊന്നനുമില്ലെനിക്ക്. സീരിയലെ കൈവിട്ടപോലെയാണ്. എനിക്കതിൽ നല്ല സങ്കടമുണ്ട്. സിനിമയിൽ നല്ല റോൾ ലഭിച്ചപ്പോൾ സീരിയലുകാർ എ വേണ്ടെന്ന് വച്ചു. പത്ത് പതിനഞ്ച് വർഷായി സിനിമാലയിൽ. അതിന്റെ കടപ്പാട് ഡയാനചേച്ചിയോടാണ്. അതൊരു ബ്രാൻഡഡ് പ്രോഗ്രാമാണ്. അത് മാത്രമാണ് മിനിസ്ക്രീനിൽ ഇപ്പോൾ ചെയ്യുത്.
- ഈ ചിരി ജീവിതത്തിലുമുണ്ടോ?
ഞാൻ എപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന ആളല്ല. പക്ഷെ സെറ്റിൽ പരിചയമുള്ളവർ മൈൻഡ് ചെയ്തില്ലെങ്കിൽ ഞാൻ മൂഡോഫാകും. പിന്നെ അവരുടെ മുന്നിൽ ചിരിച്ചിരിക്കാൻ പറ്റില്ല. എന്റെ മുഖത്ത് അത് തെളിഞ്ഞ് കാണും. ബാലതാരമായി വന്ന് പിന്നെ ഹീറോയിനായ ഒരു കുട്ടി. അത്രയും പറയാം. ഭയങ്കര ജാട എന്റടുത്ത്. ഒരുദിവസം ഞാൻ ചോദിച്ചു, എന്താ മോളെ മിണ്ടാത്തത്. 'അതെന്നോട് മിണ്ടാത്തവരോട് ഞാൻ മിണ്ടില്ല,ന' എന്ന് മറുപടി. വിഷമം തോന്നി. കുട്ടിക്കാലം തൊട്ടെന' സെറ്റിൽ കാണുമ്പോൾ വാത്സല്ല്യം തോന്നിയ കുട്ടിയാണ്. അപൂർവ്വം ചിലരേ ഉള്ളു ഇങ്ങനെ. ഭാമ, ഭാവന,കാവ്യ...അവർക്കൊക്കെ തെസ്നിചേച്ചിന്ന് പറഞ്ഞാ വലിയ കാര്യാ...
പ്രതീക്ഷിക്കാതെ കിട്ടിയ വേഷമാണ് ബ്യൂട്ടിഫുളിലേത്. ആ വേഷം ഇത്രയും ബ്യൂട്ടിഫുൾ ആവുമെന്നും വിചാരിച്ചില്ല... 'ചെറിയൊരു സംഭവമാണ്. അധികം ആർട്ടിസ്റ്റുകളൊന്നുമില്ല. ഹോംനേഴ്സിന്റെ കാരക്റ്ററാണ്. ചെയ്യാൻ താൽപ്പര്യമുണ്ടോ,ന' എന്ന് ചോദിച്ച് അനൂപ്മേനോൻ വിളിച്ചു.എന്നെ സംബന്ധിച്ചിടത്തോളം ചെയ്യാൻ താൽപ്പര്യമുണ്ടോ#് ചോദിക്കുതൊക്കെ...ഞാൻ റെഡി! നല്ല പടത്തിന്റെ ഭാഗമാവുക, അതാണ് മെയിൻ. അനൂപ് ആദ്യമായാണ് എ വിളിക്കുത്. എനിക്കത് സന്തോഷമായി. നല്ല അവസരം പ്രതീക്ഷിച്ചിരിക്കയാണ് ഞാൻ എപ്പോഴും. സിനിമയിലെ 23 വർഷങ്ങൾക്ക് ശേഷവും.
- സിനിമയിൽ വരുന്നത് എങ്ങനെയാണ്?
ഡെയ്സി ആണ് ഞാനഭിനയിച്ച ആദ്യ പടം. കമലാഹാസൻ ചിത്രം. കലാഭവന്റെ ഡാൻസ് ട്രൂപ്പിലാണ് ഞാന്‍. 1986ൽ. തോംസ ഫിലിംസുകാർ പുതുമുഖങ്ങളെ അനേ്വഷിച്ച് കൊച്ചിയിൽ വന്നു. എന്റെ പേരന്റ്സിനോട് സമ്മതം ചോദിച്ചു. ഡെയ്സിയിൽ ഒരു ഡാൻസ് സീൻ. സെറ്റിൽ കമൽജി എ മാജിക്കേ...മാജിക്കോ വിളിക്കാ. എന്റെ ഉപ്പ പ്രൊഫസർ അലിഖാൻ സിനിമക്കാർക്കിടയിൽ അറിയപ്പെടു മായാജാലക്കാരനായിരുല്ലോ. ഡെയ്സിയിൽ കമൽ മാജിക്ക് കാണിക്കുന്നുണ്ട്. ഒരോന്ന് കാണിക്കുമ്പോഴും എന്നെ നോക്കി ചുമ്മാ ചോദിക്കും, ' ശരിയായോ? '' എന്ന്. എന്നെ ആക്കാൻ വേണ്ടി ചോദിക്കുന്നതാ. എല്ലാവരോടും നല്ല സംസാരവും തമാശയുമായിരുന്നു അദ്ദേഹത്തിന്.
- ആദ്യപടം കമലാഹാസന്റെ കൂടെ. എന്നിട്ടും...
പിന്നെ കമൽജിയെ കാണുകയൊന്നുമുണ്ടായില്ല. തുനിഞ്ഞിറങ്ങിയിരുന്നെങ്കിൽ എനിക്ക് തമിഴ് സിനിമയിൽ അവസരങ്ങൾ കിട്ടുമായിരുന്നേനേെ. അന്ന് വലിയ നടിയാവണമെന്നൊന്നും ചിന്തിച്ചില്ലെതാണ് ശരി. കിട്ടുന്നത് ചെയ്യാ, അതു തന്നെ. ഞങ്ങൾ കോഴിക്കോട്ടുകാരാണ്. ഗാന്ധിറോഡിലെ സുലേഖാമൻസിൽ ആണ് മമ്മിയുടെ തറവാട്. മമ്മിയുടെ വാപ്പ ബാബു വൈദ്യർ കോഴിക്കോട്ടെ അറിയപ്പെടു വൈദ്യരായിരുന്നു. ബംഗാളി ബാബു എന്നാ എല്ലാവരും വിളിച്ചിരുത്. എം.ടി.വാസുദേവൻ നായരുമായി നല്ല അടുപ്പമായിരുന്നു ഉപ്പൂപ്പായ്ക്ക്. മാതൃഭൂമിയുടെ ഓഫീസുള്ള അതേ റോഡിലാണ് ഉപ്പൂപ്പായുടെ വൈദ്യശാലയുണ്ടായിരുത്. അദ്ദേഹം മോദിവിദ്യക്കാരനായിരുന്നു. കല്ലായിപ്പാലം വിഴുങ്ങി പുറത്തെടുത്ത ആൾ എന്നാണ് ഞങ്ങൾക്ക് അദ്ദേഹത്തെപ്പറ്റിയുള്ള കേട്ടുകേൾവി.
പേരിലെ ഈ ഖാൻ ?
അലിഖാൻ എന്നാണ് പപ്പയുടെ പേര്. മജിഷ്യനായിരുന്നു. കഴിഞ്ഞ വർഷം മരിച്ചു. പപ്പ കുറ്റിപ്പുറം സ്വദേശിയാണ്. കൊൽക്കത്തയിൽ പോയി മാജിക്ക് പഠിച്ചു. അലവിക്കുട്ടി എന്നാണ് ശരിയായ പേര്. പി.സി.സർക്കാർ കൊടുത്ത പേരാണ് അലിഖാൻ. പി വാഴക്കുന്നം നമ്പൂതിരിയുടെ ശിഷ്യനായി.50 വർഷം പപ്പ മാജിക്ക് കൊണ്ടുനടു. സാധാരണക്കാരനായ മാജിക്കുകാരനായിരുന്നു. പപ്പയ്ക്ക് മാജിക്ക് വേദികൾ തേടിയാണ് ഞങ്ങൾ എറണാകുളത്തേക്ക് താമസം മാറ്റിയത്. അദ്ദേഹം കലാഭവനിൽ മാജിക് കൽസെടുത്തു. ആബേലച്ചൻ വഴി ഒരുപാട് ഷോകൾ കിട്ടി. ഞങ്ങൾ കുട്ടികൾ തയൊണ് പപ്പയുടെ അസിസ്റ്റന്റ്സ്. എന്നെ വാളിന്മേൽ കിടത്തുന്നു, അനിയത്തി സെഫ്നി ഖാനെ വായുവിൽ കിടത്തുന്നു, മമ്മിയുടെ നാക്ക് മുറിക്കുന്നു, പിന്നെ ആൾമാറാട്ടം പോലുള്ള ഐറ്റംസ്...മൂന്ന് വാളുകൾ കുത്തിനിർത്തി, എ ഹിപ്നോട്ടൈസ് ചെയ്ത് അവയ്ക്ക് മുകളിൽ കിടത്തും. രണ്ട് വാളുകൾ മാറ്റും. ഒറ്റ വാളിൻ തുമ്പിൽ ഞാൻ സുഖമായുറങ്ങും. അന്ന് ജീവിതവും മാജിക്കും ഓയിരുന്നു. ഒരു സ്റ്റേജിൽ നിന്നും അടുത്ത സ്റ്റേജിലേക്ക് പൂച്ച, കുഞ്ഞുങ്ങളെ കൊണ്ടുപോവുംപോലെ പപ്പ ഞങ്ങളുമായി നീങ്ങി. എന്റെ 'കാര്യസ്ഥൻ' എന്ന പടമാണ് പപ്പ അവസാനം കണ്ടത്. സരിതാ തിയേറ്ററിൽ വച്ച്. അന്ന് പപ്പ പറഞ്ഞു, 'എന്റെ മോള് ഇനി ജീവിച്ച് പോയ്ക്കോളും 'എന്ന്.
- സഹനടിമാർക്കിടയിൽ മത്സരമുണ്ടോ?
ചെറിയ ആളുകൾക്കിടയിൽ എന്തു മത്സരം ! അതൊക്കെ ഓം നമ്പർകാർക്കിടയിലല്ലേ...സിനിമാലയിൽ ഞാനും സുബിയുമാണല്ലോ. സുബി എന്റെ നല്ല കൂട്ടുകാരി കൂടിയാണ്. സിനിമാലയുടെ ഷൂട്ടിന് എല്ലാ ചൊവ്വാഴ്ചയും ഞങ്ങൾ കാണും. എൽസമ്മ എന്ന ആൺകുട്ടിയിൽ സുബി ചെയ്ത റോൾ എനിക്കായിരുന്നു വച്ചത്. ഞാൻ ആ സമയം 'കാര്യസ്ഥന്റെന' തിരക്കിലായി. അവർ സുബിയെ വിളിച്ചു. സുബി അവളുടെ മര്യാദയനുസരിച്ച് അക്കാര്യം എ വിളിച്ചുപറഞ്ഞു. ''തസ്നിചേച്ചിക്ക് വച്ച വേഷമാണോ ഞാൻ ചെയ്യുത്.'' ' നീ നന്നായി അടിച്ചുപൊളിക്ക്, ' ഞാനും പറഞ്ഞു. അവൾ നന്നായി അഭിനയിക്കുകയും ചെയ്തു. അതിലൊക്കെ അത്രയേയുള്ളു. ദേവീചന്ദനയായാലും സുബിയായാലും, ഞങ്ങൾ കോമഡി ചെയ്യുന്നാരോക്കെ ഒരു കെട്ടാാ...എല്ലാവർക്കും അവസരം കിട്ടും എന്ന് എല്ലാരും വിചാരിക്കും. ഓരോരുത്തരുടെ ഭാഗ്യം പോലെയാ രക്ഷപ്പെടലൊക്കെ.
- ചെറുകഥാപാത്രങ്ങളിലൂടെയുള്ള യാത്ര എളുപ്പമായിരുന്നോ?
എങ്ങനെ ജീവിച്ചുപോന്നു എന്ന് തോന്നിയിട്ടുണ്ട്. മുമ്പോട്ട് പോവാനാണ് കൂടുതൽ പേടി. ഓരോ ദിവസം കഴിയുന്തോറും കഴിവുള്ള കുട്ടി കൾ ധാരാളം വന്നുകൊണ്ടിരിക്കുന്നു. കോമഡി ചെയ്യുവരുടെ ക്യു. എല്ലാവർക്കും ഫ്രഷ് ഫേസ് മതി. മനുഷ്യപ്പറ്റുള്ള ചില സംവിധായകർ ഒരു നല്ല കഥാപാത്രം വിളിച്ചുതാലായി...ഇനിയൊക്കെ ഭാഗ്യമാണ്. ഇനി കിട്ടുതൊക്കെ ബോണസ്സാ...വേറെ ജീവിതമാർഗ്ഗം ഇല്ലല്ലോ.ഏത് റോള്‍ കിട്ടിയാലും മാക്സിമം പെർഫെക്ടാക്കാൻ പറ്റും എന്ന വിശ്വാസം പോയിട്ടില്ല. അടൂർഗോപാലകൃഷ്ണന്റെ സിനിമയിൽ ഒരു വേഷം എത്രയോ കാലമായുള്ള മോഹമാണ്. 'നാല് പെണ്ണുങ്ങൾ ന' എ പടത്തിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നു. ബാംഗൽരിൽ ഒരു ഷോ ഏറ്റുപോയതുകാരണം അതെനിക്ക് നഷ്ടമായി. ഭയങ്കര മിസ്സിങ്ങ്. ഇപ്പോൾ അമൽ നീരദിന്റ 'ബാച്ചിലേഴ്സ് പാർട്ടിന' ചെയ്തു. ഒറ്റ സീനേയുള്ളൂ എനിക്കതിൽ. പക്ഷെ നല്ല സിനിമയാവും എന്നാരു തോൽ. മമ്മൂട്ടി ചിത്രം താപ്പാനയിലും റോളുണ്ട്.
- സാമ്പാദിക്കാനൊക്കെ സാധിച്ചോ?
അനിയത്തിയെ കല്യാണം കഴിച്ചുകൊടുത്തു. അവൾ നല്ലൊരു കുടുംബത്തിലെത്തി. നായി കഴിയുന്നു. മൂന്ന് കുട്ടികളുണ്ടവൾക്ക്. പി ഞാനൊരു വണ്ടി വാങ്ങിച്ചു. ടുവീലർ വാങ്ങിച്ചു. സീരിയലിൽ അഭിനയിക്കുമ്പോൾ ഇഷ്ടം പോലെ സാരി വാങ്ങിക്കൂന്നുണ്ട് ഞാൻ. മമ്മിയാണ് സെലക്ഷൻ. ഒരു മീഡിയം റേഞ്ചിലുള്ള നല്ല ഭംഗിയുള്ള സാരികൾ...അറുനൂറ് രൂപയുടെ കോട്ടൻ സാരിയായിരിക്കും, പക്ഷെ കണ്ടാൽ രണ്ടായിരം രൂപ തോന്നും. നല്ല സാരികലക്ഷനുണ്ടെനിക്ക്. ഡ്രസ്സില്‍ പിശുക്കിയിട്ടില്ല. അതേ ഉള്ളു ജീവിതത്തിൽ ഞാൻ എനിക്ക് വേണ്ടി സന്തോഷമായി ചെയ്യുത്. പിന്നെ സ്വന്തമായൊരു വീട്...സാരമില്ല, അത് ദൈവം തരുമ്പോൾ തരട്ടെ'. പപ്പയ്ക്ക് വലിയ ആഗ്രഹായിരുന്നു സ്വന്തമായി വീട് വെയ്ക്കണമെന്ന്. നടന്നില്ല. അതുകൊണ്ട് പപ്പ പോയതിൽപ്പന്നെ വീടെടുക്കാനുള്ള ആഗ്രഹവും പോയി. 'അമ്മ'യിൽ മെമ്പറാണ് ഞാൻ. അസോസിയേഷന്റെ കൈനീട്ടം എനിക്കുമുണ്ട്. മാസം നാലായിരം രൂപ. പണത്തിനപ്പുറം ഒരു അംഗീകാരം കൂടിയാണത്.
- വിവാഹജീവിതം?
നേരത്തെ വിവാഹിതയായിരുന്നു. ആ ബന്ധം മുന്നോട്ടു പോയില്ല. ഇനി ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ഉള്ളതുകൊണ്ട് സമാധാനമായി കഴിയുകയാണ് ഞാൻ.
Stories you may Like
- സുബിയില്ലാത്ത ആദ്യ പിറന്നാൾ; കേക്ക് മുറിച്ച് കുടുംബം
- സിപിഎം നേതാവിനെതിരെ നികുതി വെട്ടിപ്പു ആരോപണം
- കൂട്ടുപ്രതി രേഖാ ചിത്രം വരച്ചു നൽകി; ക്ഷേത്രം മോഷണ കേസിൽ രണ്ടാം പ്രതി പിടിയിൽ
- അതിഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍