സിനിമയിലെത്താൻ ആഗ്രഹിച്ചത് ഗായികയായി; അഭിനേത്രിയായി എത്തിയത് തീർത്തും അപ്രതീക്ഷിതമായി; പരിചതമല്ലാത്ത മേഖലയിൽ കൈയടി നേടിയത് സഹപ്രവർത്തകരുടെ പിന്തുണയോടെ; ഇപ്പോൾ താൽപ്പര്യം ആലാപനത്തിനൊപ്പം അഭിനയത്തിലും; ആക്ഷൻ ഹീറോ ബിജുവിലെ 'ഷേർലി' മനസ്സ് തുറക്കുന്നു
മറുനാടൻ ഡെസ്ക്
കൊച്ചി: ഒരൊറ്റ സിനിമയിലൂടെയോ കഥാപാത്രത്തിലൂടെയോ പ്രേക്ഷക മനസ്സിൽ ഇടംനേടുക എന്നത് എല്ലാ താരങ്ങൾക്കും സാധിക്കുന്ന കാര്യമല്ല.വളരെ അപൂർവ്വം ചിലർക്ക് മാത്രമാണ് ഇത്തരം ഭാഗ്യങ്ങൾ ലഭിക്കുന്നത്.അങ്ങിനെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് മഞ്ജുവാണി.ഈ പേരിൽ അത്ര പെട്ടന്ന് ആളെ മനസ്സിലാവണം എന്നില്ല..പക്ഷെ ആക്ഷൻ ഹീറോ ബിജുവിലെ ഷേർളി എന്നു പറഞ്ഞാൽ പെട്ടന്ന് തന്നെ ആളെ തിരിച്ചറയും.. ഓട്ടോറിക്ഷക്കാരൻ പ്രണയിക്കുന്നുവെന്ന പരാതിയുമായി എത്തിയ ഷേർളിയെ അത്ര എളുപ്പത്തിലാണ് മലയാളിയെ ചിരിപ്പിച്ച് മനസിലേക്ക് കയറിയത്.
തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സിനിമയിലെ ആഗ്രഹങ്ങളെക്കുറിച്ചും സിനിമത്തിക്ക് പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് മഞ്ജുവാണി. യുട്യൂബ് ചാനലിലെ പാട്ടുകൾ വൈറലായതിന് പിന്നാലെയാണ് തന്റെ വിശേഷങ്ങൾ മഞ്ജു പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.
എങ്ങിനെയാണ് സിനിമയിലേക്ക് എത്തിയത്.. സിനിമയെന്ന മോഹം ഉണ്ടായിരുന്നോ?
സിനിമയെന്ന മോഹം പണ്ടെ ഉണ്ടായിരുന്നു.പക്ഷെ അതൊരിക്കലും അഭിനേത്രിയായിട്ടല്ലായിരുന്നു.പിന്നണി ഗായികയായിട്ട് സിനിമയിലെത്താനായിരുന്നു ആഗ്രഹം.സത്യം പറഞ്ഞാൽ സിനിമയിലേക്കുള്ള തന്റെ വരവും പാട്ടുകാരിയായിട്ട് തന്നെയായിരുന്നു.പക്ഷെ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയത കൊണ്ട് പാട്ടുകളും വേണ്ടവിധത്തിൽ ആസ്വാദകരിലേക്കെത്തിയില്ല.പിന്നെ ആക്ഷൻ ഹീറോ ബിജുവിലേക്കെത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്.
സംവിധായകൻ എബ്രിഡ് ഷൈനുമായി നേരത്തെ പരിചയമുണ്ട്.നമ്മുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അദ്ദേഹം.പക്ഷെ ഞാൻ കുറേക്കാലമായി പുറത്തായിരുന്നു.അതുകൊണ്ട് തന്നെ ഇവരൊക്കെയായി കോണ്ടാക്ട് ഉണ്ടായിരുന്നില്ല.നാട്ടിലെത്തിയപ്പോഴാണ് ഒരിക്കൽ ഷൈനിനെ കാണുന്നത്.അപ്പോൾ തന്റെ രണ്ടാം ചിത്രം ആരംഭിക്കാൻ പോകുന്നതിനെക്കുറിച്ചൊക്കെ ഷൈൻ സംസാരിച്ചു.
പിന്നെ വെറുതെ അദ്ദേഹം ഒരു പൊലീസുകാരനെപ്പോലെ പെരുമാറി എന്നോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു.എനിക്ക് തോന്നുന്ന രീതിയിൽ മറുപടി പറയാൻ പറഞ്ഞു.അങ്ങിനെ ചെയ്ത് കുറച്ച് കഴിഞ്ഞപ്പോൾ ഷൈൻ പറഞ്ഞു നമ്മുടെ പടത്തിലെ ആദ്യത്തെ സ്ത്രീ കഥാപാത്രത്തെ കണ്ടെത്തി എന്നാണ്.അങ്ങിനെയാണ് ആക്ഷൻ ഹീറോ ബിജുവിന്റെ ഭാഗമാകുന്നത്. അതല്ലാതെ അഭിനയത്തോട് തനിക്ക് അത്ര താൽപ്പര്യമില്ലായിരുന്നു.
ഇതിനപ്പുറം അത്ഭുതപ്പെടുത്തിയ ഒരു സംഭവം.. സിനിമയിൽ അഭിനയിച്ചെങ്കിലും അത്ര വലിയ റക്കഗനിഷനൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.നമ്മൾ കേട്ടിരുന്നത് നായകനോ.. നായികയോ പ്രധാന ക്യാരക്ടറോ ഒക്കെ മാത്രമാണ് പോസ്റ്ററിൽ വരു എന്ന് മാത്രമാണ്.പക്ഷെ ഷൂട്ടൊക്കെ കഴിഞ്ഞതോടെ ഞാൻ പിന്നെ ഈ കാര്യം വിട്ടു.സിനിമ ഇറങ്ങിയിട്ട് കാണാം എന്നതായിരുന്നു ചിന്ത.അങ്ങിനെയിരിക്കെ ഒരു ദിവസം യാത്ര ചെയ്യുമ്പോൾ മതിലിലെ പോസ്റ്ററിൽ ഞാൻ..എന്നെ സംബന്ധിച്ച് ശരിക്കും ഞെട്ടലായിരുന്നു.എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അന്ന്.
മാത്രമല്ല സിനിമയിൽ എത്തിയതുകൊണ്ട് തന്നെ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.ഇപ്പോഴും സാധാരണ ജീവിതം നയിക്കുന്നയാളാണ് ഞാൻ.മാർക്കറ്റിലൊ മറ്റ് പൊതുഇടങ്ങളിലോ എന്നെക്കണ്ടാൽ അത്ഭുതപ്പെടാനും ഇല്ല.
ചേച്ചി തന്നെ പറഞ്ഞു പാട്ടിൽ നിന്നാണ് ചേച്ചിക്ക് സിനിമ എന്ന ആഗ്രഹം വരുന്നത് എന്ന്.. എത്ര വയസ്സുമുതലാണ് പാട്ട് പഠിക്കാൻ തുടങ്ങിയത്?
പറയുമ്പോൾ അതിശയോക്തി തോന്നാം..പക്ഷെ സത്യമാണ്.. എന്റെ മൂന്നാമത്തെ വയസ്സ് മുതലാണ് ഞാൻ പാട്ട് പഠിക്കാൻ തുടങ്ങിയത്.ചേട്ടന് പാട്ട് പഠിക്കാൻ ഒരു സാറിനെ ഏർപ്പാടാക്കിയിരുന്നു.അദ്ദേഹം വീട്ടിൽ വന്നാണ് പാട്ട് പഠിപ്പിച്ചിരുന്നത്.അക്കാലത്ത് ഞാൻ ഭയങ്കര വികൃതിയായിരുന്നു.അപ്പൊ എന്റെ വികൃതിക്ക് പരിഹാരമായി അമ്മ കണ്ടെത്തിയത് എട്ടൻ പാട്ട് പഠിക്കുമ്പോ എന്നെ അരികത്ത് ഇരുത്താനായിരുന്നു.അങ്ങിനെ മാഷിന്റെ അനുമതിയോടെ എന്നെ ഇരുത്തി.കുഞ്ഞിലെ എനിക്ക് പാട്ട് കേൾക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു.
കുറച്ച് നാൾ കഴിഞ്ഞപ്പോ മാഷ് അമ്മയോട് പറഞ്ഞു നിങ്ങൾ ഫീസിന്റെ കാര്യമൊന്നും നോക്കണ്ട..മകളെ പാട്ട് പഠിപ്പിക്കണം.ഒരു പത്ത് പതിമമൂന്ന് വയസ്സൊക്കെ ആകുമ്പോഴേക്കും അവളുടെ വഴി പാട്ടിൽ നിന്ന് അവൾ കണ്ടെത്തുമെന്ന്.അങ്ങിനെയാണ് എന്നെ സീരിയസായി പാട്ടിലേക്ക് വരുന്നത്.പിന്നെ മാഷ് പറഞ്ഞപോലെ 13 വയസ്സ് മുതൽ നാഷണൽ സ്കോളർഷിപ്പിലാണ് പാട്ട് പഠിച്ചത്.ഇപ്പൊ എന്റെ കുട്ടികളും പാട്ടിൽ താൽപ്പര്യമുണ്ട് എന്നത് വളരെ സന്തോഷം നൽകുന്ന കാര്യം.
സോഷ്യൽ മീഡിയയുടെ വരവ് കലകാരന്മാർ സാധ്യതകൾ തുറന്ന് കൊടുക്കുന്നതായി തോന്നിയിട്ടുണ്ടോ?
തീർച്ചയായും.. പലപ്പോഴും തോന്നിയിട്ടുണ്ട് ഞാനൊക്കെ കുറച്ച് കൂടി കഴിഞ്ഞ് ഇ കാലഘട്ടത്തിനോട് ചേർന്ന് ജനിച്ചാൽ മതിയായിരുന്നുവെന്ന്.അങ്ങിനെ ആയിരുന്നെങ്കിൽ എനിക്ക് എന്റെ പാട്ടും ഇഷ്ടങ്ങളും ഒന്നും ഉപേക്ഷിച്ച് പോകേണ്ടി വരില്ലായിരുന്നു.ജോലി തേടി പുറത്തേക്ക് പോയ ആ വർഷങ്ങൾ ശരിക്ക് പറഞ്ഞാൽ ഞാൻ ഞാനല്ലാതെ ജീവിച്ച വർഷങ്ങളാണ്.നമ്മൾക്കൊന്നും സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കാൻ സാധ്യതകളില്ലായിരുന്നു.പക്ഷെ ഇന്ന് അതല്ല സ്ഥിതി.. ഒരുപാട് അവസരങ്ങളുണ്ട്.
പക്ഷെ എന്റെ ജീവിതം തന്നെ നോക്കുമ്പോൾ എനിക്ക് തോന്നും അങ്ങിനെ ചില നഷ്ടപ്പെടൽ ഉണ്ടായെങ്കിലും ഇന്ന് സന്തോഷിക്കാൻ വക വേറെയുണ്ട്.അതിനാൽ അ നഷ്ടങ്ങളെ ഇപ്പോൾ പോസറ്റീവായി കാണാൻ ശ്രമിക്കുന്നു.ആളുകൾ നമ്മളെ ചെറുതെങ്കിലും ഒരു കലാകാരിയായി അംഗീകരിക്കണം അത് മാത്രമായിരുന്നു ആഗ്രഹം.അതിപ്പോൾ സാധിച്ചിട്ടുണ്ട്.ഇതിലപ്പുറം എന്താണ് വേണ്ടത്.
സംസാരത്തിലൊക്കെ ചേച്ചി സീരിയസ് ആണ്.. പിന്നെ എങ്ങിനെ ഇത്ര കോമഡിയുള്ള ഒരു വേഷം ചെയ്തു?
ഒരു ഹിമാലയൻ ടാസ്കായിരുന്നു.ലൊക്കെഷനിലെത്തി ഷൈൻ എനിക്ക് കഥാപാത്രത്തെ വിശദീകരിച്ച് തന്നെങ്കിലും എന്തൊ എനിക്കത് ഉൾക്കൊള്ളാനെ പറ്റിയില്ല.എന്നെക്കൊണ്ട് പറ്റുന്ന പണിയല്ല ഇതെന്നായിരുന്നു ചിന്ത.പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഷൈൻ പരാജയപ്പെട്ടു. അങ്ങിനെയാണ് ഞാൻ മുരളിയെ കോണ്ടാക്ട് ചെയ്യുന്നത്.ഇത്ര ചെറിയ വേഷത്തിന് പരിശീലനമൊന്നും വേണ്ടന്നായിരുന്നു മുരളിയുടെ ആദ്യനിലപാട് പക്ഷെ അവസ്ഥ പറഞ്ഞപ്പോ മുരളി സഹായിച്ചു.പിന്നെ ലൊക്കേഷനിൽ ഷൈൻ തന്ന സപ്പോർട്ടും.ഇതൊക്കെയാണ് എന്നെ കഥാപാത്രത്തിലേക്ക് എത്തിച്ചത്.
പാ്ട്ടുകളെ ഒരുപാട് സ്നേഹിക്കുന്ന മഞ്ജുവിന് ഇപ്പോൾ പാട്ടിനൊപ്പം അഭിനയത്തിലും ശ്രദ്ധചെലുത്താനാണ് താൽപ്പര്യം.എന്നാൽ ഓടിനടന്ന് അഭിനയിക്കാനല്ല മറിച്ച് തനിക്ക് ചേരുന്ന വേഷങ്ങൾ ലഭിച്ചാൽ ഒരു കൈ നോക്കാമെന്നും മഞ്ജു വാണി പറയുന്നു.
Stories you may Like
- ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെ ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണം
- കേരളത്തിലെ നഴ്സുമാർക്ക് നോർക്ക വഴി കാനഡയിൽ അവസരം
- ഹോട്ടൽ വെയിറ്ററിൽ നിന്ന് സൂപ്പർ താരത്തിലേക്ക്! അക്ഷയ് കുമാറിന്റെ അതിജീവന കഥ
- ഇപിക്ക് പൊലീസിന്റെ ക്ലീൻ ചീറ്റ്; സിപിഎമ്മിനെ വെട്ടിലാക്കി കണ്ടെത്തലുകൾ?
- സിപിഎമ്മിന് തലവേദനയായി കരുവന്നൂരിലെ 'ഡ്രൈവർ ബിജു'!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്