ഞാൻ സംഗീത സംവിധാനം ചെയ്യുന്ന സിനിമയിൽ ഞാൻ തന്നെ പശ്ചാത്തല സംഗീതവും ചെയ്യാനാണ് ആഗ്രഹം; അല്ലെങ്കിൽ മോരും മുതിരയും പോലെ സംഗീതവും പശ്ചാത്തല സംഗീതവും രണ്ടും വേറിട്ട് നിൽക്കും; 'താക്കോലിൽ' ഈ രണ്ടു കാര്യങ്ങൾ ഒന്നിച്ച് വന്നതുകൊണ്ട് പാട്ടുകളും പശ്ചാത്തല സംഗീതവും കഥാതന്തുവും കല്യാണം കഴിച്ചത് പോലെ ഒന്നിച്ച് ഇരിക്കുന്നുണ്ട്: ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംഗീത സംവിധായകൻ എം ജയചന്ദ്രൻ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: മുഖവുര ആവശ്യമില്ലാത്ത സംഗീത സംവിധായകനാണ് എം.ജയചന്ദ്രൻ. അഞ്ചാം വയസുമുതൽ സംഗീതമഭ്യസിച്ച് തുടങ്ങിയതാണ് ജയചന്ദ്രൻ. പിന്നീട് സംഗീത രംഗത്ത് ജയചന്ദ്രന് തിരിഞ്ഞു നോക്കേണ്ടിയും വന്നില്ല. ഈ സംഗീതസപര്യയിൽ ഒട്ടനവധി ഹിറ്റുകൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി, കെ രാഘവന്മാഷ്, രവീന്ദ്രൻ, ജോൺസൺ തുടങ്ങിയവർ അടക്കി ഭരിച്ച മലയാളത്തിലെ സംഗീതലോകത്തെ ഇപ്പോൾ നയിക്കുന്നത് എം.ജയചന്ദ്രനടക്കമുള്ള പ്രതിഭാധനരുടെ നിരയാണ്. ജയചന്ദ്രൻ ഈണം പകർന്ന നിവേദ്യത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഒരൊറ്റ ഗാനം കാലമേറെ കഴിഞ്ഞിട്ടും മലയാളി മറന്നിട്ടില്ല. ഗൗരീശങ്കരം, കഥാവശേഷൻ, പെരുമഴക്കാലം, നിവേദ്യം, മാടമ്പി, കരയിലേക്കൊരു കടൽദൂരം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിനു മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാനസർക്കാർ പുരസ്കാരങ്ങൾ വിവിധ വർഷങ്ങളിൽ അദ്ദേഹത്തെ തേടിയെത്തി. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെ 2015-ലെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന താക്കോൽ എന്ന സിനിമയുടെ സംഗീത സംവിധാനത്തിന്റെ പണിപ്പുരയിലാണ് എം.ജയചന്ദ്രൻ ഇപ്പോൾ. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ജയചന്ദ്രൻ ഒരുമിച്ച് നിർവഹിക്കുന്നു എന്ന പ്രത്യേകതയും താക്കോലിനുണ്ട്. താക്കോൽ സിനിമയെക്കുറിച്ച്, താക്കോലിലെ ഗാനങ്ങളെക്കുറിച്ച് ജയചന്ദ്രൻ മറുനാടൻ മലയാളിയോട് സംസാരിച്ചു. അഭിമുഖത്തിലേക്ക്:
- തികച്ചും ക്രിസ്ത്യൻ പശ്ചാത്തലമുള്ള സിനിമയാണ് താക്കോൽ? എന്താണ് താക്കോൽ സംഗീത സംവിധാനം ചെയ്യുമ്പോൾ നേരിട്ട വെല്ലുവിളി?
കേവലം ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള സിനിമ മാത്രമല്ല താക്കോൽ. അത് മനസിന്റെ വിഹ്വലതയുടെ കഥയാണിത്. പല ആൾക്കാരുടെ മരണങ്ങൾ ഒരാളുടെ ജീവിതത്തെ എങ്ങിനെയാണ് കൊണ്ടു പോകുന്നത് എന്നാണ് താക്കോലിന്റെ കഥയിൽ അന്തർലീനമായിരിക്കുന്നത്. താക്കോലിന് അതിന്റെതായ ഒരു ഹിസ്റ്ററിയുണ്ട്. കഥയെക്കുറിച്ച് ഞാൻ കൂടുതൽ പറയുന്നില്ല. സിനിമയാണ് കാണേണ്ടത്. ക്രിസ്ത്യൻ മിഷണറീസിന്റെ. അവരുടെ പശ്ചാത്തലത്തിൽ ഉള്ളിലുള്ള ചില കാര്യങ്ങളാണ്, വിധേയത്വത്തിന്റെ കഥയാണ് താക്കോൽ. കിരൺ ഒരു പാട് വർഷം മുൻപുള്ള എന്റെ ഒരു സുഹൃത്താണ്. കിരൺ ആണ് ഡയറക്ടർ. ഷാജി കൈലാസേട്ടനാണ് പ്രൊഡ്യൂസർ.
ഒരു പാട് രീതിയിൽ എനിക്ക് വളരെ വേണ്ടപ്പെട്ടവരുടെ ഒരു കൂട്ടായ്മയാണ് താക്കോൽ. അതുകൊണ്ട് തന്നെ അത് ചാലഞ്ചിങ് ആണ്. ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള പാട്ടുകൾ ഞാൻ ചെയ്തിട്ടുണ്ട്. ഇതിൽ പക്ഷെ ഓതന്റിക് ആയിട്ടുള്ള, സംഗീത ശൈലിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന പാട്ടിന്റെ ഈണങ്ങളും പശ്ചാത്തല സംഗീതവും, വളരെ പ്രധാനപ്പെട്ടതാണ് ഈ സിനിമയിലെ പശ്ചാത്തല സംഗീതം. വളരെ വ്യത്യസ്തമായ രീതിയിൽ ഈ സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഇൻ ടോട്ടാലിട്ടി ഒരു മ്യൂസിക്കൽ സിനിമ കൂടിയാണ് താക്കോൽ എന്ന സിനിമ.
- പ്രേക്ഷകർ കാത്തിരിക്കുന്ന ഗാനങ്ങളാണോ താക്കോലിൽ നിന്നും വരാൻ പോകുന്നത്?
ഒരു സിനിമയ്ക്ക് വേണ്ടി ഗാനങ്ങൾ ഉണ്ടാക്കുമ്പോൾ ആ സിനിമയോട് നീതി പുലർത്തണം എന്നാണ് നമ്പർ വൺ ആയിട്ടുള്ള ചാലഞ്ച്. മ്യൂസിക് കമ്പോസർ എന്ന രീതിയിൽ ഉള്ള ചലഞ്ച്. കമേഴ്സ്യൽ സിനിമയിൽ തീർച്ചയായും ഈ പാട്ടുകൾ ചിലതെങ്കിലും ആളുകൾ പാടി നടക്കണം എന്ന കാഴ്ചപ്പാട് കൂടിയുണ്ട്. താക്കോലിന് സംബന്ധിച്ച് അത്തരം കാഴ്ചപ്പാടുകളെക്കാൾ കൂടുതൽ സിനിമയിലെ കഥാതന്തുവായിട്ടും അതിന്റെ പശ്ചാത്തലമായിട്ടും അത് വിവരിക്കുന്ന മനസിന്റെതായിടുള്ള ചുവടുകളും ഒക്കെ ഒരു ബ്യൂട്ടി അല്ലെങ്കിൽ ആംമ്പിയൻസ് ഇവിടെ കൊണ്ടുവരേണ്ടതുണ്ട്. അപ്പോൾ അതിനാണ് കൂടുതൽ വെയിറ്റേജ് കൊടുത്തിരിക്കുന്നത്. തീർച്ചയായും ആളുകൾ മൂളി നടക്കുന്ന പാട്ടുകൾ ആണോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷെ തീർച്ചയായും ആളുകളുടെ മനസ്സിൽ തീർത്തും വ്യത്യസ്തമായിട്ടുള്ള ഒരു ഇപാക്റ്റ് ക്രിയേറ്റ് ചെയ്യുന്ന പാട്ടുകളാണ് താക്കോലിലുള്ളത്.
- ഭാവാത്മകയ്ക്കാണോ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്?
ഈ സിനിമയുടെ ഭാവം വേറെയാണ്. സ്ഥിരമായി കേൾക്കുന്ന രീതിയിൽ വ്യത്യസ്ഥമായി വേറിട്ട ഭാവതലങ്ങൾ ആണ് താക്കോലിന് ഉള്ളത്.അത് ഒരേ സമയം അറ്റച്ചാഡും ഡിറ്റാച്ച്ഡും ആണ്. ഈ പാട്ടുകൾ അറ്റാച്ച്ഡ് ആണെന്ന് തോന്നാം അതേസമയം ഡിറ്റാച്ച്ഡും ആണെന്ന് തോന്നാം. രണ്ടു സങ്കൽപ്പങ്ങളും ഒരുമിക്കുന്നത് ആണ് താക്കോൽ എന്ന് പറഞ്ഞാൽ. ലൈഫിൽ നമ്മൾ അറ്റാച്ച്ഡ് ഡിറ്റാച്ച്ഡും ആകുകയും ചെയ്യുന്ന കാര്യങ്ങൾ വളരെ ബ്യൂട്ടിഫുൾ ആയി പ്ലേ ചെയ്തിരിക്കുകയാണ് കിരൺ ഈ സിനിമയിൽ.
- സിനിമയുടെ കഥാലോകത്ത് കൂടിയുള്ള ഒരു സംഗീത യാത്രയാണോ താക്കോലിലെ പാട്ടുകൾ?
തീർച്ചയായും. പാട്ടുകൾ ഈ സിനിമയിൽ നിന്നും മാറ്റിവയ്ക്കാൻ കഴിയില്ല. സംഗീതം കൊണ്ട് സിനിമയെ കൂട്ടിക്കെട്ടുന്ന രീതിയാണ് കിരൺ അവലംബിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ എനിക്ക് അത് രസകരമായി തോന്നി. പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയും ഈ മൂന്നു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാൽ അത് മാറി നിൽക്കാത്ത രീതിയിലാണ് സിനിമയിൽ നിലകൊള്ളുന്നത്.
- റഫീക്ക് അഹമ്മദ്, പ്രഭാ വർമ്മ, സതീഷ് (മാതാ അമൃതാനന്ദമയിയുടെ സഹോദരൻ) ഇവരാണ് ഗാനങ്ങൾ രചിച്ചത്? എന്താണ് ഗാനരചനയെക്കുറിച്ച് പറയുന്നത്?
സതീഷിന്റെ രചന വളരെ വ്യത്യസ്തമായ ഒരനുഭവമാണ്. മരിഭായിയിൽ ജലം എന്ന പാട്ടാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അതിൽ ചില ചിന്തകൾ, അത് ചിന്തയിൽ കൊണ്ടുവരിക എന്ന് പറഞ്ഞാൽ അത് ഈസിയല്ല. പ്രത്യേകിച്ചും വരികളിൽ കൊണ്ടുവരിക എന്ന് പറഞ്ഞാൽ. സതീഷ് ജി വളരെ മനോഹരമായി അത് ചെയ്തിട്ടുണ്ട്. ഇമോഷണൽ ആയ രണ്ടു സോങ്ങ്സ് ആണ് റഫീഖ്ജി എഴുതിയിരിക്കുന്നത്. അതിൽ കവിതയുടെ സൗന്ദര്യമുണ്ട്. അത് ഈ പശ്ചാത്തലവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന രീതിയിലാണ്. അതാണ് പറഞ്ഞത് ഇമോഷണൽ ആയിട്ടുള്ള സോംഗ്. പ്രഭാവർമ്മ ഒരു സാർ പാട്ട് എഴുതിയിട്ടുണ്ട്. അത് വാക്കുകളിൽ സൗന്ദര്യം തുളുമ്പുന്ന ഗാനമാണ്. വെറുതെ എഴുതി വയ്ക്കുകയല്ല. അത് വാക്കുകൾ പെറുക്കി വയ്ക്കുകയാണ്.അത് കഥയുമായി അടർത്താൻ പറ്റാത്തതാണ്.
സംഗീത സംവിധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. താക്കോലിൽ പശ്ചാത്തല സംഗീതവും ചെയ്യുന്നു?
പാട്ടുകൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനുള്ള കൂടുതൽ അവസരങ്ങൾക്ക് വേണ്ടിയാണ് ആഗ്രഹിക്കുന്നത്. എന്റെ കരിയറിൽ പശ്ചാത്തല സംഗീതത്തിന്റെ നേരം വരുമ്പോൾ, ഞാൻ ഏതെങ്കിലും പാട്ട് ചെയ്യുകയാണെങ്കിൽ അതിനകത്തോട്ടു കൂടുതൽ താത്പര്യം ഉള്ളതിനാൽ പശ്ചാത്തല സംഗീതം ചെയ്യാതിരുന്ന ഒരു കാലഘട്ടമുണ്ട്. ഇപ്പോൾ ഞാൻ നിർബന്ധമായും പറയാറുണ്ട്. ഞാൻ സംഗീത സംവിധാനം ചെയ്യുന്ന സിനിമയിൽ ഞാൻ തന്നെ പശ്ചാത്തല സംഗീതവും ചെയ്യുമെന്ന്. അപ്പോഴാണ് എല്ലാം എന്റെ കോൺട്രിബ്യുഷൻ ആയി വരുന്നത്. അല്ലെങ്കിൽ മോരും മുതിരയും പോലെ സംഗീതവും പശ്ചാത്തല സംഗീതവും രണ്ടും വേറിട്ട് നിൽക്കുന്ന അവസ്ഥകൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. താക്കോലിൽ നേരെ വിപരീതമായി ഈ രണ്ടു കാര്യങ്ങൾ ഒന്നിച്ച് വന്നതുകൊണ്ട് പാട്ടുകളും പശ്ചാത്തല സംഗീതവും കഥാതന്തുവും കഥ പറയുന്ന രീതിയും ആയിട്ട് ഒന്നിച്ച് കല്യാണം കഴിച്ചത് പോലെ ഒന്നിച്ച് ഇരിക്കുന്നുണ്ട്. അപ്പോൾ അതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്.
- വരികൾ എഴുതിയിട്ട് സംഗീതം നൽകുകയാണോ അതോ സംഗീതം നൽകിയിട്ട് വരികൾ എഴുതി വാങ്ങുകയാണോ ചെയ്തത്?
രണ്ടു രീതിയിലും വർക്ക് ചെയ്തിട്ടുണ്ട്. വരികൾ എഴുതി സംഗീതം ചെയ്തിട്ടുണ്ട്. സംഗീതം ചെയ്ത് വരികൾ എഴുതിയിട്ടുണ്ട്. പ്രഭാവർമ്മ സാറിന്റെ കാര്യത്തിൽ ആദ്യം വരികൾ എഴുതി പിന്നെ ചില ഭാഗങ്ങളിൽ ട്യൂണിട്ട് എഴുതി അങ്ങിനെ രണ്ടുംപേരും അങ്ങോട്ടും ഒരു ഗിവൺ ടേക്ക് എന്ന പോലെയാണ്. റഫീക്ക്ജിയുടെയും ഇതുപോലെ തന്നെയാണ്. എനിക്ക് പാട്ടുകൾ അങ്ങിനെ ചെയ്യുന്നതാണ് ഇഷ്ടം. ട്യൂൺ ഇട്ട് എഴുതുന്ന സംഗീതത്തിനു കുറെ കുഴപ്പങ്ങൾ ഉണ്ട്. വരികൾ നമുക്ക് തന്നിട്ട് അതിനു ട്യൂണിടുമ്പോൾ അതിനു വരുന്ന പ്രശ്നം എന്ന് പറയുമ്പോൾ അത് ഒരു വൃത്തത്തിൽ മാത്രമാവുകയാണ്. ഇതിന്റെ സംഗമം ആകുമ്പോൾ ട്യൂൺ ഇടുകയും വരികൾ എഴുതുകയും അങ്ങോട്ടുമിങ്ങോട്ടും ഡിസ്കസ് ചെയ്യുകയും, ചിലത് വരികൾ വരും. ഏതാണ് ആദ്യം വരുക എന്ന് അറിയാൻ കഴിയാത്ത രീതിയിൽ ഒരു ഡിസ്കഷന്റെ രീതിയിൽ പ്രപഞ്ചത്തിലൂടെ രണ്ടുപേരും സംവിധായകനും കൂടെയിരുന്നു അങ്ങിനെ ഒക്കെ വർക്ക് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ പാട്ടുകൾ എല്ലാം ആ രീതിയിൽ ക്രിയേറ്റ് ചെയ്യപ്പെടുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്