പ്രമേഹം ഒരു മാറാരോഗമല്ല; പ്രകൃതി ജീവനത്തിലൂടെ പൂർണ്ണമോചനം സാദ്ധ്യമാണ്; ഒരു പ്രമേഹരോഗി അറിയേണ്ട കാര്യങ്ങൾ..
ദേവിക
ഇന്ന് മലയാളികളുടെ ഇടയിൽ ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി വ്യാപകമായി നിലവിലുള്ള ഒരു രോഗമാണ് പ്രമേഹം. 'ഷുഗർ', പഞ്ചസാര രോഗം എന്നൊക്കെ സാധാരണക്കാർ പറയാറുണ്ട്. പ്രമേഹത്തെക്കുറിച്ച് വളരെയധികം അബദ്ധ ധാരണകൾ സമൂഹത്തിൽ പരന്നിട്ടുണ്ട്. മധുരം അധികമായി കഴിച്ചാൽ പ്രമേഹം വരും, പ്രമേഹം വന്നാൽ പിന്നെ ഒരിക്കലും മാറില്ല, മരണം വരെയും മരുന്ന് കഴിച്ചുകൊണ്ടേ ജീവിക്കാൻ കഴിയൂ എന്നിങ്ങനെ ഒത്തിരി തെറ്റിദ്ധാരണകൾ ഉണ്ട്. ആദ്യം എന്താണ് പ്രമേഹം എന്ന രോഗം എന്ന് ശരിയായി മനസിലാക്കേണ്ടതുണ്ട്. എന്നാലേ അതിനു വേണ്ട പരിഹാരങ്ങളിലേക്ക് ചിന്തിക്കാൻ കഴിയൂ.
നമ്മുടെ ശരീരത്തിൽ ദഹനവ്യവസ്ഥയുടെ ഭാഗമായി പാൻക്രിയാസ് എന്നൊരു ഗ്രന്ഥിയുണ്ട്. നമ്മുടെ ഭക്ഷണത്തിലെ അന്നജം (സ്റ്റാർച്ച്) വിഭജിക്കപ്പെട്ട് ഗ്ലൂക്കോസ് ആയി മാറുന്നു. ഈ ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നുണ്ട്. പക്ഷേ, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും എപ്പോഴും ആവശ്യമായതിൽ കൂടുതൽ ഗ്ലൂക്കോസ് ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരം ഈ ഗ്ലൂക്കോസിനെ പുറത്ത് കളയാതെ അതിനെ ഗ്ലൈക്കൊജൻ എന്ന രൂപത്തിലേക്ക് മാറ്റി സൂക്ഷിച്ച് വെയ്ക്കുന്നു. പിന്നീട് ആവശ്യമുള്ളപ്പോൾ ഈ ഗ്ലൈക്കോജനെ തിരിച്ച് ഗ്ലൂക്കോസാക്കി മാറ്റുന്നു. ഇതിൽ ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്നതിന് പാൻക്രിയാസ് ഗ്രന്ഥിയിൽ ഉള്ള ബീറ്റാ സെല്ലുകൾ ഉദ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണാണ് സഹായിക്കുന്നത്.
എന്തെങ്കിലും കാരണം കൊണ്ട് ഈ ബീറ്റാ സെല്ലുകൾക്ക് തകരാർ സംഭവിച്ചാൽ ഇൻസുലിന്റെ ഉദ്പാദനം ശരിയായി നടക്കുന്നില്ല. ഇങ്ങനെ ബീറ്റാ സെല്ലുകളുടെ തകരാർ കൊണ്ട് ഇൻസുലിന്റെ ഉദ്പാദനം ശരിയായി നടക്കാത്ത അവസ്ഥയാണ് പ്രമേഹം. പ്രമേഹം എന്ന ഈ രോഗം പിടിപെട്ടാൽ ഇൻസുലിന്റെ ഉദ്പാദനം കുറയുകയോ പൂർണ്ണമായി നിലയ്ക്കുകയോ ചെയ്യാം. അങ്ങനെ വരുമ്പോൾ അധികം വരുന്ന ഗ്ലൂക്കോസ് രക്തത്തിൽ നിലനിൽക്കുന്നു. ഇതുമൂലം പതുക്കെക്കൊണ്ട് ശരീരത്തിലെ മറ്റ് അവയവങ്ങൾക്കും പ്രശ്നങ്ങൾ ഉണ്ടാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതു മൂലം മുറിവുണ്ടായാൽ ഉണങ്ങാതിരിക്കുക, പഴുത്താൽ ഉണങ്ങാതിരിക്കുക മുതലായവ സംഭവിക്കുന്നു. മൂത്രത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് വൃക്കയുടെ ജോലിഭാരം കൂട്ടുകയും കാലക്രമേണ വൃക്ക പ്രവർത്തനത്തിൽ തളർച്ച കാട്ടുകയും അത് തകരാറിലാവുകയും ചെയ്യുന്നു.
ഈ അടിസ്ഥാന അറിവിൽ നിന്നും നമുക്ക് മനസിലാക്കാം, മധുരം കൂടുതൽ കഴിക്കുന്നതല്ല പ്രമേഹത്തിനു കാരണം, പകരം പാൻക്രിയാസിലെ ഇൻസുലിൻ സെല്ലുകൾ ഉദ്പാദിപ്പിക്കുന്ന ബീറ്റാ സെല്ലുകൾക്ക് ഉണ്ടാകുന്ന തകരാറാണ് എന്ന്. ഇത് എങ്ങനെ ഉണ്ടാകുന്നു എന്ന് ഇനിയും മനസിലാക്കണം. നമ്മുടെ ഭക്ഷണരീതിയിൽ വന്ന വ്യാപകമായ മാറ്റമാണ് പ്രധാന കാരണം. അമിതമായ മരുന്നുകളുടെ ഉപയോഗവും മറ്റൊരു കാരണമാണ്. മൈദയും മായം ചേർന്ന ഭക്ഷണവും ഒക്കെ കാരണങ്ങളാണ്. അപകടകരമായ കെമിക്കലുകൾ ചേർന്ന മരുന്നുകൾ ഉപയോഗിക്കാതിരിക്കുകയും ശരിയായ ഭക്ഷണശീലം ഉണ്ടാവുകയും ചെയ്താൽ പ്രമേഹം ഉണ്ടാവില്ല.
ഇനി പ്രമേഹം വന്നു കഴിഞ്ഞാൽ എന്തു ചെയ്യും. ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ പ്രകൃതിജീവനം അനുഷ്ഠിച്ച 85% പ്രമേഹ രോഗികൾക്കും പൂർണ്ണ രോഗമോചനം സിദ്ധിച്ചു എന്ന് കാണാം. ഇത് എങ്ങനെ എന്ന് നോക്കാം. ഗ്ലൂക്കോസ് ഗ്ലൈക്കോജനാക്കി മാറ്റാൻ കഴിയാത്തതുകൊണ്ട് അന്നജം ഉള്ള ഭക്ഷണം പരമാവധി കുറയ്ക്കുക എന്നതാണ് പ്രധാനം. ഒഴിവാക്കിയാൽ ഏറ്റവും നല്ലത്. പകരം വേവിച്ചും വേവിക്കാതെയും ഉള്ള പച്ചക്കറികളും മുളപ്പിച്ച പയറുവർഗ്ഗങ്ങളും ഭക്ഷണമാക്കാം. കുറച്ചു നാളുകൾ കൊണ്ടുതന്നെ ബീറ്റാ സെല്ലുകൾ പഴയ ആരോഗ്യത്തിലേക്ക് തിരിച്ചുവരുന്ന അദ്ഭുതം കാണാം. 2-3 മാസം കൊണ്ട് തന്നെ ഒരുവിധം രോഗികൾക്കെല്ലാം പൂർണ്ണമോചനം ലഭിക്കുന്നു.
വളരെ പഴക്കമുള്ള രോഗം വളരെ മൂർധന്യാവസ്ഥയിൽ ഉള്ള ചില രോഗികളിൽ മാത്രം ഇത് 6 മാസം മുതൽ 1 വർഷം വരെ എടുത്തേക്കാം. ഇങ്ങനെ പൂർണ്ണ മോചനം നേടിയ ശേഷം 3 നേരവും മധുരമുള്ള പഴങ്ങൾ മാത്രം വയറു നിറയെ കഴിച്ചിട്ട് പരിശോധിച്ചാലും ഷുഗർ ലെവൽ കൂടുന്നില്ല എന്ന് കാണാം. ഇത് കേരളത്തിൽ മാത്രം തന്നെ പതിനായിരക്കണക്കിന് ആളുകളുടെ അനുഭവമാണ്. (25 വയസിനു മുൻപ് പിടിപെടുന്ന പ്രമേഹം ബാലപ്രമേഹം എന്ന് അറിയപ്പെടുന്നു. അത് മാറാൻ വളരെയേറെ പ്രയാസമാണ്)
മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാം. പഞ്ചസാര കഴിക്കാൻ കഴിയുന്ന ഒരാളായി മാറ്റാൻ പ്രകൃതി ചികിത്സകർക്ക് താൽപര്യം ഉണ്ടാവില്ല. അത് പഞ്ചസാര കഴിച്ചാൽ ഷുഗർ ലെവൽ കൂടിയേക്കാം എന്നതു കൊണ്ടല്ല. പഞ്ചസാര അടിസ്ഥനപരമായി ശരീരത്തിന് ദോഷകരമാണ്. 'വെളുത്ത വിഷം' എന്നാണ് മഹാത്മാ ഗാന്ധി അതിനെ വിശേഷിപ്പിച്ചത്. എന്നാൽ, പഞ്ചസാരയുടെ മൂലരൂപമായ കരിമ്പ് വളരെ ഗുണമേറിയതാണ്. രോഗികൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനകാര്യം - ഒരു വിദഗ്ധനായ പ്രകൃതി ചികിത്സകന്റെ നിർദ്ദേശ പ്രകാരം മാത്രമേ ചികിത്സ നടത്താവൂ. ഒരു രൂപ പോലും കൺസൾട്ടേഷൻ ഫീസ് വാങ്ങാതെ സൗജന്യ നിർദ്ദേശം നൽകുന്ന പ്രകൃതി ചികിത്സകർ ഇന്നും കേരളത്തിൽ ജീവിച്ചിരിപ്പുണ്ട്.
വിവരങ്ങൾക്ക് കടപ്പാട് : പ്രൊഫ. പി. ഗോപാലകൃഷ്ണ പണിക്കർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍