മഹാവ്യാധിയിൽ നഷ്ടം ബാല്യ യൗവ്വനങ്ങൾ നഷ്ടമായ തലമുറ; നിയന്ത്രണങ്ങൾ പലരേയും മനസികമായി തകർക്കുന്നു; സൗഹൃദങ്ങൾ നഷ്ടമാകുന്ന കാലം തളർത്തുന്നത് പലരുടെയും മനോധൈര്യം. കൊറോണയുടേ പ്രത്യാഘാതങ്ങളിൽ നിന്നും പുതിയ തലമുറയെ രക്ഷിക്കാം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:സ്കൂളിലെ അവസാന വർഷങ്ങളിലൊക്കെയും ചാർലിയുടെ സ്വപ്നങ്ങളിൽ മുഴുവൻ കോളേജ് ജീവിതമായിരുന്നു. പുതിയ സുഹൃത്തുക്കൾ, പുതിയ ജീവിത ശൈലി പിന്നെ ഇതുവരെ ആസ്വദിക്കാത്ത സ്വാതന്ത്ര്യവും. എന്നാൽ, പാവം ചാർലിയെ കാത്തിരുന്ന യാഥാർ ത്ഥ്യം മറ്റൊന്നായിരുന്നു. സ്കൂൾ ഫൈനൽ കഴിഞ്ഞിറങ്ങിയ ചാർലിക്ക് വേണ്ടി കാത്തിരുന്നത് വീടിനുള്ളിലെ ഏകാന്തതയായിരുന്നു. ലോകം മുഴുവൻ ഭീഷണി വിതറിയ കൊറോണ, മറ്റനേ കം യുവാക്കളെ പോലെ ചാർലിയേയും വീടിനുള്ളിൽ അടച്ചുപൂട്ടി.
ലോക്ക്ഡൗൺ ഇളവിൽ കോളേജിലെത്തിയ ചാർലിക്ക് പക്ഷെ നിരാശയായിരുന്നു. പുതുതായി എത്തുന്നവർക്ക് സ്വാഗതമോതുന്ന ഫ്രഷേഴ്സ് ഇവന്റ് ഓൺലൈനിലായിരുന്നു സംഘടിപ്പിച്ചത്. ആദ്യത്തെ പരിഭ്രമമെല്ലാം ഒഴിഞ്ഞപ്പോൾ ചാർലി ശ്രമിച്ചത് സൗഹൃദങ്ങൾ ഉണ്ടാക്കുവാനായിരു ന്നു. കലാലയത്തിന്റെ വരാന്തകളിലും മറ്റും ഒത്തുകൂടിയ സൗഹൃദങ്ങൾക്ക് പക്ഷെ നേരിടേണ്ടി വന്നത് വിലക്കുകളായിരുന്നു. കാമ്പസിനുള്ളിൽ കൂട്ടം കൂടരുതെന്ന വിലക്ക് അവിടെയും ചാർ ലിയുടെ സ്വപ്നങ്ങളെ കരിയിച്ചുകളഞ്ഞു.
പിന്നീടൊരു ദിനം ഒരു മഴച്ചാറൽ ആസ്വദിക്കുവാനായി ഹോസ്റ്റൽ മുറിക്ക് വെളിയിലിറങ്ങിയ ചാർലിക്ക് ലഭിച്ചത് കനത്ത പിഴ ശിക്ഷയായിരുന്നു. അതോടെ സ്വപനങ്ങൾ നഷ്ടപ്പെട്ട ആ 18 കാരൻ തന്റെ മുറി വിട്ടെങ്ങും ഇറങ്ങാതെയായി. രണ്ടരമീറ്റർ വീതിമാത്രമുള്ള മുറിയിൽ കൂട്ടിനുള്ളത് സ്വന്തം ലാപ്ടോപ് മാത്രം. ദിവസങ്ങൾ കടന്നു പോകുന്നത് നിർവ്വികാരതയോടെ നോക്കി നിൽക്കനേ കഴിഞ്ഞിരുന്നുള്ളു. ജയിലിലടച്ച ഒരു ക്രിമിനലിന്റെഅനുഭവമായിരുന്നു തനിക്കെന്ന് ചാർലി പറയുന്നു.
ഇതൊരു ഒറ്റപ്പെടുത്ത സംഭവമല്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കഴിഞ്ഞ ഒരു വർഷത്തോ ളമായി യുവാക്കളും കൗമാരക്കാരും ഇന്ന് കൂട്ടിലടച്ച പക്ഷികളാണ്. ലോകം മുഴുവൻ കൊറോണ യ്ക്കെതിരെ പോരാടുമ്പോൾ ഇവർക്ക് പൊരുതേണ്ടത് മറ്റു രണ്ട് ശത്രുക്കളോടും കൂടിയാണ്, ഏ കാന്തതയും കടുത്ത നിരാശയും. നിലവിൽ വിവിധ പ്രതിസന്ധികൾ നേരിടുന്ന ലോകത്തെ കൈപിടിച്ച് നയിക്കുവാൻ കരുത്തും വിദ്യാഭ്യാസവും ഉള്ള ഒരു യുവത ഉയർന്നു വരേണ്ടുന്ന കാലത്ത് ഇവ രണ്ടും ഇവർക്ക് നഷ്ടപ്പെടുകയാണ്.
കൗമാരപ്രായം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്ന സമ യമാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വത്വം തിരിച്ചറിയപ്പെടുകയും അത് വികസി പ്പിക്കു കയും ചെയ്യേണ്ട പ്രായം. കഴിഞ്ഞ തലമുറയുടെ കൗമര യൗവ്വനങ്ങൾ കടന്നു പോയത് യുദ്ധകാല ത്തിലൂടെയായിരുന്നു എന്നും ഇപ്പോൾ ഇവർക്ക് വീടുകളിലെ സ്വീകരണമുറിയിൽ സുരക്ഷിത ത്വം അനുഭവിക്കാമെന്നുംപറയൂന്നവർ ഓർക്കാത്തെ ഒരുകാര്യമുണ്ട്, കടുത്ത നിരാ ശയിലും ഏകാന്തതയിലും ഒരു തലമുറയ്ക്ക് അവരുടെ ദിശാബോധം നഷ്ടമാവുകയാ ണെന്ന സത്യം. ഇത് ഈ തലമുറയെ അപ്പാടെ തകർക്കും എന്ന സത്യം.
ഇത് സമാധാന കാലമാണെങ്കിലും കൗമാര യുവ്വനങ്ങൾ ഏറ്റവുമധികം ഒറ്റപ്പെടലും ഉത്കണ്ഠയും അനുഭവിക്കുന്ന കാലമാണിതെന്ന് യു സി എൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് എഡ്യൂക്കേഷൻ നടത്തിയ പഠനത്തിൽ വെളിവാകുന്നു. കൗമാരക്കാരുടെ മാനസിക പ്രശ്നങ്ങളുമായി വൈദ്യ സഹായം തേ ടിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി റോയൽ കോളേജ് സൈക്യാട്രിസ്റ്റുകളും പറയു ന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഏതാണ്ട് 20 ശതമാനം വർദ്ധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിരി ക്കുന്നത്. ഇത് ഒരു തലമുറയുടെ മാനസികാരോഗ്യത്തെ തന്നെ ബാധിച്ചേക്കാം.
ബ്രിട്ടനിലെ ആദ്യ ലോക്ക്ഡൗൺ കാലത്ത്, സാഹചര്യവുമായി പൊരുത്തപ്പെടാനാകാതെ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് വലിയൊരു വാർത്തയായിരുന്നു. ജീവിതം ആസ്വദിച്ചിരു ന്ന ഇരുവർക്കും താങ്ങാവുന്നതിലപ്പുറമായിരുന്നു അന്ന് നിലവിൽ വന്ന നിയന്ത്രണങ്ങൾ. യുവാ ക്കളുടെ ഇടയിലെ ആത്മഹത്യ തടയുന്നതിനായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകൻ പറഞ്ഞത് ഈ വർഷം പ്രശ്നങ്ങളുമായി എത്തുന്ന ഫോൺ വിളികളീൽ 80 ശതമാന വും യൂവാക്കളുടെതും കൗമാരക്കാരുടേതുമായിരുന്നു എന്നാണ്.
ഉപബോധ മനസ്സിൽ ആശങ്കകൾ പെരുകുന്നതുകാരണം പലർക്കും മതിയായ രീതിയിൽ ഉറങ്ങാ ൻ കഴിയുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. അത് കേവലം വൈറസ് ബാധയെ കുറിച്ചുള്ള ആശങ്ക മാത്രമല്ല, പ്രതീക്ഷകളും സ്വപ്നങ്ങളും തകരുമ്പോൾ ഇളം മനസ്സുകളിൽ ഉടലെടുക്കുന്ന കാരണമി ല്ലാത്ത ആശങ്കകളാണതെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഇത്തരം ആശങ്ക ഏറെ അപകടകരമാ ണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കോളേജുകളിലെ സൗഹൃദങ്ങൾക്കിടയിലെ ജീവിതം നഷ്ടമായതിന്റെ ദുഃഖം, പരീക്ഷകൾ ഇല്ലാ തെയായപ്പോൾ, കമ്പ്യുട്ടർ നൽകുന്ന ഗ്രേഡ് തുടർ പഠനത്തിനുതകുമോ എന്ന ആശങ്ക. ഇതിനി ടയിൽ രണ്ടിടങ്ങളിലായി താമസിക്കുന്ന മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴി യാത്ത തിന്റെ നിരാശ്. ലോകം മുഴുവൻ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ പ ഠിച്ചു പുറത്തുവന്നാൽ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ജോലി ലഭിക്കുമോ എന്ന ആശങ്ക. ഇ തൊക്കെ കൗമാര യൗവ്വനങ്ങളെ മാനസികമായി തളർത്തുകയാണ്.
ഈ പ്രശ്നങ്ങൾ പരിഹരിക്കുവൻ ആറ് മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയാണ് പ്രശസ്തരായ മനഃശാസ്ത്ര വിദഗ്ദർ.
- കുട്ടികളെ അവരുടെ മുറികളിൽ അധിക സമയം ചെലവഴിക്കാൻ അനുവദിക്കരുത്. കുറച്ചധികം സമയം നിങ്ങൾ അവരുടേ ശബ്ദം കേട്ടില്ലെങ്കിൽ അവരെ മുറിയിൽ നിന്നും പുറത്തേക്ക് വിളിക്കുകയും നിങ്ങളോടൊപ്പം ഏതെങ്കിലും പ്രവർത്തികളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്യുക. അവരെ കുറ്റപ്പെടുത്തുന്നത് പരമാവധി ഒഴിവാക്കണം. നിരാശരായിരിക്കുന്ന കൗമാരങ്ങൾക്ക് ആവശ്യം താങ്ങും തണലുമാകുന്ന സമീപനമാണ്.
- നിങ്ങളുടെ കുട്ടി ഭാവിയേ കുറിച്ചോർത്ത് അധികമായി വ്യാകുലപ്പെടുന്നു എങ്കിൽഅവർ ചിന്തിക്കുന്നത് തികച്ചും വൈകാരികമായാണ്. ഈ ഭയം യാഥാർത്ഥ്യത്തിൽ ഊന്നിയുള്ളതാണെന്ന് അവർ വിശ്വസിക്കും. അവരോട് പറയേണ്ടത് അവരുടെ വ്യാകുലതകൾ സ്വാഭാവികമാണെങ്കിലും അത് ആവശ്യമില്ലാത്തതാണെന്നാണ്. അവർക്ക് പരമാവധി സന്തോഷം നൽകാൻ ശ്രമിക്കുക.
- ജീവിതം മുഴുവനും അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്. മഹാവ്യാധി പോലുള്ള പല കാര്യങ്ങളും നിയന്ത്രിക്കുവാൻനമുക്ക് പരിമിതികളുണ്ട്. ഇതിൽ ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും നല്ലകാര്യം തങ്ങൾക്ക് നിയന്ത്രിക്കാൻ പറ്റാത്ത കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുവാൻ ഇവരോട് പറയുക എന്നതാണ്. ഇതിനാൽ, മറ്റുകാര്യങ്ങളിൽ ഇവർക്ക് കൂടുതൽ പോസിറ്റീവ് സമീപനം സ്വീകരിക്കാൻ കഴിയും
- സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവില്ലെന്ന് കൗമാരക്കാർ പറയുമ്പോഴും അവർക്ക് അതിന് കഴിയുമെന്ന് മനസ്സിലാക്കിക്കണം. അവർ ശാന്തരായി ഇരിക്കുന്ന സമയങ്ങളിൽ ഇതിനെ കുറിച്ച് സംസാരിക്കുക.
- സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ പരമാവധി കുറയ്ക്കുക. ഇത് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കിയേക്കാം.
- കുട്ടികളിൽ അവർ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളെ കുറിച്ച് അറിയുവാനുള്ള ആകാംക്ഷ ജനിപ്പിക്കുവാൻ ശ്രമിക്കുക. ഭയത്തേക്കാൾ നല്ലതാണ് ആകാംക്ഷ
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻ
- കൊച്ചിയിൽ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; പത്തനംതിട്ട സ്വദേശി ഷാനവാസ് അറസ്റ്റിൽ
- അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- 'ഭർത്താവിന് സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമയത്ത് വരെ അഭിനയിക്കാൻ പോയിട്ടുണ്ട്'; സാഹചര്യം അറിയാവുന്നവരും കുറ്റപ്പെടുത്തി; 'ഭർത്താവ് മരിച്ച സ്ത്രീ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നതും സമൂഹമാണ്'; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ഇന്ദുലേഖ
- ഭർത്താവിന്റെ വേർപാട് താങ്ങാനാകാതെ പിന്നാലെ ഭാര്യയും മരിച്ചു; നാടിനാകെ നടുക്കമായി ദമ്പതികളുടെ വിയോഗം
- കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ
- വിട്ടു കൊടുത്ത റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; കുറ്റ്യാടിയും ജയസാധ്യതയുള്ള ഇടതു മണ്ഡലം; തർക്കം അവശേഷിക്കുന്നത് ചങ്ങനാശ്ശേരിയുടെ കാര്യത്തിൽ മാത്രം; പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഇടുക്കിയും അടക്കം പ്രധാന സീറ്റുകൾ തർക്കിക്കാതെ വിട്ടു കൊടുത്തു; ജോസ് കെ മാണിയോട് സിപിഎം കാട്ടിയത് ഉദാര മനോഭാവം
- 18 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ബാക്കി നിൽക്കേ പെൺകുട്ടി 23കാരനൊപ്പം ഗോവയിലേക്ക് ഒളിച്ചോടി; സ്വർണമാല വിറ്റു കിട്ടിയ പണം കൊണ്ട് ഒരാഴ്ച്ച ഹോട്ടൽ മുറിയിൽ കഴിഞ്ഞു കൂടി; പണം തീർന്നപ്പോൾ ട്രെയിനിൽ തലവെച്ച് ആത്മഹത്യക്ക് തുനിഞ്ഞു; പൊലീസ് ഇടപെടലിൽ രക്ഷപെട്ടത് രണ്ട് ജീവിതങ്ങൾ
- സ്ത്രീധനമായി നൽകിയത് ഏഴ് കോടി രൂപ; എന്നിട്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ക്രൂരമായി പീഡിപ്പിച്ചത് നിരവധി തവണ: ഭർതൃ വീടിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഋഷികയ്ക്ക് നീതി തേടി കൊൽക്കത്തയിൽ ഓൺലൈൻ പ്രചരണം ശക്തമാകുന്നു
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്