കൗമാരപ്രണയങ്ങളെ വേട്ടയാടുന്ന സദാചാരക്കാർക്കുള്ള മുറിപ്പത്തലുമായി ഷെയിൻ നിഗത്തിന്റെ ഇഷ്ക്; ചിത്രം പറയുന്നത് പ്രണയം മാത്രമല്ല പ്രണയിതാക്കൾ നേരിടേണ്ടി വരുന്ന സദാചാരമാനറിസം കൂടി; കേരളത്തിൽ അരങ്ങേറിയ സദാചാര വൈകൃതങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് ഈ പ്രണയകഥ; പ്രണയവും പ്രതികാരവും തീഷ്ണഭാവത്തിൽ അവതരിപ്പിച്ച് ഷെയിനും; കന്നി സംവിധാനത്തിലൂടെ സിനിമയോട് നീതി പുലർത്തി അനുരാഗ് മനോഹറും; ഇത് പ്രണയിതാക്കൾക്ക് മാത്രമുള്ളതല്ല മലയാളികൾ പാഠമാക്കേണ്ട ചിത്രം
എം.എസ് ശംഭു
കൗമാരത്തിന്റെ പ്രണയനായകനെന്നാണ് ഷെയിൻ നിഗത്തിനെ മലയാളികൾ വിശേഷിപ്പിക്കുന്നത് തന്നെ. ഷെയിനിന്റെ ചിരിയിൽ പോലും അഭിനയം നിറഞ്ഞു നിൽക്കുമ്പോൾ അടുത്തകാലത്തൊന്നും ഒരു പക്ഷേ ഷെയിനോളം പ്രതിഭ തെളിയിച്ച ഒരു പുതുമുഖ നടൻ ഉണ്ടാകില്ല. ഷെയിൻ നിഗം, ആൻ ശീതൾ എന്നിവർ ഒന്നിക്കുന്ന ഇഷ്ക് മലയാളികൾക്ക് പുതുമുഖ സംവിധായകനിൽ നിന്നും ലഭിച്ച മറ്റൊരു സമ്മാനം എന്നുതന്നെ പറയാം. ഇഷ്ക് എന്ന സിനിമയുടെ പേര് സൂചിക്കുമ്പോൾ തന്നെ ഇതൊരു പ്രണയകഥയല്ലെന്നും ടാഗ് ലൈനിൽ സംവിധായകൻ പറഞ്ഞു നിർത്തുന്നു.
സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും മനസിലാകും പ്രണയം മാത്രമല്ല പ്രണയത്തിലേക്ക് കടന്നെത്തുന്ന പലതരത്തിലുള്ള പ്രശ്നങ്ങളും സിനിമ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന്. വരത്തൻ പോലുള്ള പലചിത്രങ്ങളിലും കടന്നെത്തിയിട്ടുള്ള പ്രമേയമാണ് ഇഷ്കിലും ഏകദേശം അവതരിപ്പിച്ച കാട്ടുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയും, സംവിധാനം നവാഗതനായ അനുരാജ് മനോഹറുമാണ്. കഥുടെ കാമ്പും സംവിധാനത്തിലെ മികവും ഒപ്പം ഷെയിൻ നിഗത്തിന്റെ തകർപ്പൻ പ്രകടനവും ആസ്വദിക്കാവുന്ന മനോഹര മേക്കിങ്ങാണ് ഈ ചിത്രം. ചിത്രത്തിൽ ഒരു ഐ.ടി പ്രൊഫഷണലായ സച്ചിദാനന്ദൻ എന്ന കഥാപാത്രമായിട്ടാണ് ഷെയിൻ കടന്നെത്തുന്നത്.
നായിക ആൻ ശീതൾ സി.എം.എസ് കോളജിലെ ഒന്നാം വർഷ എം.എ വിദ്യാർത്ഥിയും. കഥയുടെ ആദ്യ 30 മിനിട്ട് ഷെയിന്റ പതിവ് ചിരിയും കുറുമ്പും പ്രണയവും എല്ലാം പ്രേക്ഷകന് കിട്ടും. ആൻ ശീതളിന്റെ പ്രകടനവും മോശമായിരുന്നില്ല. പ്രണയിതാക്കൾ മാത്രം നേരിടേണ്ടി വരുന്ന ഒരു പ്രശ്നമല്ല സിനിമ അവതരിപ്പിച്ച് കാട്ടുന്നത്. ഒരു ആണും പെണ്ണും തനിച്ചിരിക്കുന്ന വേളയിൽ അല്ലെങ്കിൽ അവരുടെ സ്വകാര്യനിമിഷങ്ങളിലേക്ക് കടന്നെത്തുന്ന കേരളത്തിലെ സദാചാര മനാറിസം തന്നെയാണ് ഈ ചിത്രം പറഞ്ഞു നിർത്തുന്നത്. ആദ്യ പതിനഞ്ച് മിനിട്ടിൽ മാത്രം സച്ചിദാനന്ദന്റെ കുടുംബത്തേ കാണിക്കുന്നു. അപ്പോഴും നായകൻ തന്റെ പ്രിയതമയോടുള്ള പ്രണയ സല്ലാപത്തിലാണ്. പിന്നീട് കഥ പുരോഗമിക്കുന്നത് ഇവരുടെ സ്വകാര്യതയും പ്രണയ നിമിഷങ്ങളിലേക്കും.
ഷെയിന്റെ നടനമേന്മ തെളിയിക്കുന്ന മറ്റൊരു ചിത്രം
പ്രണയിതാക്കൾ തങ്ങളുടെ സ്വകാര്യനിമിഷങ്ങൾ ആഘോഷിക്കുമ്പോൾ അതിലേക്ക് വൈകൃത സ്വഭാവുമായി ചില മനുഷ്യർ എത്തുന്ന തരത്തിൽ മുൻപ് കേരളത്തിൽ അരങ്ങേറിയിട്ടുള്ള ഒരു നൂറ് സംഭവങ്ങളോട് ഈ ചിത്രം ഉപമിക്കാൻ കഴിയും. കഥയുടെ ഒഴുക്ക് തന്നെ അതി തീവ്രഭാവത്തിൽ ഇത്തരം സദാചാരവാദികളുടെ മുതലെടുപ്പുകൾ അവതരിപ്പിച്ചുകൊണ്ടാണ്. രണ്ട് വർഷം മുൻപ് കൊല്ലം അഴിക്കൽ കടപ്പുറത്ത് കമിതാക്കൾക്ക് നേരെ നടന്ന സാദാചാര ഗുണ്ടായിസവും ഒപ്പം കാമുകൻ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവവും മലയാളികൾ കണ്ടതാണ്.
ഇവയെ എല്ലാം ഏതെങ്കിലുമൊക്കെ തരത്തിൽ പ്രേക്ഷകന് ഓർത്തെടുക്കാൻ പറ്റും ഈ ചിത്രത്തിലൂടെ. ഏതൊരു ടിപ്പിക്കൽ മലയാളി കാമുകനെ പോതെ തന്നെ കാമുകിയെ മറ്റാരെങ്കിലും നോക്കുന്നിടത്ത് പ്രതികരിക്കുന്ന ചിലപ്പോൾ തല്ലുകൂടാൻ വരെ പോകുന്ന നായകനാണ് കഥയിൽ സച്ചിദാനന്ദൻ. എന്നാൽ രണ്ടാം പകുതിയിലെ പല രംഗങ്ങളിലും നിസ്സാഹായനായി പോകുന്ന നായകന്റെ ആത്മസംഘർഷവും ചിത്രത്തിലൂടെ കാണാം.
സദാചാരക്കാർക്കുള്ള മറുപടി
കമിതാക്കളിലേക്ക് നോട്ടമെറിയുന്ന ചില സദാചാരക്കാർ,ഞരമ്പുരോഗികളായ കഥാപാത്രങ്ങൾ ഇവരുടെ മുതലെടുപ്പുകൾ ഇതെല്ലാം ചിത്രത്തിൽ അതിവൈകാരികമായി തന്നെ അവതരിപ്പിക്കപ്പെടുന്നു. രണ്ടാം പകുതിയിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഷെയിന്റെ കഥാപാത്രത്തിൽ നിന്നും വ്യത്യസ്തമായി പ്രതികാരത്തിന്റെ ചുവടുകളുമായി ഷെയിൻ എത്തുന്നു. ഒരു സൈക്കോ പോലെയൊക്കെ തോന്നുമെങ്കിലും ചിത്രം കാണുന്ന ഏതൊരാൾക്കും ഷെയിൻ ചെയ്തതാണ് ശരിയെന്നൊക്കെ എവിടെയൊക്കെയോ തോന്നിപ്പോകും. പാർക്കിലോ ബീച്ചിലോ, തീയറ്ററിലോ കൗമാരക്കാർ അവരുടെ നല്ല നിമിഷങ്ങൾ ചെലവിടുമ്പോൾ അതിനെ തീർത്തും വികലവൽക്കരിച്ച് ചിത്രീകരിക്കുന്ന, പ്രതിരോധിക്കാൻ കഴിയാതെ നിൽക്കുന്ന പല കമിതാക്കളുടെ അവസ്ഥയും ഈ ചിത്രത്തിൽ കണ്ടേക്കാം.
കമിതാക്കൾ എന്നല്ല ഇരുട്ടിന്റെ മറവിൽ ഏതൊരു പെണ്ണിനേയും മുതലെടുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ഞരമ്പുരോഗികൾക്കുള്ള ബോധവൽക്കരണം തന്നെയാകും ഈ ചിത്രം. ഷൈൻ ടോമിന്റെ കഥാപാത്രമാണ് ഇതിൽ ഷൈനെ പോലെ തന്നെ എടുത്ത് പറയേണ്ടതായി തോന്നിത്. ഒരു ന്യുനത നിറഞ്ഞ കഥാപാത്രത്തെ എങ്ങനെ ഭംഗിയായി അവതരിപ്പിക്കാമോ അത്രത്തോളം മനോഹരമായി ഷൈൻ ടോം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ ഷൈനും ഷെയിനും തമ്മിലുള്ള പ്രകടനാണ് ഏറ്റവും ഉഗ്രൻ. അതോടൊപ്പം തന്നെ ജാഫർ ഇടുക്കിയുടെ കഥാപാത്രവും അഭിനയ പ്രാധാന്യം നിറഞ്ഞു നിന്നിരുന്നു.
ഒരു നവാഗത സംവിധായകനിൽ നിന്നും പ്രതീക്ഷിക്കുന്നതിനും അപ്പുറം ലഭിച്ച ചിത്രമാണ് ഇഷ്ക്. സിനിമ ഉയർത്തിക്കാട്ടുന്ന ചില സമകാലിക പ്രശ്നങ്ങൾ, മുൻപ് സംഭവിച്ചിട്ടുള്ളവയും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ മലയാളികളുടെ വൈകൃതങ്ങൾ എന്നിവയെല്ലാം തന്നെ പറയുമ്പോഴും അതിനെ പ്രതിരോധിക്കുന്ന നായകന്റെ മാസ് പെർഫോൻസ് ചിത്രത്തിന്റെ രണ്ടാം പകുതിയുടെ ഹൈലൈറ്റ്. ചിത്രത്തിൽ ഏറ്റവും മനോഹരമായി തോന്നിയത് ഷെയിൻ നിഗത്തിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ്. മധുരപ്രതികാരം എന്നൊക്കെ പറയുമ്പോലെ നായകന്റെ ക്ലൈമാക്സ് രംഗത്തെ പ്രകടനങ്ങൾ സൂപ്പറായിരുന്നു. എങ്കിലും ചിത്രം അവസാനിക്കുന്നിടത്ത് ബന്ധങ്ങളിലെ വിശ്വാസ്യത അംഗീകരിക്കാനുള്ള പ്രയാസം തുടങ്ങിയവയെല്ലാം മനോഹരമായി തന്നെ കഥയിൽ തുറന്നുകാട്ടുന്നു.
ഏതൊരാൾക്കും ഏതെങ്കിലും സാഹചര്യത്തിൽ അനുഭവിച്ചിട്ടുള്ള ജീവിതത്തിലെ ഏതെങ്കിലും ഒരു അനുഭവത്തെ കൂട്ടിചേർത്ത് വായിക്കാവുന്ന സിനിമ തന്നെയാണ് ഇഷ്ക്, കഥാപാത്രങ്ങിൽ ആൻ ശീതളിന്റെ പ്രകടനം അത്രവലിയ പ്രാധാന്യമുള്ളതെന്ന് തോന്നിയില്ലെങ്കിലും ക്ലൈമാക്സിലെ ചില മാസോക്കെ കലക്കി. അമ്മയായി എത്തിയ മാലാ പാർവതി, സ്വാസിക അവതരിപ്പിച്ച സഹോദരി റോൾ എന്നിവ മോശമാക്കിയില്ല... അൻസർ ഷായുടെ ഛായാഗ്രഹണത്തിനാണ് നല്ലെരു കൈയടി നൽകേണ്ടത്. പകലിലും രാവുകളിലും ഇഴചേർന്ന ഫ്രെയിമുകൾ കാഴ്ച വസന്തം നൽകി. പ്രത്യേകിച്ച് പാട്ടു സീനുകളിലെല്ലാം. ജേക്സ് ബിജോയിയുടെ എഡിറ്റിങ്ങും മനോഹരമായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍