വീട് വെക്കാൻ ഒരുങ്ങുകയാണോ? നൂലാമാലകളില്ലാതെ നിർമ്മാണ പെർമിറ്റ് കിട്ടാൻ ഓൺലൈൻ സംവിധാനം; അപേക്ഷകൻ അറിയേണ്ട കാര്യങ്ങൾ വായിക്കൂ..
കിടക്കാൻ സ്വന്തമായൊരിടം-ശരാശരി മലയാളിയുടെ വലിയ മോഹമാണിത്. എന്നാൽ ലോണും കടവുമെല്ലാമെടുത്ത് വീട് വയ്ക്കാൻ ഇടത്തരക്കാരിറങ്ങിയാൽ വലയും. അതു മിതും പറഞ്ഞ് കെട്ടിട നിർമ്മാണത്തിന് ലൈസൻസ് പോലും കിട്ടില്ല.
കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ലംഘനം ഇല്ലായെന്ന് ഉറപ്പായാൽ ആർക്കും വീടുവയ്ക്കാൻ ഉടൻ അനുമതി നൽകണമെന്നാണ് വ്യവസ്ഥ. പക്ഷേ കൈക്കൂലിയുടെ സാധ്യത ഏറെയുള്ളതിനാൽ ഒരിടത്തും അത് അത്ര പെട്ടെന്ന് നടക്കില്ല. കൈമടക്ക് കിട്ടിയാലെ കോർപ്പറേഷനിലേയും മുനിസിപ്പാലിറ്റിയിലേയും പഞ്ചായത്തിലേയും ഉദ്യോഗസ്ഥർകണ്ണു തുറക്കൂ.
രേഖകൾ എല്ലാം ശരിയെങ്കിൽ ഒറ്റദിവസം കൊണ്ട് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകണമെന്നാണ് ചട്ടം. അതിനായി ഒരു ചെക് ലിസ്റ്റും തയാറാക്കിയിട്ടുണ്ട്. ചെക് ലിസ്റ്റ് പരിശോധിച്ച് അതേ കൗണ്ടറിൽനിന്നു തന്നെ ലൈസൻസ് ഫീസ് ഈടാക്കിയ ശേഷം അനുവാദ പത്രവും അംഗീകൃത പ്ളാനും ഒപ്പുവച്ച് നൽകുന്നതാണ്. അപേക്ഷയിന്മേൽ സ്ഥല പരിശോധന നിർബന്ധമല്ലവുമില്ല. ഇതിനെ വൺഡേ പെർമിറ്റ് എന്നുവിളിക്കുന്നു.
സ്ഥല പരിശോധന ഇല്ലാതെ അനുവാദം നൽകുമ്പോൾ നിർമ്മാണത്തിൽ വ്യതിയാനം ഉണ്ടായാൽ ഉദ്യോഗസ്ഥർക്കു മേൽഉത്തരവാദിത്വം ഒഴിവാകുന്നതും മറിച്ച് അനധികൃത നിർമ്മാണം പൊളിച്ച് നീക്കുന്നതിന് അപേക്ഷകന് മേൽ നടപടികൾ സ്വീകരിക്കുന്നതുമാണ്. വൺഡേ പെർമിറ്റിനെ സംബന്ധിച്ചുള്ള പൂർണ ഉത്തരവാദിത്വം അപേക്ഷകനിൽ നിക്ഷിപ്തമാണ്. എന്നിട്ടും കാര്യങ്ങൾഒന്നും നടക്കുന്നില്ല. കെട്ടിട നിർമ്മാണ ലൈസൻസുകൾ നൽകുന്നതിൽ സുതാര്യത ഉറപ്പാക്കാൻ പുതിയ പദ്ധതി സർക്കാർ അവതരിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്.
കേരള മുനിസിപ്പൽകെട്ടിട നിർമ്മാണച്ചട്ടത്തിന്റെ ( കെ. എം. ബി. ആർ) അടിസ്ഥാനത്തിൽകെട്ടിടം രൂപകല്പന ചെയ്യുന്നവർക്കുള്ള ലൈസൻസടക്കം കെട്ടിട നിർമ്മാണത്തിന്റെ മുഴുവൻകാര്യങ്ങളും ഓൺലൈനാക്കുകയാണ് സർക്കാർ. നഗരസഭകളിലെ കെട്ടിടനിർമ്മാണ പെർമിറ്റ് വിതരണവും ഇനി ഓൺലൈനായിട്ടായിരിക്കും.
ഇതിനായി നഗരാകാര്യ വകുപ്പിന്റെയും നഗര ഗ്രാമാസുത്രണവകുപ്പിന്റെയും സഹായത്തോടെ ഇൻഫർമേഷൻകേരള മിഷൻരൂപകല്പന ചെയ്ത സങ്കേതം എന്ന സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. കേരള മുനിസിപ്പൽകെട്ടിടനിർമ്മാണച്ചട്ടം അടിസ്ഥാനമാക്കി കെട്ടിടം രൂപകല്പന ചെയ്യുന്നവർക്കു് കെട്ടിട നിർമ്മാണത്തിനുള്ള അനുമതിക്ക് അപേക്ഷ സമർപ്പിക്കേണ്ടത് ഇനി മുതൽസങ്കേതം അപ്ളിക്കേഷൻവഴിയാണ്. ലൈസൻസ് ലഭ്യമാകുന്നതു വരെയുള്ള എല്ലാ നടപടിക്രമങ്ങളും സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് സഹായകമാവുന്ന സംവിധാനമാണ് ഇതു വഴി നിലവിൽവരുന്നത്.
നവംബർ ഒന്നുമുതൽ കെട്ടിടനിർമ്മാണ അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കും. കെട്ടിട നിർമ്മാണ അപേക്ഷകളുമായി ഒരാളും നഗരസഭകളിലേക്ക് പോകേണ്ടതില്ല. ഓൺലൈൻ വഴി സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഒരാഴ്ചക്കകം മറുപടി ലഭിക്കുന്ന സംവിധാനത്തിലേക്ക് നഗരസഭയുടെ കെട്ടിട നിർമ്മാണവിഭാഗം മാറുകയാണ്. സോഫറ്റ്വെയർ നിലവിൽ വരുന്നതോടെ (റൂൾ) കെട്ടിട നിർമ്മാണ ചട്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കാലതാമസം ഒഴിവാക്കാനുമാകും.
www.buildingpermit.lsgkerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. അതിനുള്ള ഘട്ടങ്ങൾ ചുവടെ
പുതുതായി രജിസ്ട്രേഷൻ പ്രക്രിയ ചെയ്യുന്ന വിധം
1. ലോഗിൻ സ്ക്രീനിലെ New Sign Up എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
2. തുടർന്ന് ലഭിക്കുന്ന സ്ക്രീനിൽ Name, Email ID, Phone Number, Verification Code എന്നിവ ബന്ധപ്പെട്ട കോളങ്ങളിൽ ടൈപ്പ് ചെയ്തശേഷം Register Now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
3. അപ്പോൾ ഇമെയിൽ അഡ്രസിലേക്ക് പാസ് വേർഡും, മൊബൈൽ ഫോണിലേക്ക് വെരിഫിക്കേഷൻ കോഡും ലഭിക്കും.
4. ഇമെയിലിൽ ലഭിക്കുന്ന പാസ്സ് വേർഡ്, മൊബൈൽ ഫോണിലേക്ക് ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് എന്നിവ ഉപയോഗിച്ച് ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാവുന്നതാണ്.
5. ഇങ്ങനെ ആദ്യമായി ആപ്ലിക്കേഷനിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ആദ്യം ലഭിക്കുന്ന സ്ക്രീനിൽ പാസ് വേർഡ് മാറ്റാനുള്ള ഓപ്ഷൻ ആണ് ലഭിക്കുന്നത്. ഉപയോക്താവ് നിർബന്ധമായും ലഭിച്ചിരിക്കുന്ന പാസ് വേർഡ് മാറ്റേണ്ടതാണ്.
പുതിയ പാസ് വേർഡ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ടവ
A. പാസ് വേർഡിൽ കുറഞ്ഞത് ആറ് ക്യാരക്ടറുകൾ ഉണ്ടാവണം.
B. പാസ് വേർഡിൽ കുറഞ്ഞത് ഒരു വലിയ അക്ഷരം (Capital Letter) ചേർത്തിരിക്കണം.
C. ഒരു ഡിജിററ് ഉണ്ടായിരിക്കണം. (0-9)
D. ഒരു സ്പെഷ്യൽ ക്യാരക്ടർ വേണം(.,'~@ )
E. പുതിയ പാസ് വേർഡ് ലഭിച്ചു കഴിഞ്ഞാൽ പെർമിറ്റിനുള്ള ആപ്ലിക്കേഷനുകൾ അയയ്ക്കാവുന്നതാണ്.
അപേക്ഷകൾ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് അയയ്ക്കേണ്ട വിധം
1. യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് ആപ്ലിക്കേഷനിലേക്ക് പ്രവേശിച്ച ശേഷം Application for building permit APPENDIXA എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക,
2. ഏത് തദ്ദേശഭരണ സ്ഥാപനത്തിലേക്കാണോ ആപ്ലക്കേൻ അയ്ക്കേണ്ടത് എന്ന് Ditsrict, Type of Local Government, Local Governmetn എന്നീ കോംബോ ബോക്സുകൾ ്ഉപയോഗിച്ച് തെരഞ്ഞെടുക്കുക.
3. തുടർന്ന് ലഭിക്കുന്ന ആപ്ലക്കേഷൻ ഫോറം പൂര്‍ണ്ണമായും പൂരിപ്പിക്കേണ്ടതാണ്. FAR, Coverage എന്നീ വിവരങ്ങൾ ആപ്ലക്കേഷനിൽ ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യും.
4. അതിന് ശേഷം ഡ്രായിങ് സെറ്റ് ചെയ്തിരിക്കുന്ന ബിൽഡിങ് ഡിസൈനേഴ്സ്, ബിൽഡിങ് ആർക്കിടെക്റ്റ് എന്നിവയുടെ പേരു വിവരങ്ങൾ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തേണ്ടതാണ്.
5. തുടര്‍ന്ന് save ബട്ടണ്ക്ലിക്ക് ചെയ്യുക അപ്പോൾ Successfuly Saved എന്ന മെസേജ് ലഭ്യമാകും
6. രേഖപ്പെടുത്തിയിരുക്കുന്ന വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ഉണ്ടെങ്കിൽ Submit ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവസരം ഉണ്ടായിരിക്കും. തിരുത്തലുകൾ പൂർണ്ണമാക്കി തെറ്റ് സംഭവിച്ചില്ലെന്ന് ഉറപ്പാക്കിയ ശേഷം submit ബട്ടൺ ക്ലിക്ക് ചെയ്യുക.
7. ഇത്രയും പ്രക്രിയ പൂർണ്ണമായാൽ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിൽ ഇലക്ട്രോണിക് ഡാറ്റായായി ആപ്ലിക്കേഷൻ എത്തിയിരിക്കും.
8. തുടർന്ന് അക്നോളജ്മെന്റ് പ്രിന്റെടുത്ത് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
ഓഫീസ് നടപടിക്രമങ്ങൾ
1, അപേക്ഷാ ഫീസ് അടയ്ക്കുന്നതിനായി ഫ്രണ്ട് ഓഫീസിൽ ഒറിജിനൽ ഡോക്കുമെന്റുകളുമായി അപേക്ഷകൻ എത്തേണ്ടതാണ്. അല്ലെങ്കിൽ ഇപേമെന്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.
2. ഫ്രണ്ട് ഓഫീസിൽ സാംഖ്യ ആപ്ലിക്കേഷനിൽ Transaction Type-Application Fee for Grant of Permit-Town Planning എന്നത് തെരഞ്ഞെടുക്കുമ്പോൾ കിട്ടുന്ന സ്ക്രീനിൽ അപേക്ഷകന്റെ വിവരങ്ങൾ രേഖപ്പെടുത്തി റസീപ്റ്റ് പ്രിന്റ് ചെയ്യാവുന്നതാണ്.
3. അതിന് ശേഷം സെക്ഷൻ ക്ലർക്കിന്റെ ലോഗിനിൽ process Menuവിൽ നിന്നും Receipt Details തെരഞ്ഞെടുക്കുക. റസീപ്റ്റ് വിവരങ്ങൾ രേഖപ്പെടുത്തുക.
4. റസീപ്റ്റ് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ, സെഷൻ ക്ലാർക്കന്റെ ഇന്‍ബോക്സിൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ടാകും. എല്ലാ രേഖകളും സൂക്ഷമായി പരിശോധിച്ച് ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. അപേക്ഷ നിരസിക്കാനും കഴിയും. അതു ചെയ്യുമ്പോൾ വ്യക്തമായ കാരണവും രേഖപ്പെടുത്തണം. ഇവ പ്രോസസ് ചെയ്യുന്നത് പൂർത്തിയാകുമ്പോൾ അപേക്ഷകൻ എസ്.എം.എസ് സന്ദേശം കിട്ടും.
5 തുടർന്ന് ഫ്രണ്ട് ഓഫീസ് വഴി/ഇപേമെന്റ് വഴി പെര്‍മിറ്റ് ഫീസ് അടയ്ക്കാവുന്നതാണ്.
ഇ പേമെന്റ്
a,ആപ്ലിക്കേഷനിലേയ്ക്ക് പ്രവേശിച്ച ശേഷം Process Menu - E-Payment എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് രണ്ട് ഭാഗങ്ങളിലായി Application fee for Building Permit, Permit fee for Building Permti വിവരങ്ങൾ കാണാനാകും
b. ഇവിടെ അപേക്ഷകന്റെ പേര്, അഡ്രസ്സ് തുടങ്ങിയ വിവരങ്ങളും ഉണ്ടാകും- ഇതിനു വലതു ഭാഗത്തുള്ള എന്ന ബട്ടൺ് ക്ലിക്ക് ചെയ്യുക.
c. തുടർന്ന് ലഭിക്കുന്ന സ്ക്രീനിൽ അപേക്ഷയുടെയും, അപേക്ഷകന്റെയും വിവരങ്ങളുണ്ടാകും, തുടർന്ന എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
d. ഇനി് കാഷ് പേമെന്റ് നടത്താവുന്നതാണ്. (ഡബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് എന്നീ ഉപാധികളിലൂടെ ആപ്ലിക്കേഷൻ/പെർമിറ്റ് ഫീസ് അടയ്ക്കാവുന്നതാണ്)
അപേക്ഷകൻ ഫീസടച്ചാൽ അതു സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തും. തുടർന്ന് അസിസ്റ്റന്റ് എഞ്ചിനിയർ കെട്ടിട നിർമ്മാണ പ്ലാനിന് അനുമതി നൽകും. ഇലക്ട്രോണിക് ആയി ജനറേറ്റ് ചെയ്യപ്പെടുന്ന Building Permit Report പ്രിന്റ് ചെയ്യുന്നതിന് സോഫ്റ്റ് വെയറിൽ വ്യവസ്ഥയുണ്ട്. ഉദ്യോഗസ്ഥർക്ക് ഡൗൺലോഡ് ചെയ്ത് അപേക്ഷകൻ അയച്ചു കൊടുക്കുകയും ചെയ്യാം.
കംപ്ലീഷൻ സർട്ടിഫിക്കറ്റ്
പ്ലാനിന് അപ്രൂവൽ കിട്ടിയാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിനുള്ള നടപടികൾ തുടങ്ങാം. അപേക്ഷകന്റെ ലോഗിനിലാണ് ഇതിനുള്ള സംവിധാനമുള്ളത്. ബിൽഡിങ് ഡിസൈനറുടെ ലോഗിനിൽ നിന്നും ഇത് ചെയ്യാം.
1. Process മെനുവിൽ നിന്നും Completion Certificate തെരഞ്ഞെടുക്കുക.
2. തുടർന്ന് General Permit/Oneday Permit, Month & Year, File No എന്നിവയുടെ സഹായത്തോടെ പെർമിറ്റ് അപ്രൂവ് ആയിരിക്കുന്ന ഫയൽ ്തെരഞ്ഞെടുക്കുക.
3. അതിനു ശേഷം Work Start Date & Work End Date എന്നിവ രേഖപ്പെടുത്തി സേവ് ചെയ്യുക.
ഇങ്ങനെ സേവ് ചെയ്താൽ മാത്രമേ സെക്രട്ടറിക്ക് കംപ്ലീഷൻ സര്‍ട്ടിഫിക്കേറ്റ് അംഗീകരിക്കുന്നതിന് സാധിക്കുകയുള്ളു. അതിന് ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് തയ്യാറാക്കും. അതും വെബ് സൈറ്റിൽ നിന്ന് പ്രിന്റ് ചെയ്യാം. എല്ലാ സർട്ടിഫിക്കറ്റുകൾക്കും ഡിജിറ്റൽ സിഗ്നേച്ചറുകളാകും ഉപയോഗിക്കുക.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍