സ്വകാര്യ ബസ്സുകൾ ആഡംബര ബസ്സുകൾ ഇറക്കി,'ഇടിയും മിന്നലും' കെഎസ്ആർടിസും എത്തി; എങ്കിലും പഴയ തലമുറയുടെ മനസ്സിൽ ഇപ്പോഴും മായാതെ മലബാർ സർവീസുകൾ
മധ്യകേരളത്തിലെ കോട്ടയം , പാലാ പ്രദേശങ്ങളിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് ധാരാളം ബസ്സ് സർവീസുകൾ പണ്ട് മുതലേ ഉണ്ട്. എല്ലാ ബസ്സുകളിലും അത്യവശ്യം കലക്ഷനുമുണ്ട് , എന്തുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ നിന്നും മാത്രം ഇത്രയധികം KSRTC / സ്വകാര്യ ബസ്സ്കൾ മലബാറിലേക്ക് സർവ്വീസ് നടത്തുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?? അതിന്റെ ശെരിയായ കാരണമരിയണമെങ്കിൽ ഏതാനും പതിറ്റാണ്ടുകൾ പുറകിലേക്ക് സഞ്ചരിക്കണം. ഒരുപാടളുകളുടെ മങ്ങിയ ഓർമകളിലൂടെ നമുക്ക് സഞ്ചരിക്കാം.
നമുക്കറിയാവുന്നത് പോലെ മധ്യകേരളത്തിലെ നല്ലൊരു ശതമാനം ജനസംഖ്യയും സുറിയാനി കത്തോലിക്കർ/ സിറോ മലബാർ കത്തോലിക്കരാണ്, പരമ്പരാഗതമായി കൃഷിയാണ് ഈ സമുദായത്തിന്റെ പ്രധാന ജോലി.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ, വീടുകളിൽ ജനസംഖ്യ കൂടുകയും കൃഷി ഭൂമി തികയാതെയും വന്നപ്പോൾ അവരിൽ ചിലർ കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭിക്കുന്ന മലബാറിലെ മലയോര പ്രദേശങ്ങളിലെക്കും , ഹൈ റേഞ്ചിലേക്കും കുടിയേറി , അവർ പിന്നീട് തങ്ങളുടെ ബന്ധുക്കളെയും , സമീപവാസികളെയും അവിടേക്ക് കൊണ്ട് പോയി . അങ്ങനെ മലബാറിലെ പാലക്കയം, മണ്ണാർക്കാട്, നിലമ്പൂർ,കരുവാരക്കുണ്ട് ,താമരശ്ശേരി,കോടഞ്ചേരി, പേരാമ്പ്ര, കൂരാചുണ്ട്,പെരിക്കലുർ ,മാനന്തവാടി, മണക്കടവ്,കൊട്ടിയൂർ,കുടിയാന്മല,,കൊന്നക്കാട്, ആലക്കോട് , പാണത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ കുടിയേറ്റ കർഷകർ താമസമുറപ്പിച്ചു, ആദ്യ കാലങ്ങളിൽ കോട്ടയത്ത് നിന്നും തീവണ്ടി കയറി ഷോർണൂർ ഇറങ്ങി അവിടനിന്നും തീവണ്ടി കയറിയും പിന്നീടു അന്നുണ്ടായിരുന്ന ചുരുക്കം ചില സ്വകാര്യ ബസ്സുകളിലും , പിന്നീടു കുറെയധികം ദൂരം കാൽനടയായി സഞ്ചരിച്ചുമാണ് അവർ കൃഷിയിടങ്ങളിൽ എത്തിയത്.
അങ്ങേയറ്റം ദുരിധ പൂർണമായിരുന്നു ആദ്യ കാലങ്ങൾ , വഴിയില്ല, കൃഷി നശിപ്പിക്കുന്ന വന്യ മൃഗങ്ങൾ , മലമ്പനി പോലത്തെ രോഗങ്ങൾ , ചികിത്സ കിട്ടാതെ ഉറ്റവരും, കുഞ്ഞു മക്കളും കണ്മുൻപിൽ കിടന്നു മരിക്കുന്നത് നിത്യ സംഭവം, അവിടെ ഉണ്ടായിരുന്ന പള്ളികളുടെ സെമിതെരികൾ നിറഞ്ഞു , എങ്കിലും പലരും പിടിച്ചു നിന്ന്, കുറെ ആളുകൾ മലയിറങ്ങി നാട്ടിലേക്കു വന്നു. 1953-ൽ സിറോ മലബാർ സഭ കുടിയേറ്റ കർഷകർക്കായി തലശ്ശേരി രൂപത നിലവിൽ വന്നു . പാല സ്വദേശിയായ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവിടുത്തെ മെത്രാനായി ,അങ്ങനെ ചിതറി നിന്നിരുന്ന കുടിയേറ്റ സമൂഹത്തെ ഒന്നായി നിർത്താൻ അവർക്ക് സാദിച്ചു . ആ കാലഘട്ടങ്ങളിൽ ഏതാനും ചില സ്വകാര്യ ബസ്സുകൾ മലബാറിലേക്ക് സർവീസ് ആരംഭിച്ചു , അതോടപ്പം സഭയുടെ സമ്മർദം മൂലംKSRTCയും ഏതാനും സർവീസുകൾ തുടങ്ങി , എഴുപതുകളുടെ അവസാനത്തോടെ മലബാറിലേക്ക് എതാനും സ്വകര്യ ബസ്സുകളും , പാലയിൽ നിന്നും KSRTC മണ്ണാർക്കാട്ആനക്കട്ടി ,കണ്ണൂർ മണക്കടവ് ,പോതുകല്ല് , കോട്ടയതു നിന്നും കഞ്ഞിരപ്പുഴ-പാലക്കയം,അടിപ്പോരണ്ട എന്നിവിടങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചു , അക്കാലത്തു എല്ലാ ബസ്സുകളിലും തിങ്ങി നിറച്ചാളായിരുന്നു , കായംകുളതു നിന്നും ഉണ്ടായിരുന്ന സ്വകാര്യ ബസ്സിൽ സീറ്റ് ;ലഭിക്കാൻ കോട്ടയത്തിനു മുൻപ് നിന്നും ആളുകൾ പോയി കയറുമായിരുന്നു.
പഴയആളുകളുടെ ഓർമയിൽ അധിവൈകാരികത നിറഞ്ഞു തുളുമ്പുന്ന ദൃശ്ശ്യങ്ങളയിരുന്നു ബസ്സുകൾ പുറപ്പെടുമ്പോൾ . ഇന്നത്തെ എയർ പോര്‍ട്ടുകളിൽ കാണുന്ന പോലെ ബന്ധുക്കളെ യാത്രയാക്കാൻ വരുന്നവരുടെ വൈകാരിക പ്രേകടങ്ങങ്ങൾ സാധാരമായിരുന്നു . മലബാറിലെ ദുരിതങ്ങൾ അറിയാവുന്നതുകൊണ്ട് ഇനി ഒരു കൂടിക്കാഴ്ച ഉണ്ടാകുമോ എന്ന് പലരും ഭയപ്പെട്ടിരുന്നു , പെണ്മക്കളെ മലബാറിലേക്ക് വിവാഹം ചെയ്തയക്കുന്ന മാതാപിതാക്കൾ ,സഹോദരിയുടെ വിവാഹം കൂടാൻ മലബാറിലേക്ക് പോകാൻ പറ്റാത്ത സഹോദരങ്ങൾ എന്നിവരൊക്കെ കണ്ണുനീരോടെയാണ് ഓരോ ബസ്സിനെയും യാത്ര അയച്ചിരുന്നത് .
അടുത്ത കാലത്ത് മരിച്ചു പോയ മലബാറിൽ മിഷ്യൻ പ്രവർത്തനം ചെയ്തിരുന്ന പാലാ രൂപതയിലെ ഒരു സീനിയർ വൈദികൻ പറഞ്ഞത് ഇവിടെ കുറിക്കുന്നു ' ആളുകൾ നാട്ടിൽ നിന്നും തെങ്ങിൻ തൈയും , കവുങ്ങിൻ തയ്യും,റബർക്കുരുവുമെല്ലമായിട്ടാണ് ബസ്സിൽ പോകുന്നത് , അമ്മമാർ തങ്ങളുടെ പെണ്മക്കളുടെ കയ്യിൽ കറി ചട്ടിയും, കോഴികളെയും കൊടുത്തു വിടുന്നതും , അവറ്റകളുടെ ശബ്ദവും ബസ്സിൽ സർവ്വ സാധരമായിരുന്നു ,പാലാ അരമനയിൽ നിന്നും ലഭിച്ച വളരെ കുറച്ചു പണമുവമായിട്ടാണ് മല കയറുന്നത് . വണ്ടി സൗകര്യം ഇല്ല , ആകെ ഉള്ളത് തലശേരി മെത്രാന് ഒരു പഴയ ജീപ്പ് . ബസ്സിറങ്ങി ആളുകലോടൊപ്പം മൈലുകലോലും നടക്കണം . പള്ളിയെന്ന് പറയാൻ ചെറിയ ഓലപ്പുരകൾ മാത്രം , ഒരു പള്ളിയിൽ നിന്നും കിലോമീട്ടരുകളോളം നടന്നാണ് അടുത്ത പള്ളിയിൽ കുർബാനയ്ക്ക് പോയിരുന്നത് .' അവിടുത്തെ ആളുകളുടെ ദുരിത പൂർണമായ ജീവിതത്തെയും അച്ഛൻ ഓർക്കുന്നു . ' ഒരുപാടാളുകൾ ചികിത്സ കിട്ടാതെ മരിച്ചു , മലബനിയാണ് പ്രധാന വില്ലൻ. പലപ്പോഴും സെമിതെരികൾ നിറഞ്ഞു ശവമടക്കിനു ഒന്നോ രണ്ടോ പേരും ഞാനും കാണും ,ദൂരം കാരണം ചിലരെ കൃഷിയിടങ്ങളിൽ തന്നെ അടക്കി , പിന്നീട് അവിടെ പോയി ഒപ്പീസ് ( പ്രാർത്ഥന ) ചെല്ലി. പിന്നീട് നാടുമായി ബന്ധപെടാനുള്ള ഏക മാർഗ്ഗം അങ്ങോട്ടുള ബസ്സുകളായിരുന്നു 'അന്ന് മലബാറിൽ പല സ്ഥലങ്ങളിലും KSRTC ബസ്സ് ഡിപ്പോകൾ ഇല്ലായിരുന്നു , പല വണ്ടികളും നാട്ടിലെ പൊതു സ്ഥലം എന്ന നിലയിൽ പള്ളി മുറ്റത്തായിരുന്നു ഇട്ടിരുന്നത് (ഇന്നും പല സ്ഥലങ്ങളിലും അത് തുടരുന്നു ), ജീവനക്കാർ കിടക്കുനതും ബസ്സിൽ , പ്രാഥമിക കൃത്യങ്ങൾക്കായി ആശ്രയിച്ചിരുന്നത് പള്ളിയുടെ സ്ഥലം/ അതിനോട് ചേർന്നുള്ള തോടുകൾ,കുറെ സ്ഥലങ്ങളിൽ ജീവനക്കാർക്കും ഭക്ഷണവും കൊടുത്തിരുന്നത് പള്ളിയായിരുന്നു.
'.പലപ്പോഴും കഷ്ട്ടപടയിരുന്നു ജീവനക്കാർക്ക് ,ബസ്സിൽ തിരക്ക്, ഇന്നത്തെ പോലെ റോഡു സൗകര്യങ്ങൾ ഇല്ല , പഴയ വണ്ടികളിൽ പവർ സ്ടിയരിങ് ഒന്നും ഇല്ലാത്തതിനാൽ ഡ്രൈവർ കിടന്നാണ് വളക്കുനത് , മിക്ക വളവുകളും റിവേർസ് എടുത്താണ് കയറ്റിയിരുന്നത് , ചില കയറ്റങ്ങൾ വരുമ്പോൾ യാത്രക്കാരെ ഇറക്കി നടത്തിയാണ് ബസ്സ് പോയിരുന്നത്. അതുകൊണ്ട് തന്നെ ആ ബസ്സുകളോട് നാട്ടുകാർക്ക് പ്രത്യേക സ്നേഹമായിരുന്നു , പാലാ വണ്ടി കാണുമ്പോൾ തങ്ങളുടെ നാടിനെയും, ബന്ധുക്കളെയും അവർക്ക് ഓര്മ വരുമായിരുന്നു .ബസ്സിൽ സ്റെപ്പിനി ചക്രവും കാണും ' KSRTC പാലാ ഡിപ്പോയിൽ ഡ്രൈവർ ആയിരുന്ന മാത്യു ഓർമ്മിക്കുന്നു.
സ്വകാര്യ ബസ്സുകളുടെ സേവനവും പ്രേശംസനീയംമാണ് , ഇന്നത്തെ പല റൂട്ടുകളും തെളിചെടുത്തത് അവരാണ് , റോഡു പോലുമില്ലാത്തടത് സർവീസ് നടത്തിയാണ് ഇന്ന് കാണുന്ന പല സ്വകാര്യ ബസ്സുകളും തങ്ങളുടെ തുടക്കം കുറിച്ചത് . ചിലപ്പോളൊക്കെ റോഡിനു കുറുകെ മരങ്ങളുടെ ചില്ലകൾ വീണുകിടക്കും , ജീവനക്കാരും യാത്രക്കാരും ചേർന്നാണ് വെട്ടി മാറ്റിയിരുന്നത് , അതിനു വേണ്ട ഉപകരണങ്ങളും വണ്ടിയിൽ കാണും
.
ഈ മലബാർ ബസ്സുകളായിരുന്നു അവരെ നാടുമായി ബന്ധിപ്പിക്കുന്ന കണ്ണി , പാലായിലെ മാതാവിന്റെ ജൂബിലി പെരുന്നാളിനും, കത്രീട്രൽ പള്ളിയിലെ രാക്കുളി പെരുന്നാളിനും , വിവാഹ യാത്രക്കും (അന്ന് ടൂറിസ്റ്റ് ബസ്സുകൾ അപൂർവമായിരുന്നു ), വൈദികരും , മെത്രാനും , സ്ഥലം മാറ്റം കിട്ടുന്ന ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്നത് ഈ വണ്ടികളായിരുന്നു. പിന്നീട് പാലാക്കാരുടെമാണി സാറിന്റെ ഇടപടൽ മൂലം കൂടുതൽ ബസ്സുകൾ വന്നു , ഉള്ള ബസ്സുകൾ നീട്ടി , സ്വകാര്യ ബസ്സുകൾ ആഡംബര ബസ്സുകൾ ഇറക്കി ,'ഇടിയും മിന്നലും' KSRTC യുമിറക്കി. എങ്കിലും പഴയ തലമുറയുടെ മനസ്സിൽ ഇന്നും കണ്ണൂർ മണക്കടവും , പോതുകല്ലും , പീറ്റർസും , ഡിവൈനും , ചെറിയാ നുമൊക്കെ നില്ല്കുന്നു . കാലചക്രം മുന്നോട്ടു നീങ്ങി , പുതു തലമുറയ്ക്ക് ബന്ധങ്ങളുടെ കണ്ണികൾ നഷ്ട്ടമായപ്പോൾ നാട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞു .പല ബസ്സുകൾക്കും വരുമാനം നഷ്ട്ടമായി അവയിൽ പലതും നിന്ന് പോയി ,എങ്കിലും ആയിരക്കണ ക്കളുകളുടെ ഓർമകളുമായി അവയിൽ ചിലത് ഇന്നും ഓടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍