ചേട്ടത്തി ഭരണം
തിരുവനന്തപുരം ജില്ലയിലെ മലയോര പ്രദേശമായ നെടുമങ്ങാട് പനയ്ക്കോട് എന്ന സ്ഥലമാണ് സംഭവത്തിനാധാരമായ ഇടം. മുന്‍മന്ത്രി എം വിജയകുമാർ ഈ നാട്ടുകാരനാണ്. ഉഴമലയ്ക്കൽ വില്ലേജ് ഓഫീസറായിരുന്ന അപ്പുക്കുട്ടൻ സാറിന് മക്കൾ നാല്. രണ്ടു പെണ്ണും രണ്ടാണും. മൂത്തവർ രണ്ടും പെൺമക്കൾ. സുമ പഠിക്കുവാൻ മിടുക്കിയായിരുന്നു. പ്രീഡിഗ്രി പാസ്സായി നിൽക്കുമ്പോഴാണ് കളക്ടറേറ്റിൽ ജോലി ചെയ്യുന്ന രാജന്റെ ആലോചന വന്നത്. വിശദമായി അന്വേഷിച്ചു ഒടുവിൽ അപ്പുക്കുട്ടൻ സാർ നിശ്ചയിച്ചു. നാളെ ഒരു ഡെപ്യൂട്ടി കളക്ടർ എങ്കിലുമാകാവുന്ന ചെറുപ്പക്കാരൻ. ചെമ്പഴന്തിയിലാണ് താമസം. അച്ഛനും അമ്മയും നേരത്തേ മരിച്ചു. ചേട്ടനും ചേട്ടത്തിയോടുമൊപ്പമാണ് താമസം. ചേട്ടന് സ്വന്തമായി റേഷൻകട. മൂന്നു മക്കൾ. റവന്യൂ ഇൻസ്പെക്ടറായിട്ട് ഇപ്പോൾ മൂന്ന് വർഷമായി ഇനിയും പ്രമോഷൻ സാദ്ധ്യതകൾ ഏറെ.
ചെമ്പഴന്തി ഗുരുകുലമായിരുന്നു വിവാഹവേദി. നല്ലൊരു ആൾക്കൂട്ടത്തോടുകൂടിയാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് പുതുച്ചെറുക്കനും പെണ്ണും കുടി വച്ചത് ജ്യേഷ്ഠനും കുടുംബവും താമസിക്കുന്ന കുടുംബവീട്ടിൽ. സാമാന്യം വലിയൊരു വീടായിരുന്നു അത്.
ആദ്യ ദിനം മുതൽ തന്നെ കല്യാണച്ചെറുക്കന്റെ എല്ലാ കാര്യത്തിലും ചേട്ടത്തി അത്യുൽസാഹപൂർവ്വം ഇടപെടുന്നത് പുതുപ്പെണ്ണിൽ വല്ലാത്ത ഈർഷ്യ വരുത്തി വച്ചു. സുമ എല്ലാം ഉള്ളിലൊതുക്കി. വിരുന്ന് വന്ന് പോകുവാൻ തിടുക്കം കൂട്ടി. അമ്മയോടു ഒരു സൂചന നൽകി. ചേട്ടത്തി തന്നെ തീരെ അവഗണിക്കുന്നു. പുതുതായി ഒരു വീട്ടുവേലക്കാരിയെ കിട്ടിയതുപോലെയുള്ള മനോഭാവവും പെരുമാറ്റവും.
മോളേ അതൊന്നും സാരമാക്കണ്ട. കുറച്ചു ദിവസം കഴിയുമ്പോൾ അവന്റെ സ്വഭാവം താനേ മാറിക്കൊള്ളും. നീ വിഷമിക്കണ്ട. അല്ലെങ്കിൽ നീ മാറ്റിയെടുക്കണം. ഇടയ്ക്ക് അമ്മ നിങ്ങളുടെ വീട്ടിലേയ്ക്ക് വരാം. നീ സമാധാനപ്പെട്. തഞ്ചത്തിൽ നിന്നാൽ മതി. എല്ലാം ശരിയാകും.
വിരുന്ന് കഴിഞ്ഞ് അന്നു തന്നെ മടങ്ങാൻ മരുമകന് വല്ലാത്ത തിടുക്കമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു പോകാമെന്ന് പറയാൻ കരുതിയിരുന്ന അമ്മാവി പിന്നെയൊന്നും പറഞ്ഞില്ല. മകളോട് കൂടെ പോകുവാൻ ആംഗ്യം കാണിച്ചു. സന്തോഷത്തോടെ മകളെയും മരുമകനെയും യാത്രയാക്കി.
മരുമകൻ കൊണ്ടുവന്ന പുതുവസ്ത്രങ്ങൾ നോക്കാൻ അത്താഴം കഴിയുന്നതുവരെ ഗോമതി താൽപര്യം കാണിച്ചില്ല. അപ്പുക്കുട്ടൻ സാർ രണ്ടു തവണ ചോദിച്ചു. നിനക്കെന്തുപറ്റി ഗോമതി ഒരു തെളിച്ചമില്ലായ്മ. ഓ... എന്തോന്ന് തെളിച്ചം. രണ്ടു ദിവസം നമ്മുടെ കൂടെ നിന്നിട്ട് പോകുമെന്ന് കരുതി. അത് അങ്ങോട്ട് പറയാൻ തുടങ്ങും മുമ്പ് അവന് പോണംപോലും. പിന്നെയെന്തിന് താങ്ങണം. അവന്റെ ചേട്ടത്തിയുടെ ഭരണമാണ് വീട്ടിലെന്നാണ് മോള് കൂട്ടത്തിൽ പറഞ്ഞത്.
ഓഹോ... അതാണോ കാര്യം. നീ അതിന് ദേഷ്യപ്പെടുന്നതെന്തിന്. പുതുമോടിയല്ലേ പതുക്കെ പതുക്കെ മാറിക്കൊള്ളും.
ആദ്യത്തെ പൊട്ടിത്തെറിക്ക് കാരണമായത് ഒരാഴ്ചത്തെ ട്രെയിനിംഗിന് തൃശ്ശൂർ പോയി മടങ്ങിയ രാജൻ വീട്ടുകാർക്ക് വാങ്ങിക്കൊണ്ടു വന്ന പുത്തൻ ഡ്രസ്സിൽ അതും ചേട്ടത്തിക്ക് പ്രത്യേകമായി വാങ്ങിക്കൊണ്ടു വന്ന പട്ടുസാരിയിൽ നിന്നുമായിരുന്നു. സുമയ്ക്ക് താരതമ്യേന വിലകുറഞ്ഞ സാരി. ഒന്നുംരണ്ടും പറഞ്ഞ് രാത്രിയിൽ പുതുപ്പെണ്ണും ചെറുക്കനും കലഹിച്ചു. പിറ്റേന്ന് രണ്ടാംശനി സുമ രാവിലെ കാപ്പി കുടിക്കാനിരിക്കുമ്പോൾ രാജനോട് പറഞ്ഞു. നമുക്ക് വീടുവരെയൊന്ന് പോകാം നാളെ ഞായറാഴ്ചയുമാണല്ലോ. തിങ്കളാഴ്ച രാവിലെ മടങ്ങാം.
കേട്ടമാത്രയിൽ രാജൻ ചോദിച്ചു, ചേട്ടത്തിയോട് പറഞ്ഞോ?
ഇല്ല-അതെന്തിനാ?
നമ്മൾ തീരുമാനിച്ചാൽ പോരേ?
പോരാ-
നീ ചേട്ടത്തിയോട് പറഞ്ഞിട്ട് ഒരുങ്ങിയ്ക്കോ. ഒരു സീൻ ഉണ്ടാക്കണ്ടെന്ന് കരുതി സുമ കിണറ്റിൻകരയിൽ വെള്ളം കോരിക്കൊണ്ടിരുന്ന ചേട്ടത്തിയോട് പോയി കാര്യം പറഞ്ഞ് അനുവാദം വാങ്ങി.
നാളെ ഇങ്ങ് പോരണേ- അവരുടെയൊരുപദേശം
ഏതായാലും ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ രണ്ടാളും കൂടി സ്ക്കൂട്ടറിൽ മടക്കയാത്ര.
വീട്ടിൽ സുമയെ ഇറക്കി വിട്ടിട്ട് രാജൻ തത്രപ്പെട്ട് ഓഫീസിൽ പോയി. സുമ തന്റെ കിടപ്പുമുറിയിൽ കടന്നപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു. മുഷിഞ്ഞു കിടന്ന രാജേട്ടന്റെ വസ്ത്രങ്ങളെല്ലാം അലക്കിയിട്ടിരിക്കുന്നു. കൂട്ടത്തിൽ ചേട്ടത്തിയുടെ അടിവസ്ത്രങ്ങളും. രാജേട്ടന്റെ വസ്ത്രങ്ങൾ അലക്കിയിടാൻ താൻ ഇവിടുള്ളപ്പോൾ ഇവർക്ക് എന്തിന്റെ സൂക്കേടാണ്. ഉള്ളിൽ ദേഷ്യം ഇരച്ചു കയറി. പുറമേ അത് പ്രകടിപ്പിക്കാതെ വല്ലാതെ വീർപ്പുമുട്ടി സുമ.
വൈകുന്നേരം രാജൻ വീട്ടിൽ മടങ്ങിയെത്തുന്നതുവരെ സുമയ്ക്ക് ഒരു സ്വസ്തതയും ലഭിച്ചില്ല. അത്താഴം കഴിഞ്ഞ് കിടക്കുമ്പോൾ സുമ ചോദിച്ചു-
നിങ്ങളുടെ ചേട്ടത്തിയാണോ ഇപ്പോഴും നിങ്ങളുടെ കാര്യങ്ങൾ നോക്കുന്നത്. അല്ലാ ഞാൻ അറിയാഞ്ഞിട്ട് ചോദിക്കുകയാ-
എന്ത്രാ പ്രശ്നം?
നിങ്ങളുടെ വസ്ത്രങ്ങളെല്ലാം അവർ കഴുകിയിട്ടിരിക്കുന്നത് കണ്ടില്ലേ. എനിക്ക് ചെയ്യാവുന്ന കാര്യങ്ങൾ ഇനി ഞാൻ ചെയ്തുകൊള്ളാം. രാജൻ ഒന്നുമേ മറുപടി പറഞ്ഞില്ല.
ചെറുതും വലുതുമായ കാര്യങ്ങളിൽ തർക്കവും വഴക്കും പിണക്കവും നിത്യസംഭവങ്ങളായി.
ഓ കാര്യമായിപ്പോയി. പണ്ടു മുതലേ രാജന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കീം കണ്ടും ചെയ്തു വരുന്നത്. അവന്റെ ചേട്ടനില്ലാത്ത പരാതി സുമയ്ക്കുണ്ടെങ്കിൽ അവൾ അവനെയുംകൊണ്ട് അവളുടെ വീട്ടിൽ ചെന്ന് പൊറുക്കട്ടെ - പിന്നെയല്ല ഒരു പുതുമ. സുമ പല തവണ വിളിച്ചു നോക്കി. പക്ഷേ, നടന്നില്ല. ഞാൻ ഇവിടെ നിന്ന് എങ്ങോട്ടുമില്ല. നിനക്ക് വേണ്ടെങ്കിൽ നിന്റെ വീട്ടിൽ പോകാം. ആറുമാസം ഗർഭിണിയായ സുമ ഏതായാലും പ്രസവത്തിന് വീട്ടിൽ പോണമല്ലോ. അപ്പോഴത്തേയ്ക്കാക്കി വച്ചു മറ്റെല്ലാം.
പ്രസവത്തിന് വീട്ടിലേയ്ക്ക് പോന്ന സുമ പിന്നെ ഭർത്താവിന്റെ വീട്ടിൽ തിരികെ പോയില്ല. ഒരാൺകുഞ്ഞിന്റെ വരവ് അവളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. തുടർന്ന് പഠിച്ച് ബിഎസ്സി, ബിയെഡ് പാസ്സായി. അച്ഛന്റെ ശ്രമഫലമായി ഹൈസ്ക്കൂളിൽ അദ്ധ്യാപികയുമായി.
വിവാഹത്തിന് വളരെ മുമ്പു മുതൽ തന്നെ തന്റെ ഭർത്താവും ചേട്ടത്തിയും അടുപ്പത്തിലായിരുവെന്ന് സുമയ്ക്ക് അവരുടെ ചില ചലനങ്ങൾകൊണ്ട് തന്നെ ബോധ്യപ്പെട്ടിരുന്നു. അത് ഉപേക്ഷിച്ച് തന്നോടൊപ്പം രാജൻ വരുമെന്ന് അവൾ കരുതി. ഇല്ല വന്നില്ല. പിന്നീട് മരണം വരെ അവർ തമ്മിൽ കണ്ടിട്ടില്ല. സർവ്വീസിൽ ഇരിക്കവെ തന്നെ അമിത മദ്യപാനത്തിന്റെ ഭാഗമായി ക്ഷയരോഗം ബാധിച്ചായിരുന്നു മരണം.
മരണാനന്തരം അവകാശങ്ങളും മറ്റും മകന് ലഭിച്ചു. പതിനെട്ട് വയസ്സ് തികഞ്ഞപാടേ റവന്യൂ വകുപ്പിൽ എൽഡിസിയായി ജോലിയും. എല്ലാത്തിനും മുൻകൈയെടുത്ത് നിൽക്കുവാൻ അപ്പൂപ്പൻ മുൻ വില്ലേജ് ഓഫീസർ മാത്രം. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ എന്റെ മകളെ ഞാൻ കുരുതി കൊടുത്തുപോയി. അവസാന നാളിലും മകളുടെ വിവാഹത്തിനെക്കുറിച്ച് അപ്പുക്കുട്ടൻ സാർ ഇങ്ങനെ പറയുമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍