മൂന്നും മൂന്ന് വഴിക്ക്
തിരുവനന്തപുരം ജില്ലയിൽ എയർപോർട്ടിന് സമീപം പ്രവർത്തിച്ചിരുന്ന ഒരു പൊതുമേഖലാ സ്ഥാപനമായിരുന്നു 'ട്രിവാൻഡ്രം റബ്ബർ വർക്സ്'. ഇന്ന് ഈ സ്ഥാപനം ഇല്ല. എന്റെ ബാല്യകാല സുഹൃത്തിന്റെ പിതാവ് എക്സ് മിലിട്ടറി ഈ സ്ഥാപനത്തിൽ ജീവനക്കാരനായി തുടരവേ നിര്യാതനായി. ഒരു തികഞ്ഞ മദ്യപാനിയായിരുന്നു ടിയാൾ. അങ്ങനെ പിതാവിന്റെ മരണത്തെത്തുടർന്ന് ബിരുദധാരിയായ മകൻ കുമാർ അവിടത്തെ ഓഫീസ് ജീവനക്കാരനായി ചേർന്നു. ഓഫീസ് യാത്ര സൈക്കിളിൽ തന്നെ. കണ്ണംമ്മൂല പേട്ട വഴി ചാക്ക ഇതായിരുന്നു റൂട്ട്. ഈ റൂട്ടിലൂടെയുള്ള സ്ഥിര യാത്രയായിരുന്നു തന്റെ പ്രാണസഖി വിമലയെ കണ്ടെത്തുവാൻ ഇട വരുത്തിയതും.
ഇനി... അനിയൻ ജ്യേഷ്ഠന് മുന്നേ സർക്കാർ സർവ്വീസിൽ കയറിയ ആളായിരുന്നു. ഏക സഹോദരി ശ്രീകല പത്താംതരം കഴിഞ്ഞ് വീട്ടിൽ അമ്മയെ സഹായിച്ച് നിൽപ്പ്.
ഏതായാലും ജ്യേഷ്ഠന്റെ വിവാഹം നടക്കട്ടെ. ശ്രീകലയുടെ കാര്യം കുറച്ച് കഴിയട്ടേ. അമ്മയുടെ അഭിപ്രായം അംഗീകരിക്കപ്പെട്ടു. കുടുംബക്കാർ ചേർന്ന് ലളിതമായ വിവാഹം. കുമാരന് അക്കാര്യങ്ങളിൽ വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നയാളാണ്. കമ്പനിയുടെ കാര്യം ദിവസങ്ങൾ നീങ്ങുംതോറും കഷ്ടത്തിലായി. നല്ല ഒരവസരം വന്നു കിട്ടിയപ്പോൾ കുമാർ കഴക്കൂട്ടം മേനംകുളം കേന്ദ്രമായി സർക്കാർ മേഖലയിൽ ആരംഭിച്ച ആ സ്പിരിൻ പ്ലാന്റിലേയ്ക്ക് നിയമനം നേടി. അവിടെയും ഒന്നുരണ്ട് വർഷങ്ങൾക്കുള്ളിൽ പ്രശ്നങ്ങൾ തലപൊക്കുവാൻ തുടങ്ങി. ചുരുക്കത്തിൽ തിരുവനന്തപുരം ജില്ലയിൽ പൂട്ടപ്പെട്ട കമ്പനികളിൽ മറ്റൊന്നായി അതും മാറി.
ഏകമകളുമായി കൂട്ടുകുടുംബ പാരമ്പര്യത്തിൽ ജീവിതം ആരംഭിച്ച ആദർശവാനായ കുമാരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കിയിട്ടാണ് ഞാൻ ഇടപെട്ട് മറ്റൊരു സുഹൃത്തിനോട് പറഞ്ഞ് മസ്ക്കറ്റിലേയ്ക്ക് ഒരു വിസ തരപ്പെടുത്തിയതും ടിയാൻ ഗൾഫ് ജീവിതം ആരംഭിച്ചതും. കുമാരൻ ജോലിയൊന്നും ഇല്ലാതെ നാട്ടിൽ നിന്ന അവസരത്തിൽ ശ്രീമതിക്ക് ഞാൻകൂടി അംഗമായ സഹകരണ സംഘത്തിൽ ഒരു പണി തരപ്പെടുത്തിയിരുന്നു.
നീണ്ട അഞ്ചു വർഷം കഴിഞ്ഞുള്ള ആദ്യവരവിൽ തന്നെ കുമാരൻ ഒരു തികഞ്ഞ മദ്യപാനിയായി മാറിയതിന്റെ ലക്ഷണങ്ങൾ കണ്ടു. വിസ നൽകിയ സുഹൃത്ത് ഗൾഫിൽ കൺസ്ട്രക്ഷൻ ഫീൽഡിലായിരുന്നു. ശമ്പളം കൃത്യമായി കൊടുക്കാതെ ഭക്ഷണവും ആവശ്യത്തിന് മദ്യവും സപ്ലെ ചെയ്തുവത്രേ. അഞ്ചു വർഷത്തിനുശേഷം നാട്ടിൽ ഒന്നുവന്നു എന്നതല്ലാതെ പത്ത് കാശ് സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല. ഭാര്യ വിമല കാര്യങ്ങൾ സ്വന്തം നിലയിൽ മാനേജ് ചെയ്തു. അടുത്ത വരവ് 8 വർഷം കഴിഞ്ഞിട്ടായിരുന്നു. കുഞ്ഞിനായി അൽപ്പം സ്വർണം കരുതിയിരുന്നു അത്ര തന്നെ.
ഇതിനുള്ളിൽ ഒരു ബ്രോക്കർ മുഖാന്തിരം വന്ന ജവാന്റെ ആലോചന സഹോദരിയുടെ വിവാഹത്തിൽ കലാശിച്ചു. എല്ലാ ഏർപ്പാടുകളും അനിയൻ മുന്നിൽ നിന്ന് നടത്തുകയായിരുന്നു. വിവാഹശേഷം ആറുമാസം ഭർത്താവിന്റെ വീട്ടിലും പിന്നീട് മൂന്നു വർഷം അരുണാചൽപ്രദേശത്തും താമസിച്ചിട്ട് ശ്രീകല സ്വന്തം വീട്ടിൽ അഭയം തേടി. കാഴ്ചയിൽ സുന്ദരനായിരുന്ന ഭർത്താവ് പലപ്പോഴും കണക്കറ്റ് മദ്യപിച്ച് വന്നിട്ട് തന്നെ ക്രൂരമായി ഉപദ്രവിക്കുക പതിവാണെന്നുള്ളതായിരുന്നു ശ്രീകലയുടെ പരാതി. ഇക്കാര്യങ്ങൾക്ക് തെളിവായി മുൻവരി പല്ലുകളിൽ ചിലത് നഷ്ടപ്പെട്ടിരുന്നു. സന്താനഭാഗ്യം ലഭിച്ചതുമില്ല. ഇനി എന്തുവന്നാലും ഭർത്താവിനോടൊപ്പമുള്ള ഒരു ജീവിതമില്ലെന്ന് ശ്രീകലയും അതുവേണ്ടെന്ന് അനിയനും തീർപ്പു കൽപ്പിച്ചു. അമ്മ നിറകണ്ണുകളുമായി വിറങ്ങലിച്ചു നിന്നു.
അനിയൻ വിവാഹം കഴിച്ചത് ഒരു ഇടത്തരം കുടുംബാംഗവും യുപി സ്ക്കൂൾ അദ്ധ്യാപികയുമായ മായയെ ആയിരുന്നു. അല്ലലും അലട്ടലും ഇല്ലാത്ത ജീവിതം. ഭർത്താവിന്റെ വീട്ടിനടുത്തുള്ള സ്ക്കൂളിലേയ്ക്ക് സ്ഥലംമാറ്റം കിട്ടുകകൂടിയായപ്പോൾ മായ എന്തെന്നില്ലാതെ സന്തോഷിച്ചു. ആദ്യ കൺമണി പ്രസവത്തോടെ മരിച്ചു. പെട്ടെന്നായിരുന്നു അമ്മയുടെ മരണം, ഹാർട്ടറ്റാക്ക്. ദുരിതങ്ങൾക്കിടയിൽ വീണ്ടും ഒരു മകൻ. അനിയൻ തികഞ്ഞ യുക്തിവാദിയും പുരോഗമന ചിന്താഗതിക്കാരനുമായിരുന്നെങ്കിൽ ഇപ്പോൾ തികഞ്ഞ ഈശ്വര വിശ്വാസി, പരമഭക്തൻ. കാരണം തനിക്ക് പിറന്ന മൂന്നാമത്തെ മകൻ ജന്മനാൽ വൈകല്യമുള്ളവൻ. വളർന്നപ്പോൾ കാഴ്ച നഷ്ടപ്പെട്ടു. പ്രതീക്ഷിക്കാത്ത അവസരങ്ങളിൽ ആർത്ത് വിളിക്കുന്നു. അവന്റെ എല്ലാ ആവശ്യങ്ങൾക്കും ഒരാൾകൂടെ വേണം. സഹോദരിയുടെ സഹായം ആദ്യകാലങ്ങളിൽ വളരെയേറെ ലഭിച്ചു.
പിതാവിനുണ്ടായിരുന്ന കുടുംബഷെയറിൽ അനിയൻ തന്നെ താൽപര്യമെടുത്ത് ജ്യേഷ്ഠന് ഒരു വീട് പണിത് അവരെ പ്രത്യേകം താമസിപ്പിച്ചു. സ്വന്തമായി സ്ഥലവും വീടും സമ്പാദിച്ച് രണ്ടു മക്കളും ഭാര്യയുമായി കുടുംബ വീട്ടിൽ നിന്നും മാറി. കുടുംബ വീട്ടിൽ സഹോദരി മാത്രം. വല്ലപ്പോഴും ഒരാഴ്ച ഇളയ സഹോദരന്റെയും ഒന്നോ രണ്ടോ ദിവസം മൂത്ത സഹോദരന്റെ വീട്ടിലും ഒരു വിസിറ്റ് നടത്തും.
മക്കളുടെ വിവാഹം നടത്തുവാൻ കുമാർ ഒരാഴ്ച നാട്ടിലുണ്ടായിലുന്നു. മുഴുവൻ കാര്യങ്ങൾക്കും അനിയനും അളിയനുമാണ് നേതൃത്വം കൊടുത്തത്.
കാൽ നൂറ്റാണ്ട് ഗൾഫ് ജീവിതം കൊണ്ട് ഒന്നും നേടാനായില്ലെന്ന് കുമാറിന്റെ ഏറ്റുപറച്ചിൽ ഒരുഭാഗത്ത്.
തന്റെ ദുരിതങ്ങൾക്കിടയിൽ ഭാര്യയ്ക്ക് വന്നുപെടുന്ന മാനസികസംഘർഷങ്ങളും മനോവൈകല്യവും അനിയന്റെ ഭക്തിയുടെ ഗ്രാവിറ്റി കൂട്ടുന്നു.
ആരോടും പ്രത്യേക താൽപര്യമില്ലാതെ വിവാഹ ജീവിതം തന്നിൽ ഏൽപ്പിച്ച മുറിവുകളും ആഘാതങ്ങളുമായി ശ്രീകല ഏകയായി കുടുംബത്തിൽ. മൂന്നും മൂന്ന് വഴിക്ക്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍