ദുബായിൽ ഇപ്പോൾ എഫ് എം റേഡിയോ പെരുമഴക്കാലം... കുത്തക ഭീമന്മാരുടെ കടന്നു കയറ്റവും കൂടു വിട്ടു കൂടു മാറി അവതാരകരും
റമിസ് മുഹമ്മദ്
ഭൂമുഖത്തു വന്ന പുതിയ കണ്ടു പിടിത്തങ്ങളും, പുതിയ പരിചയപ്പെടുത്തലുകളും അത് എന്ത് തന്നെ ആയാലും മനുഷ്യന് ആദ്യ സമയങ്ങളിൽ അത് ഒരു പുതു അനുഭവവും അവനിൽ അത് വളരെ വ്യത്യസ്തതയും ഉളവാകാറുണ്ട്. പക്ഷെ കാല ക്രമേണ അത് ആ അതലങ്ങളിൽ നിന്നും മാറി മനുഷ്യനിലേക്ക് കുറച്ചുകൂടി മെച്ചമായ രീതിയിലോ അല്ലെങ്കിൽ അതിന്റെ പുതിയ അവതരണത്തിൽ പഴയതിനെ മനുഷ്യൻ മറക്കുകയോ ചെയ്യുകയാണ് മനുഷ്യന്റെ പുതിയതിനെ സ്വീകരിക്കുവാൻ ഉള്ള ത്വര.
ലോകത്ത് ഇതുവരെ മനുഷ്യന് വേണ്ടി അവതരിച്ച എല്ലാ സംഭവങ്ങളും മൂടോടെ നശിച്ചു പോകുകയോ,പഴക്കം മൂലം മനുഷ്യനായി അവ ഒഴുവാക്ക പെടുകയോ ചെയ്യുകയാണ് സാധാരണ.
പക്ഷെ റേഡിയോ എന്ന മാദ്ധ്യം അതിന്റെ തുടക്കം മുതൽ ഇക്കാലയളവ് വരെ വാർത്തകൾ അറിയാൻ ഉള്ള അവന്റെ പ്രിയ ഉപാധി എന്ന രീതിയിൽ ഇന്നും നിലനിൽക്കുന്നു അത് ഏതു ദേശകാരൻ ആയാലും ഭാഷാകാരൻ ആയാലും പഠിക്കാത്തവനോ, പഠിച്ചവനോ ആരിലും റേഡിയോ എന്ന മാദ്ധ്യം എത്ര പഴക്കം അതിനുണ്ടോ അതിലും ആഴത്തിൽ അത് മനുഷ്യന്റെ കാതിനെയും, ചിന്തകളെയും റേഡിയോ എന്ന മാദ്ധ്യത്തില് അടുപ്പിക്കുന്നു. ലോകത്തിൽ ഇത്ര പഴക്കം ഉള്ളതും മനുഷ്യൻ കണ്ടുപിടിച്ചതിൽ ഇത്രത്തോളം നിലനിൽക്കുന്നതും അവനെ സ്വാധീനിച്ചതുമായ വിനോപാധി റേഡിയോ അല്ലാതെ വേറൊന്നിന്ന് സ്ഥാനം ഇല്ല.
മലയാളിയുടെ ഗൃഹാതുരത്വത്തിൽ ആദ്യം ഓടി എത്തുന്നതും റേഡിയോ ആണ് ..അത് പഴയ റേഡിയോ സിലോൺ ആയാലും നമ്മുടെ സ്വന്തം ആകാശവാണി ആയാലും ചുമരുകളിൽ ക്ലോക്കുകൾ തൂങ്ങാത്ത കാലങ്ങളിൽ റേഡിയോ പരിപാടികളിലൂടെ സമയ ക്രമങ്ങളിലൂടെ ആയിരുന്നു മലയാളി അന്ന് സമയം അറിഞ്ഞിരുന്നത് .പ്രഭാത ഭേരി മുതൽ 6.45 ഇന്റെ പ്രാദേശിക വാർത്തകളിലൂടെ പിന്നീട് വരുന്ന സംസ്കൃത വാർത്തയിലൂടെ അന്നത്തെ മലയാളിയുടെ ജോലി സമയവും സ്കൂൾ സമയവും ആരംഭിക്കുകയായി .വൈകുനേരങ്ങളിലെ കണ്ടതും കേട്ടതും പിന്നെ വയലും വീടും പാട്ടു പെട്ടിയുമായി രഞ്ജിനി.കളർ ടെലിവിഷന് മുൻപുള്ള മലയാളിയുടെ കാതുകളെയും ചിന്തകളേം ഗാഢമായി വലിച്ചടുപ്പിച്ച മാദ്ധ്യമായിരുന്നു റേഡിയോ.
കളർ ടെലിവിഷന്റെയും,വീ സിയാറിന്റെയും, വീ സി പ്പിയുടെയും കാലത്തിൽ റേഡിയോ യുഗത്തിന് ചെറിയ രീതിയിൽ മങ്ങലേറ്റു. അത് പിന്നീട് സീ,ഡിയുടെയും, ഡീവീഡി യുടേം കാലമെത്തിയപ്പോൾ നമ്മുടെ റേഡിയോ യുഗത്തിന് തന്നെ അത് അന്ദ്യം കുറിച്ചു.അത് പിന്നീട് മലയാളിയിയുടെ ഗൃഹാതുരത്വ ഓർമയായോ, ഷെൽഫിലെ പഴകിയ സാധനങ്ങളുടെ ഇടയിലൂടെ മാത്രം റേഡിയോ എന്ന ആ ചിത്രം കടന്നു വന്നു.കൂടു വിട്ടു കൂടുമാറി കടൽ കടന്ന
മലയാളിക്കൊപ്പം റേഡിയോ യും കടൽ കടന്നു പ്രവാസി മലയാളിയുടെ ആദ്യ ശ്രവണനുഭവമായ 1269 എ,എം ഇന്ന് 20 വര്ഷം പിന്നിടുന്നു അതിന്റെ തുടർച്ചയായി ഇന്നു മൂന്നോളം എ,എം സ്റ്റേഷനുകൾ യു,എ,യി യിൽനിന്നും സംപ്രേഷണം ചെയുന്നു.എടുത്തു പറയേണ്ടത് ഈ എ,എം സ്റ്റേഷനുകൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ പരിപാടികൾ അവതരിപ്പുകയും ,അതോടൊപ്പം ചില പ്രോഗ്രാമുകൾ നമ്മയുടെ ഗൃഹാതുരത്വ ഓർമകളെ തൊട്ടുണർത്തുന്നതുമാണ്. നാട്ടിൽ കാണുന്നത് പോലെ ശക്തമായ രാഷ്ട്രീയ പക്ഷം പിടിത്തം ഈ കൂട്ടരുടെ ഇടയിൽ ഇതുവരെ ഇവിടെ പ്രകടമല്ല.എല്ലാവര്ക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും ചർച്ചകളിൽ വലിയ പക്ഷ പാതം കാണുവാൻ ഇല്ല.
എല്ലാ മെട്രോ നഗരങ്ങളെയും പോലെ ദുബായിയും പല പ്രാദേശിക ഭാഷ എഫ്,എമ്മുകളെ കളെ സ്വീകരിച്ചു. ആ കൂട്ടത്തിൽ മലയാളിക്ക് ഒരു പുത്തൻ ശ്രവണനുഭവമായി 2004 മലയാളത്തിന്റെ ആദ്യ എഫ്,എം സ്റ്റേഷൻ .അറേബ്യൻ റേഡിയോ നെറ്റുവർക്കിന്റെ ഭാഗമായ ഹിറ്റ് 96.7 എഫ് ,എം എന്ന ആദ്യ മലയാള എഫ്,എം നിലവിൽ വന്നു ആദ്യ എഫ്,എം ആയതിനാൽ ആവാം മലയാളി സമൂഹം നെഞ്ചേറ്റിയ ഒരു റേഡിയോ ചാനെൽ നമുക്ക് ദുബായി യിൽ കാണാൻ സാധ്യമല്ല.മലയാള എ,എം മുകളുടെ തുടർച്ച എന്ന രീതിയിൽ ആവണം എ,എം അവതാരകർ ശ്രോതാക്കളോടു കാട്ടുന്ന പരിഗണനയും സ്നേഹ വായ്പും അവരും തുടർന്നു. പക്വത ഉള്ള അവതാരകരും ചടുലമായ അവതരണ രീതിയും ,സഭ്യത ലംഗിക്കാത്ത അവതാരന രീതിയും അവർക്കു കൂടുതൽ ശ്രോതാക്കളെ നേടിക്കൊടുത്തു.
തുടക്ക സമയങ്ങളിൽ ഗ്രാമഫോൺ എന്ന ഗൃഹാതുരത്വം ഉണർത്തുന്ന മ്യൂസിക്കൽ പ്രോഗ്രാം ഉണ്ടായിരുന്നു രാത്രി 10 മണിയോടെ തുടങ്ങുന്ന പരുപാടി ലേബർ ക്യാമ്പുകളിലും, കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിലും രാത്രിയുടെ നിശബ്ദതയിൽ മലയാളി ജോലി യുടെ തിരക്കിൽ നിന്നും മാറി 10 മാണിയോട് കൂടി ഗ്രാമഫോൺ കേൾക്കുവ്വാൻ റേഡിയോക്കു കാതു കൂര്പികുമായിരുന്നു.അതിന്റെ അവതാരികയുടെ പ്രോഗ്രാം അവതരിപ്പിക്കുന്നതിലുള്ള വ്യത്യസ്തയും ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതിലുള്ള രീതിയുമായിരുന്നു അതിനു കൂടുതൽ പ്രേക്ഷകനെ നേടിക്കൊടുത്തത്.ആ അവതാരികയുടെ പടി ഇറക്കം പോലെ ആ മികച്ച പ്രോഗ്രാമും മലയാളി മനസ്സിൽ നിന്നും പടി ഇറങ്ങി പോയ്.
ആദ്യ എഫ്,എം സ്റ്റേഷന് മലയാളികൾക്കിടയിൽ കിട്ടിയ മികച്ച സ്വീകരണം ആണ് കൂടുതൽ സ്റ്റേഷനുകൾ തുടങ്ങാൻ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചത് ഒന്നിന് പുറകെ ഒന്നായ് ഇന്ന് ദുബായി യിൽ 6 ഓളം എഫ്,എം സ്റ്റേഷനുകൾ ആണ് ഉള്ളത് അതിൽ ചിലതു എ,എം സ്റ്റേഷനുകളുടെ മാതൃകകൾ പിന്തുടർന്ന് രാഷ്ട്രീയ,സാമൂഹിക വിഷയങ്ങൾ ദിനവും ചർച്ച നടത്താറുണ്ട് തങ്ങളുടെ എഫ്,എമ്മിനെ കൂടുതൽ ജനങ്ങളുമായി അടുപ്പിക്കാൻ പലരും പരിപാടികളിൽ വ്യത്യസ്തകൾ തേടുന്നു കൊണ്ടുവരുന്നു.പല സ്റ്റേഷനുകൾക്കും സ്ഥിരം ശ്രോതാക്കളും ഉണ്ട് പരിപാടിയുടെ നിലവിവരം അനുസരിച്ച് അതിൽ വ്യത്യസ്ത ശ്രോതാക്കൾ ഉൾപ്പെടുന്നു.
നമ്മൾ പലയിടത്തും പറയുന്നത് പോലെ എല്ലാ ഇടതും ആൺ കോയ്മ അല്ലെങ്കിൽ പുരുഷ മേധാവിത്വം വീട്ടിലും,തൊഴിൽ ഇടങ്ങളിലും. ആശ്ചര്യ കരമെന്നു പറയട്ടെ ഇവിടങ്ങളിലെ എ,എം എഫ്എം സ്റ്റേഷനുകളിൽ പെൺകോയ്മാ ആണെന്ന് പറയേണ്ടി വരും ഇവിടങ്ങളിൽ തൊഴിൽ എടുക്കുന്ന സ്ത്രീകൾക്കു വളരെ അഭിമാന പുരസരം പറയാവുന്ന ഒന്നാണ് .രാഷ്ട്രീയ ചർച്ചകൾ മുതൽ എന്തിനേറെ റേഡിയോ സ്റ്റേഷൻ തലപ്പത്ത് വരെ ഇരിക്കുന്ന വനിതാ രത്നങ്ങൾ ഉള്ള ഇടമാണ് ദുബായിലെ റേഡിയോ മേഖല.
കുറെ വർഷങ്ങൾക്കു മുൻപ് വരെ വലിയ മത്സരം ഇല്ലാതെ പ്രക്ഷേപണം നടന്നു പോകുന്ന ഇടങ്ങൾ ആയിരുന്നു പ്രവാസി റേഡിയോ മേഖലകൾ .എന്നാൽ ഇന്ന് നാട്ടിലെ ചില കുത്തക ഭീമന്മാർ ഈ രംഗത്ത് ചുവടു വച്ചതോടെ ഇവിടുത്തെ റേഡിയോ രംഗം എന്ന് പറയുന്നില്ല .മലയാള മാദ്ധ്യമ രംഗം തന്നെ വളരെ കിട മത്സരങ്ങൾക്ക് വേദി ആയി തുടങ്ങി.വളരെ മാന്യമായി നില നിന്ന് പോയിരുന്ന പല റേഡിയോ സ്റ്റേഷനുകളും ഇന്ന് ഇവരുടെ വരവോടെ പിടിച്ച്ചു നിൽക്കുവാൻ വളരെ പ്രയാസ പെടുന്നു ഉയർന്ന ശമ്പളവും,മറ്റു ആനുകൂല്യങ്ങളും അവതാരകർ സ്റ്റേഷനുകൾ മാറുവാൻ പ്രേരിപ്പിക്കുന്നു അതോടൊപ്പം അവരുടെ ജീവിത സാഹചര്യങ്ങളും അതിനു ബലം ഏകുന്നു. ഇന്ന് പല സ്റ്റേഷനുകളിലും ഇരിക്കുന്ന ആർ,ജെ കൾ പല കാരണങ്ങളാൽ നിലവിൽ ഉള്ള റേഡിയോ വിടാൻ നിർബന്ധിതരാകുന്നു.
ചില മാദ്ധ്യമ കുത്തുകകൾ ഈ മേഖലയിൽ കണ്ണെറിഞ്ഞതോടുക്കൂടി ഇതുവരെ ഇവിടെ തുടർന്നു വന്നിരുന്ന വാർത്തയോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും മറ്റുള്ള തൊഴിൽ ഇടങ്ങളിലേതുപോലെ കിട മത്സരങ്ങളുടെയും കച്ചവടത്തിന്റെയും വഴിക്കു നീങ്ങി തുടങ്ങി.ഇത്രയും നാൾ നിലനിന്നിരുന്ന റേഡിയോ രീതിക്കു ബദൽ ആയി ഒരു റേഡിയോ കമ്പനി വല്കരണം ആണ് ഇപ്പോൾ അടുത്തകാലത്തായി കണ്ടു പോകുന്നത് .
കമ്പനികളുടെ താല്പര്യം നിമിത്തം പഴയ റേഡിയോ യിൽ ഉപയോഗിച്ചിരുന്ന സ്വന്തം പേരുപോലും മാദ്ധ്യമ കുത്തുകകൾക്കു വേണ്ടി പുതിയ പേരുകളിൽ ആർ,ജെ കൾ പരിചയ പെടുത്തുവാൻ നിർബന്ധിതരായി.ഗൾഫിലെ മാദ്ധ്യമ രംഗം ഇതുവരെ വലിയ പഴി കേൾക്കാതെയും പക്ഷം പിടിക്കാതെയും നിലനിന്നു പോയവ ആയിരുന്നു... പുതിയ സാഹചര്യങ്ങളും പുതിയ കുത്തക റേഡിയോ കമ്പനികളും ഈ രംഗത്ത് പ്രകടമായ വേർതിരിവ് വരുത്തി തുടങ്ങി... എല്ലാം കച്ചവടം ആകുമ്പോൾ എല്ലാം കച്ചവട വത്കരിക്കണ്ടേ.
നാട്ടിലെ പോലെ ഇവിടുത്തെ ശ്രോതാക്കളെയും നിങ്ങളുടെ ശക്തിയുള്ള കച്ചവടകയ്യാൽ ഞെരിച്ചു കൊല്ലരുത്... കാരണം ഇവിടുത്തെ അവതാരകാരുടേം സ്രോതകളുടേം ശബ്ദത്തിനും,കേൾവിക്കും നല്ല വിയർപ്പിന്റെ ഗന്ധം ഉണ്ട്...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്