തെരഞ്ഞെടുപ്പുകാലത്ത് ചില തെരഞ്ഞെടുപ്പുകൾ
പ്രകടനപത്രിക
കേരളത്തിൽ ഒരാളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ടെങ്കിൽ, ഒരാളെങ്കിലും പാർപ്പിടമില്ലാതെ വഴിയോരങ്ങളിൽ അലയുന്നുണ്ടെങ്കിൽ, കുടിക്കാൻശുദ്ധജലം ലഭിക്കുന്നില്ലെങ്കിൽ, വിഷമുക്തമായ ആഹാരസാധനങ്ങൾ ഭക്ഷിക്കാന്നാവുന്നില്ലെങ്കിൽ എന്തെല്ലാം പ്രകടന പത്രിക ഇറക്കിയാലും വികസനത്തിന്റെ പേരിൽ കോടികൾ മുടക്കിയാലും അതിലൊരർത്ഥവും കാണാനാവുകയില്ല. പാവപ്പെട്ടവനു ഭക്ഷണവും പാർപ്പിടവും ആരൊഗ്യവും ഉണ്ടായെ നാടു നന്നാകു.. ഒരു നാടിന്റെ സ്വത്തു അതിലെ ആരോഗ്യമുള്ള ജനങ്ങളാണു. കാൻസർ സെന്ററുകൾ ഉണ്ടാക്കും മുൻപു ജനങ്ങളുടെ ആരോഗ്യമാർഗ്ഗങ്ങളാണ് ആരായേണ്ടത്. അതിനവരെ ബോധവൽക്കരിക്കണം. ഒപ്പം ഭാരതത്തിന്റെ മഹത്തയ പരമ്പര്യവും ആയുവേദചികിത്സാരീതികളും ജൈവ സമ്പത്തിന്റെ സംരക്ഷണവും മനസ്സിലാക്കാനുള്ള അവസരങ്ങളും ഉണ്ടാക്കണം. വയോധികജനങ്ങൾക്കു ശരിയായ സംരക്ഷണം ഉറപ്പു വരുത്തണം. മതാപിതാക്കളെ സംരക്ഷിക്കാത്ത , അവരെ നിന്ദിക്കുന്ന മക്കൾക്കു പരമാവധി ശിക്ഷ നൽകാനുള്ള സംവിധാനം ഉണ്ടാകണം. പ്രത്യേക സഹചര്യങ്ങളിൽ വയോധികമന്ദിരങ്ങൾ ആവശ്യമായേക്കാം എന്നാൽ അതിലേക്കുള്ള പ്രോത്സാഹനങ്ങൾ അധികമാകരുത്. തെരുവിനായ്ക്കളും പേപിടിച്ച പട്ടികളും മനുഷ്യജീവിതത്തിന്റെ സ്വൈരത കെടുത്താൻ ഇടവരരുത്.
ശുചിത്വം
വികസനത്തിന്റെ ഭാഗമായി പുതിയ റോഡുകൾ പാലങ്ങൾ എന്നിവ പണിയുമ്പോഴും എന്തുകൊണ്ടു നല്ല കക്കൂസുകൾ ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ല? ദീർഘദൂര യാത്രകൾ ചെയ്യേണ്ടിവരുമ്പോൾ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം രാഷ്ട്രീയ മേലധികാരികൾ അറിയാതെ പോകുന്നതു എന്തുകൊണ്ടാണ്? ശുചിത്വ കേരളം എന്നു പറയുന്നതല്ലാതെ ബസ്സ് സ്റ്റേഷനുകളിലൊ റയിൽവേ സ്റ്റേഷനുകളിലൊ വൃത്തിയുള്ള ടൊയിലറ്റുകൾ ഉണ്ടൊ? അതു ശുചിയായി സുക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ടോ? നഗരങ്ങളും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കേണ്ടതെങ്ങനെയെന്നു ബോധവൽക്കരണം നടത്തുകയും നിയമങ്ങൾ ഉന്ണ്ടാക്കുകയും നിയമ ലംഘനത്തിനു പിഴ ഈടാക്കുകയും ചെയ്യണം. പ്രാഥമികങ്ങളായ ഇത്തരം കാര്യങ്ങൾ അദ്യം നടത്തട്ടെ. പണം കൊയ്യാൻ വലിയ വികസനങ്ങൾ നടത്തിയാലെ പറ്റു എന്നതുകൊണ്ടു ചെറിയ വികസനങ്ങൾക്കു ആരും മുന്നോട്ടു വരില്ലാ എന്നറിയാം, എങ്കിലും ചെവിയുള്ളവർ കേൾക്കട്ടെ. അല്ലെങ്കിൽ മനസ്സാക്ഷിയുള്ളവർ അതേറ്റെടുക്കട്ടെ; നടപ്പാക്കട്ടെ.പിന്നീടാകട്ടെ വലിയ വികസനങ്ങൾ
സ്ത്രീയോടുള്ള മനോഭാവം
സ്വാതത്ര്യം ,സമത്വം, സാഹോദര്യം എന്നെല്ലാം പറയുമ്പോഴും സ്ത്രീക്കു ഭയം കൂടാതെ, യാത്രചെയ്യാനും ജീവിക്കാനും കഴിയണം. സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം കാണുമ്പൊഴാണു പീ!ഡനവും വർദ്ധിക്കുന്നത്. പുരുഷനു തുല്യം എല്ലാ മെഖലകളിലും പരിഗണന ഉണ്ടാവുകയും സ്ത്രീയോടുള്ള ബഹുമാനം കാത്തു സൂക്ഷിക്കുകയും വേണം. പുരുഷ മേധാവിത്വം അതിരുകടക്കുന്ന സാഹചര്യം ഒരിടത്തും ഉണ്ടാകാൻ ഇടയാകരുത്. കടുംബത്തിൽ പോലും അസഹിഷ്ണുതയുണ്ടാക്കാൻ അതു കാരണമാകും. മിടുക്കരായ സ്ത്രീകളെ സമൂഹനന്മയ്ക്ക് ഉപയോഗിക്കാനറിയാത്ത ഭരണകർത്താക്കളും, സ്ത്രീകളെക്കണ്ടാൽ കൊതിയൂറുന്ന കാമകിങ്കരന്മാരും, ഗോസിപ്പുകളും കള്ളക്കഥകളും നിർമ്മിച്ചു വഴിതെറ്റിക്കുന്ന ചാനലുകളും ചേർന്ന കേരളം നന്നാകണമെങ്കിൽ മൂല്യച്യുതി സംഭവിച്ചിട്ടില്ലാത്ത കർമ്മ നിരതരായ യുവനേതാക്കൾ രംഗത്തു വരണം.
ആൾദൈവങ്ങൾ
ചാരിറ്റിയുടെ പേരിൽ കണക്കില്ലാതെ ഒഴുകിയെത്തുന്ന പണം ശരിയായ രീതിയിൽ വിനിയോഗിക്കുന്നുണ്ടൊ എന്നറിയാനുള്ള സംവിധാനം ഉണ്ടാവണം. ആൾ ദൈവങ്ങളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. അല്ലെങ്കിൽ തന്നെ ഓരോ മതത്തിനും ആവശ്യത്തിലും അതിലധികവും ദൈവങ്ങളുള്ളപ്പൊൾ ഈ ദൈവങ്ങളുടെ അവശ്യം എന്താണ്. ചാനലുകൾക്കും രാഷ്ട്രീയക്കാർക്കും ആൾ ദൈവങ്ങൾ പണം കായ്ക്കുന്ന മരങ്ങളായതുകൊണ്ടാണ് ഇവർ ഇത്ര തഴച്ചു വളരുന്നതും അവരെക്കുറിച്ചുള്ള പരാതികൾ കാറ്റിൽ പറക്കുന്നതും.
വിദ്യാഭ്യാസം
മാനുഷിക മൂല്യങ്ങൾക്കുപ്രാധാന്യം കൽപ്പിക്കുന്ന വിദ്യഭ്യസ സബ്രദായം നിലവിൽ വരണം. ഒരു വ്യക്തി വളർന്നു വലുതായാൽ അവൻ സമുഹത്തിനു നന്മ ചെയ്യുന്നവനാകണം എന്ന ബോധ്യമാണു നൽകേണ്ടതു. പണത്തിനും പ്രതാപത്തിനും വേണ്ടി മാത്രമാണ് വിദ്യഭ്യാസം എന്ന ചിന്ത കുട്ടികളിൽ രൂഡമൂലമാകരുത്.അവർക്കു മാതൃകയാവാൻ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും കഴിയണം.മഹത്മാഗാന്ധി, ശ്രീ നാരായണഗുരു, രവീന്ദ്രനാഥ ടാഗോർ, സ്വമി വിവേകാനന്ദൻ, എ പി ജെ അബ്ദുൽ കലാം തുടങ്ങിയവരെക്കുരിച്ചു കുട്ടികൾ പഠിക്കട്ടെ.സിനിമാ താരങ്ങളും സീരിയൽ താരങ്ങളുമല്ല സമൂഹത്തിനു മാതൃകയെന്നു വീട്ടിൽ നിന്നു തന്നെ അവർ മനസ്സിലാക്കണം. ലൈംഗിക വിദ്യാഭ്യാസം പാഠപദ്ധതിയിൽ നിർബന്ധമായും ഉൾപ്പെടുത്തണം. അതിനു പ്രത്യേകം വൈദഗ്ധ്യം സിദ്ധിച്ച അദ്ധ്യാപകരെക്കൊണ്ടു ക്ലാസ്സുകൾ എടുപ്പിക്കണം. താഴ്ന്ന ക്ലാസ്സുകളിലെങ്കിലും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കണം.
ചാനലുകൾ
ചാനലുകളുടെ അതിപ്രസരവും സീരിയലുകളും കേരളനാടിന്റെ സംസ്‌കാരത്തെ തന്നെ മാറ്റി മറിച്ചിരിക്കുന്നു.അടർത്തി മറ്റാനാവത്തവിധം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്ന സീരിയലുകൾ. മനുഷ്യനെ വഴിതെറ്റിക്കുന്ന ,മാനസിക വികലത ഉണ്ടാക്കുന്ന സീരിയലുകളുടെ നിർമ്മാണം തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കണ്ണീർ സീരിയലുകളുടെ കാലം കഴിഞ്ഞുവെന്നു തോന്നുന്നു. ഇപ്പൊൾ കുശുമ്പും കുരുട്ടുബുദ്ധിയും ക്രിമിനൽ സ്വഭാവവുമുള്ള കഥാപാത്രങ്ങളേക്കൊണ്ടാണ് അരങ്ങ് കൊഴുപ്പിക്കുന്നത്. ചിന്താശക്തി നശിച്ച യാതൊരു നന്മയും പ്രതീക്ഷിക്കനാവാത്ത ഒരു തലമുറയെ വാർത്തെടുക്കാനെ ഇത്തരത്തിലുള്ള സീരിയലുകൾക്ക് കഴിയൂ. സമൂഹ നന്മയെ ലാക്കാക്കിയുള്ളതും മാനസികാനന്ദം നൽകുന്നതും ബുദ്ധിവികാസത്തിനു ഉതകുന്നതുമായ പരിപടികളാണ് ഉണ്ടാകേണ്ടത്.
സിനിമാതാരങ്ങൾ
സിനിമാതാരങ്ങൾക്കും സീരിയൽ താരങ്ങൾക്കും ഇത്രയേറെ പ്രധന്യം നൽകുന്നതു എന്തിനാണ്?
വിഷുവൊ ഓണമൊ ക്രിസ്സ്മസ്സൊ വന്നാൽ ആശംസ അർപ്പിക്കാൻ യോഗ്യരായ എത്രയോ പ്രഗൽഭ വ്യക്തിത്വങ്ങൾ ഉണ്ടായിരിക്കെ ഒന്നൊ രണ്ടൊ സിനിമയിൽ അഭിനയിച്ചു എന്ന കാരണത്താൽ സിനിമാതാരങ്ങൾക്കു പ്രമുഖ്യം കൊടുക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. ഇപ്പോൾ നടക്കുന്ന റിയാലിറ്റി ഷോകൾ എല്ലാം തന്നെ സിനിമയേയും സിനിമാതാരങ്ങളേയും പ്രോത്സാഹിപ്പിക്കാനും പ്രദർശിപ്പിക്കാനുമുള്ള വേദികളായി മാറിയിരിക്കുന്നു. സമൂഹ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരെ മുൻപോട്ടു കൊണ്ടുവരാനുള്ള ശ്രമങ്ങൾഎന്തുകൊണ്ട് ഉണ്ടാവുന്നില്ല? സിനിമാ മോഹം തലയ്ക്കു പിടിച്ച് അപകടത്തിൽ ചെന്നു ചാടുന്നവർ ധരാളമാണ്. കാണാതാവുന്ന പെൺ കുട്ടികൾ, ചതിക്കപ്പെട്ടിട്ടു അത്മഹത്യ ചെയ്യുന്നവർ ഒക്കെ ഉണ്ടായിരിക്കെ, ഇതൊന്നും കണ്ടില്ലെന്നു നടിച്ച് ചാനലുകൾ എന്തുകൊണ്ടു ഗ്ലാമർ ലോകത്തേക്കുള്ള വഴികൾ കാണിച്ചു കൊടുക്കുന്നു?സിനിമയിൽ വന്നു ജയിച്ചവരെക്കാൾ കൂടുതൽ തോറ്റവർ ആണെന്നു അവരെ മനസ്സിലാക്കേണ്ട ചുമതല അർക്കും ഇല്ലാതെ പോകുന്നതു എന്തുകൊണ്ടാണ്?
മാനുഷികമൂല്യങ്ങൾ
നൂതന സാങ്കേതിക വിദ്യകൾ മനുഷ്യന്റെ സുഗമമായ ജീവിതത്തിന് ഉതകേണ്ടതാണ്.അതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ചെറുപ്പകാലത്തു തന്നെ മുതിർന്നവരിൽ നിന്നും ലഭ്യമാകണം.അല്ലാത്തപക്ഷം ഉണ്ടാകുന്ന വിപത്തുകൾ ഉദാഹരണമായി കാട്ടിക്കൊടുക്കണം.ആറ്റിങ്ങൽ കൊലപാതകം ഉത്തമ ദൃഷ്ടാന്തമാണല്ലൊ.ഉന്നത വിദ്യഭ്യാസം നേടിയിട്ടും മാനുഷിക മൂല്യങ്ങൾ മനസ്സിലാക്കാതെ പോയതിന്റെ പരിണതഫലം ഒരു നാടിന്റെ തന്നെ സമാധാനത്തെയാണ് നശിപ്പിച്ചത്. കൂട്ടു കുടുംബ വ്യവസ്ഥിതി മാറിയതോടെ സ്വന്തം കാര്യം സ്വന്തം സുഖം എന്ന ചിന്തക്കു പ്രമുഖ്യം കൂടി.ഭാര്യാഭർത്താക്കന്മാർക്കിടയിലും ഞങ്ങൾ എന്നതിനെക്കാൾ പ്രാധാന്യം ഞാൻ എന്നതിനായി. നിന്റെ സുഖം എന്റെ സുഖം എന്നു വഴി മാറി ചിന്തിക്കാനും തുടങ്ങിയിരിക്കുന്നു. വിവാഹം എന്നതു വ്യത്യസ്തമായ ഒരു ജീവിതാന്തസ്സാണ്. അതുവരെ ആയിരുന്ന അവസ്ഥയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു അവസ്ഥ.അപ്പോൾ തീർച്ചയായും വിവാഹ ഒരുക്ക ക്ലാസ്സുകൾ അത്യാവശ്യമാണ്. വീടുകളിൽ നിന്നും കിട്ടുന്ന മതൃകകൾ മാത്രമാണ് പലപ്പോഴും വധൂവരന്മാർക്കു ആശ്രയമായിട്ടുള്ളത്. ശരിയായ മതൃക നൽകാൻ എത്ര വീടുകൾക്കാകുന്നുണ്ടെന്നത് സംശയമുള്ള കാര്യമാണ്. വിവാഹം കഴിഞ്ഞു വേർപിരിഞ്ഞുള്ള ജീവിതമാണു പലയിടത്തും പ്രശ്‌നങ്ങളാകുന്നത്.. സ്ത്രീക്കു കിട്ടേണ്ട താങ്ങും തണലും കിട്ടാതെയാകുമ്പോൾ പല പ്രലോഭനങ്ങളിലും പെട്ടുപോകാൻ ഇട വരും. അതുകൊണ്ട് കഴിവതും ഒന്നിച്ചു ജീവിക്കാനുള്ള സഹചര്യം ഒരുക്കുന്നതാണ് അഭികാമ്യം.ഒരു നല്ല ഭർത്താവുള്ള സ്ത്രീ ഒരിക്കലും തെറ്റാനിടവരില്ല എന്നത് പരക്കെ അംഗീകരിക്കുമ്പോൾ പുരുഷന്റെ ഭാഗത്തു നിന്നും അതിനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതാണ്.കരുതലിനും സ്‌നേഹത്തിനും വേണ്ടി അവൾ ആരെയും തിരഞ്ഞു പൊകാൻ ഇടവരരുത്.
കേരളവും അമേരിക്കയും
കേരളത്തിലിരുന്നുകൊണ്ട് അമേരിക്കയിലെപോലെ ജീവിക്കനാണു പലരും ശ്രമിക്കുന്നത്.അതായത് അമേരിക്ക കേരളത്തിലേക്കു വളരുന്നൊ എന്നൊരു സംശയം.ഭാഷയിലും വേഷത്തിലും സ്വാതന്ത്ര്യത്തിലും അമേരിക്കയെ അനുകരിക്കുമ്പോൾ കാലവസ്ഥ,സംസ്‌ക്കാരം നിയമങ്ങൾ ഇവയിലെല്ലാമുള്ള വ്യത്യാസം അറിയാൻ ശ്രമിക്കുന്നില്ല. അമേരിക്കയിൽ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ ഏതു പാതിരാത്രിയിലും ഭയം കൂടാതെ സ്ത്രീകൾക്കുപോലും സഞ്ചരിക്കാൻ കഴിയുന്നുവെങ്കിൽ അതു നിയമങ്ങളുടെ കാർക്കശ്യവും മനൊഭാവങ്ങളിലെ സന്തുലിതാവസ്ഥയുമാണ്. നിയമങ്ങൾ പാലിക്കപ്പെടുകയും പാലിച്ചില്ലെങ്കിൽ തക്കതായ ശിക്ഷ ലഭിക്കുകയും ചെയ്യും. കൈക്കൂലിയും കോഴകൊടുപ്പും കൂട്ടിക്കൊടുപ്പും ഒന്നും അവിടെ വിലപ്പോകില്ല.
സാക്ഷരതയിലും സാങ്കേതിക വിദ്യയിലും മറ്റു പല കാര്യങ്ങളിലും കേരളം മുൻപിൽ നിൽക്കുന്നു എന്നഭിമാനിക്കുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിലും സ്ത്രീകളുടെ സംരക്ഷ്ണത്തിലും നിയമങ്ങൾ നടപ്പാക്കുന്ന കാര്യത്തിലും കേരളം വളരെ പിന്നോക്കാവസ്ഥയിൽത്തന്നെയാണ്. പീഡനങ്ങൾ, ആത്മഹത്യകൾ,കൊലപാതകങ്ങൾ, ഒളിച്ചോട്ടങ്ങൾ കാണാതാകലുകൾ തുടങ്ങിയവകൊണ്ട് കലുഷിതമായ ഒരന്തരീക്ഷത്തിൽ പ്രകടന പത്രികകളും വികസനപദ്ധതികളും കാണിച്ച് ഒരു തിരഞ്ഞെടുപ്പ് മത്രം പോരാ മറ്റു പല തെരിഞ്ഞെടുപ്പുകളും ആവശ്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍