ആർദ്ര മാനസവുമായി എത്തുന്ന ആർദ്ര മാനസി
ഐക്യരാഷ്ട്ര സംഘടനയുടെ ഒരു കോൺഫറൻസിൽ പങ്കെടുക്കുമ്പോഴാണ് ഞാൻ ആ യുവതിയെ പരിചയപ്പെട്ടത്. ഞാനൊരു വടക്കേ ഇന്ത്യക്കാരനാണെന്ന് ആ യുവതിയും ആ യുവതി ഒരു വടക്കേ ഇന്ത്യക്കാരിയാണെന്നും വിചാരിച്ചു. ആ കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും സഹായിക്കാനുമായി ഒരു വോളണ്ടിയർ ആയി സേവനമനുഷ്ഠിക്കുകയായിരുന്ന ആ യുവതി സ്നേഹ ബഹുമാനത്തോടെ ഞങ്ങളെ ഓരോരുത്തരെയും അഭിവാദ്യം ചെയ്യുകയും കഴിവുള്ള ഇരിപ്പടങ്ങളിലേക്ക് ആനയിക്കുകയും ചെയ്തു.
പിന്നീട് ഒരിടവേളയിൽ സംസാരിക്കാനവസരം കിട്ടിയപ്പോഴാണ് ഞങ്ങളിരുവരും മലയാളികളാണെന്നു തിരിച്ചറിഞ്ഞത്. അത് ഞങ്ങൾക്കിരുവർക്കും അത്ഭുതവും അഭിമാനവും പരസ്പര ബഹുമാനവുമുളവാക്കി. ആ യുവതിയുടെ പേര് കേട്ടപ്പോൾ കൂടുതൽ ആദരവ് എനിക്ക് ആ യുവതിയോട് ഉണ്ടായി.
'ആർദ്ര മാനസി' എന്നാണ് ആ യുവതിയുടെ പേര്. പേരും പെരുമാറ്റവും തമ്മിൽ വലിയ പൊരുത്തം. വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസം. കുറച്ചു നേരത്തെ സംഭാഷണത്തിന് ശേഷം ആർദ്ര മാനസിയെക്കുറിച്ച് ഒരു ലേഖനമെഴുതാൻ എനിക്കാഗ്രഹമുണ്ടെന്നറിയിച്ചപ്പോൾ ലഭിച്ച മറുപടി എന്നെ കൂടുതൽ അത്ഭുതപ്പെടുത്തി. എന്നെക്കുറിച്ച് ഒരു ലേഖനം എഴുതുവാൻ മാത്രം മഹത്വമുള്ളതായി ഒന്നും തന്നെ ഞാനിതുവരെ ചെയ്തിട്ടില്ല. എന്നാൽ ഭാവിയിൽ വലിയ നന്മകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു അതിനുള്ള ശ്രമമാരംഭിച്ചു കഴിഞ്ഞു.
ഞാൻ ഒരു സാധാരണ ഫ്രീലാൻസ് ജേർണലിസ്റ്റ് മാത്രമാണെന്നും എന്നെ സംബന്ധിച്ച് ആർദ്ര മാനസി ഇതിനകം ചെയ്ത നന്മകളും നേടിയ നേട്ടങ്ങളും വളരെ വലുതാണെന്നറിയിച്ചപ്പോൾ ഇങ്ങനെയൊരു ലേഖനം എഴുതാൻ ആർദ്ര മാനസി എനിക്കനുവാദം നൽകി. അതോടൊപ്പം ഒരു നിബന്ധനയുണ്ടായിരുന്നു. ''ഞാൻ എന്ന വ്യക്തിയെക്കുറിച്ച് അധികം വിവരിക്കാതെ എനിക്ക് ചെയ്യാൻ സാധിച്ച ചെറിയ കാര്യങ്ങളെക്കുറിച്ചും ഇനി ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയും ആ പ്രവർത്തനങ്ങളിൽ പങ്ക് ചേരാനും സഹായ സഹകരണമേകുവാനും മറ്റുള്ളവരെ സ്വാഗതം ചെയ്യുന്ന തരത്തിലൊരു ലേഖനമായിരിക്കണം സാറെഴുതുന്നത്''
ആ നിബന്ധന പൂർണ്ണമായും ഉൾക്കൊള്ളാൻ ശ്രമിച്ചു കൊണ്ട് ആർദ്ര മാനസിയുടെ നന്മ പ്രവർത്തികളെയും ഇനി ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിവരിക്കാൻ ലഭിക്കുന്ന ഈ അസരം വളരെ ആദരവോടെ ഞാൻ ഏറ്റെടുക്കുന്നു.
ഇത് ഇന്ത്യയിൽ ജനിച്ചു വളർന്നു മാസങ്ങൾക്ക് മുൻപ് മാത്രം അമേരിക്കയിൽ എത്തി ചേർന്ന ഒരു മലയാളി യുവതിയുടെ വിജയ ചരിത്രമാണ്. ന്യൂയോർക്കിൽ മിലാനോ സ്കൂൾ ഓഫ് ഇന്റർനാഷണൽ അഫയേഴ്സ് മാനേജ്മെന്റ് ആൻഡ് അർബൻ പോളിസി എന്ന സ്ഥാപനത്തിൽ ഇന്റർനാഷണൽ അഫയേഴ്സിൽ ബിരുദാനന്തര ബിരുദ കോഴ്സിൽ പഠിക്കുന്ന ആർദ്ര മാനസി, ക്ലിന്റൻ ഗ്ലോബൽ ഇനിയേറ്റീവ് എന്ന സംഘടന അവരുടെ പ്രോഗ്രാമായ ക്ലിന്റൻ ഗ്ലോബൽ ഇനിഷ്യേറ്റീവ് യൂണിവേഴ്സിറ്റി കോൺഫറൻസിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്ത ആയിരം വിദ്യാർത്ഥികളിലൊരാളാണ്. ഈ വർഷം മയാമിയിൽ നടന്ന സിജിഐയു കോൺഫറൻസിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ആർദ്ര കരുതുന്നു.
ഈ കോൺഫറൻസിൽ പങ്കെടുക്കാത്തവരിൽ രാജ്യാടിസ്ഥാനത്തിൽ നിന്നുള്ളവരുണ്ടായിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ഹിലാരി ക്ലിന്റൺ, ചെൽസിയ ക്ലിന്റൻ എന്നിവരോടൊപ്പം നിരവധി പ്രശസ്ത വ്യക്തികൾ ഈ പ്രസ്ഥാനത്തെ നയിക്കുന്നു.
ലോകത്തിന്റെ ഏതെങ്കിലും കോണിൽ വിദ്യാഭ്യാസം പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, സമാധാനം, മനുഷ്യാവകാശങ്ങൾ, ദാരിദ്ര നിർമ്മാജനം, പൊതു ജനാരോഗ്യം എന്നീ മേഖലകളിലേതെങ്കിലും ക്രിയാത്മകമായ പുരോഗമന വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ വിദ്യാർത്ഥികൾക്കവസരം നൽകുകയാണ് സിജിഐയു പ്രോഗ്രാമിന്റെ ലക്ഷ്യം. അതിനായി ഓരോരുത്തരും ചെയ്യുന്ന പ്രോഗ്രാമുകൾ
സിജിഐയ്ക്ക് അച്ചു കൊടുക്കണം ആ ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഈ കോൺഫറൻസിൽ പങ്കെടുക്കുവാനവസരം ലഭിക്കുന്നതും അതിന്റെ ഫോളോ അപ്പ് ചെയ്യാൻ സാധിക്കുന്നതും.അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അവസരമൊരുക്കി കൊണ്ടുള്ള ഒരു പ്രോജക്ടാണ് ആർദ്ര മാനസി തയ്യാറാക്കി അയച്ചത്. 'സഹ്യാദ്രി വിമൻസ് ലൈഫ്സ് ആൻഡ് ലൈഫ്ഹുഡ്' ('Sahyadri Women's Empowered lives and livelihood'.(SWELL) എന്നാണ് പ്രോജക്ടിന്റെ പേര്. ഒരു ഹാന്റി ക്രാഫ്റ്റ് പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് യൂണിറ്റാണ് സ്ഥാപിക്കാൻ പോകുന്നത്. തുടക്കത്തിൽ ആദിവാസി സ്ത്രീകളെ പദ്ധതിയിലുൾപ്പെടുത്തും മുള കൊണ്ടുള്ള വസ്തുക്കൾ തയ്യാറാക്കി അത് മാർക്കറ്റിലെത്തിച്ച് അതിൽ നിന്നുള്ള വരുമാനം കൊണ്ട് സ്ത്രീ ശാക്തീകരണവും സാമൂഹ്യ വികസനവും എന്ന കാഴ്ചപ്പാടാണ് ആർദ്ര വിഭാവനം ചെയ്യുന്നത്.അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അവസരമൊരുക്കി കൊണ്ടുള്ള ഒരു പ്രോജക്ടാണ് ആർദ്ര മാനസി തയ്യാറാക്കി അയച്ചത്. 'സഹ്യാദ്രി വിമൻസ് ലൈഫ്സ് ആൻഡ് ലൈഫ്ഹുഡ്' ('Sahyadri Women's Empowered lives and livelihood'.(SWELL) എന്നാണ് പ്രോജക്ടിന്റെ പേര്. ഒരു ഹാന്റി ക്രാഫ്റ്റ് പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് യൂണിറ്റാണ് സ്ഥാപിക്കാൻ പോകുന്നത്. തുടക്കത്തിൽ അൻപത്(50) ആദിവാസി സ്ത്രീകളെ പദ്ധതിയിലുൾപ്പെടുത്തും. മുള കൊണ്ടുള്ള വസ്തുക്കൾ തയ്യാറാക്കി അത് മാർക്കറ്റിലെത്തിച്ച് അതിൽ നിന്നുള്ള വരുമാനം കൊണ്ട് സ്ത്രീ ശാക്തീകരണവും സാമൂഹ്യ വികസനവും എന്ന കാഴ്ചപ്പാടാണ് ആർദ്ര വിഭാവനം ചെയ്യുന്നത്.
മദ്രാസ് ഐഐറ്റിയിലെ അഞ്ച് വർഷ ഇൻഗ്രേറ്റഡ് ബിരുദാനന്ദര ബിരുദ പഠനത്തിനിടയിൽ മൂന്ന് മാസം അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടയിലാണ് ആദിവാസി സ്ത്രീകളുമായി അടുത്തിടപഴകാനും അവരെക്കുറിച്ച് മനസ്സിലാക്കാനും ആർദ്ര മാനസിക്ക് അവസരം ലഭിച്ചത്. അന്ന് മുതലേ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആർദ്ര ആഗ്രഹിച്ചിരുന്നു. ഇന്നിപ്പോൾ ആ അവസരം ലഭിക്കുന്നതിൽ ഏറെ സന്തുഷ്ടയാണ് ആർദ്ര മാനസി.
തിരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ അണ്ടർ ഗ്രാജ്യേറ്റ് കോഴ്സ് ചെയ്യുന്നവരിൽ ഭൂരി ഭാഗത്തിനും സിജിഐ തന്നെ കുറെ ഫണ്ട് നൽകും. മാസ്റ്റർ ബിരുദം ചെയ്യുന്നവർ സ്വയം ഫണ്ട് ശേഖരണം നടത്തി വേണം അവരുടെ പ്രോജക്ടുകൾ ആരംഭിക്കേണ്ടത്.
ഈ പ്രോജക്ട് നിങ്ങളുടെയൊക്കെ പങ്കാളിത്തമുള്ള ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാനാണ് ആർദ്ര മാനസി ആഗ്രഹിക്കുന്നത്. അതിനായി നിങ്ങളുടെ സഹായ സഹകരണങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യന്നു. വ്യക്തിപരമായും സംഘടകൾ വഴിയായും ഈ മുന്നേറ്റത്തിൽ അണി ചേരാം.
അധികം താമസിയാതെ ഈ പ്രസ്ഥാനത്തിന്റെ വെബ്സൈറ്റ് നിലവിൽ വരും. ഈ ലേഖനത്തിന്റെ അവസാനം നൽകിയിരിക്കുന്ന ഈ മെയിൽ ഐഡിയയിലൂടെ ആർദ്ര മാനസിയെ നിങ്ങൾക്ക് സഹായിക്കാൻ സാധിക്കും.
ഇനി ആർദ്ര മാനസിയെക്കുറിച്ച് വ്യക്തിപരമായി ചില കാര്യങ്ങൾ വിവരിക്കാൻ ആഗ്രഹിക്കുന്നു. ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലായിരുന്നു ജനനം. പ്രശസ്ത സിനിമ നിരൂപകനും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിൽ ജൂറി അംഗവുമായി പ്രൊഫ (റിട്ട) മധു ഇറവങ്കരയുടെയും അദ്ധ്യാപികയായ ഉഷയുടെയും പുത്രിയാണ് ആർദ്ര മാനസി ആർദ്ര മാനസിയുടെ സഹോദരനും ചേച്ചിയുടെ പാത പിന്തുടർന്ന് മദ്രാസ് ഐഐടിസിയിൽ ഇതേ കോഴ്സിന് ചേർന്ന് പഠിക്കുന്നു. അനന്തു മാധവ് എന്നാണ് അനുജന്റെ പേര്.
ഭർത്താവ് കീർത്തിക് ശശിധരനോടൊപ്പം ന്യൂയോർക്കിലാണിപ്പോൾ ആർദ്ര മാനസി താമസിക്കുന്നത്. ഏഴ് വർഷം നൃത്തം അഭ്യസിച്ചിട്ടുള്ള ആർദ്ര മാനസി നല്ലൊരു എഴുത്തുകാരി കൂടിയാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി കവിത സമാഹരാങ്ങൾ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപോലെ ഒരു ലേഖനമെഴുതാനുള്ള കാര്യങ്ങൾ കീർത്തിക്കിന്റെ ജീവിതത്തിനുള്ളതിനാൽ അധികം എഴുതുന്നില്ല.
കീർത്തിക്കും വളരെ നല്ലൊരു എഴുത്തുകാരനാണെന്ന് മാത്രം സൂചിപ്പിക്കട്ടെ.
മാവേലിക്കര ബിഷപ്പ് മൂർ വിദ്യാ പീഠത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഐസിഎസ്സി, ഐഎസ്സി സിലബസുകളിൽ മാനവിക വിഷയങ്ങളിലേക്ക് തിരഞ്ഞത്. അഖിലേന്ത്യ തലത്തിലുള്ള മത്സര പരീക്ഷയിലൂടെയാണ് മദ്രാസ് ഐഐടി നടത്തുന്ന ഈ പ്രത്യേക ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിൽ അഡ്മിഷൻ കരസ്ഥമാക്കിയത്. ഈ പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിൽ വെറും മുപ്പത് സീറ്റുകളിൽ ഒന്നിലാണ് ആർദ്ര മാനസി പ്രവേശനം നേടിയത്.
നിരവധി നന്മകൾ ആർദ്ര മാനിസിയെ തേടിയെത്തട്ടെയെന്നും ലോകത്തിന് ധാരാളം സംഭാവനകൾ നൽകാൻ ആർദ്ര മാനസിക്ക് സാധിക്കട്ടെയെന് ആശംസകളോടെയും പ്രാർത്ഥനയോടെയും ആർദ്ര മാനസിയെ പരിചയപ്പെടുത്താൻ ലഭിച്ച ഈ അവസരത്തിന് നന്ദി പറയുന്നു.
ആർദ്ര മാനസിയുടെ ഇമെയിൽ [email protected]
Stories you may Like
- സിദ്ദീഖിന്റെ മൃതദേഹം ഉപേക്ഷിക്കാൻ അട്ടപ്പാടി തിരഞ്ഞെടുത്തത് ഷിബിലി
- ഭൂരഹിത ആദിവാസി പദ്ധതിയുടെ പേരിൽ വൻ അഴിമതി
- ആറളം ഫാമിൽ നിന്നും ആദിവാസികളെ ആട്ടിയോടിച്ചു പാർട്ടി ഗ്രാമമാക്കുന്നു
- കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ കാർ ചെറുതുരുത്തിയിൽ കണ്ടെത്തി
- ജോലിയിൽ തുടരാൻ കെ വിദ്യ വ്യാജരേഖയുമായി കഴിഞ്ഞമാസവും കരിന്തളം കോളജിലെത്തി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്