നവജാത ശിശുവിനെ ദിയാ സന അഞ്ച് ലക്ഷം രൂപയ്ക്ക് കച്ചവടം നടത്താൻ ശ്രമിച്ചു എന്ന് തുറന്നു പറഞ്ഞ യുവാവിനെതിരെ ജ്യാമില്ലാ വകുപ്പിൽ കേസെടുത്ത് പൊലീസ്; യൂ ട്യൂബറെ ആക്രമിച്ച കേസിൽ ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ അതേ പൊലീസ് വിനോക്കെതിരെ കേസെടുത്തത് ഒളിവിൽ കഴിയുന്ന പ്രതിയുടെ പരാതി ഗൗരവമായി സ്വീകരിച്ച്; കുട്ടിയുടെ അമ്മയടക്കമുള്ളവർ തെളിവ് നൽകിയിട്ടും നടപടി എടുക്കാതെ പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നവജാത ശിശുവിനെ വിൽക്കാൻ ആക്ടിവിസ്റ്റ് ദിയാസന ശ്രമിച്ചതായി ആരോപണം ഉന്നയിച്ച് വിനോ ബാസ്റ്റിൻ എന്ന യുവാവ് ഫെയ്സ് ബുക്ക് വഴി നടത്തിയ പ്രസ്താവന ശരി വച്ച് കുഞ്ഞിന്റെ അമ്മ രംഗത്തു വന്നിരുന്നു. എന്നാൽ ഇതൊന്നും പൊലീസിന് പ്രശ്നമല്ല. വാദിയെ പ്രതിയാക്കുകയാണ് പൊലീസ്. അതും ഒളിവിലാണെന്ന് പൊലീസ് പറയുന്ന പ്രതിയുടെ പരാതിയിൽ. അങ്ങനെ ദിയാ സനയ്ക്ക് വേണ്ടി പുതിയ നിയമ ക്രമം സൃഷ്ടിക്കുകയാണ് കേരളാ പൊലീസ്. ദിയാ സനയ്ക്ക് കേരളാ പൊലീസിലുള്ള സ്വാധീനത്തിന് തെളിവായി മാറുകയാണ് 'സസ്പെൻഷനിലായിരുന്ന' ഒരു നഴ്സിന്റെ ഒത്താശയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ വിൽക്കാൻ ശ്രമം നടന്നതായിട്ടായിരുന്നു വെളിപ്പെടുത്തലിൽ വാദിക്കെതിരായ കേസെടുക്കൽ.
വിജയ് പി നായരെ താമസ സ്ഥലത്ത് എത്തി ആക്രമിച്ച കേസിലെ പ്രതിയാണ് ദിയാ സന. കഴിഞ്ഞ ആഴ്ച ദിയാ സനയുടേയും ഭാഗ്യലക്ഷ്മിയുടേയും ജാമ്യാപേക്ഷ തിരുവനന്തപുരം കോടതി തള്ളി. ജാമ്യഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തിരുവനന്തപുരത്തെ കോടതിയിൽ ഭാഗ്യലക്ഷ്മിയും ദിയാ സനയും ഒളിവിലാണെന്നായിരുന്നു കേരളാ പൊലീസിന്റെ വാദം. ഒളിവിലിരുന്ന് ദിയാ സന അയച്ച പരാതിയിൽ പൊലീസ് കേസെടുക്കുകയാണ്. അങ്ങനെ നീതി നിർവ്വഹണത്തിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് പൊലീസ്. കുട്ടിയെ വിൽക്കാനുള്ള ദിയാ സനയുടെ ഇടപെടൽ ചർച്ചയാക്കിയത് വിനോ ബാസ്റ്റിനായിരുന്നു. ഫെയ്സ് ബുക്കിൽ അദ്ദേഹം ഇട്ട വീഡിയോകളാണ് സത്യം പുറംലോകത്ത് എത്തിച്ചത്. കുഞ്ഞിനെ വിൽക്കാൻ ഇടനില നിന്നവർക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് സമഗ്ര പരാതിയും വിനോ ബാസ്റ്റിൻ നൽകി. എന്നാൽ കുട്ടിയെ വിൽക്കുകയെന്ന കൊടും ക്രിമിനൽ നടപടി പൊലീസിന് കാര്യമല്ല. ഇത് പുറത്തു പറഞ്ഞ ആൾക്കെതിരെ പരാതി കിട്ടുമ്പോൾ തന്നെ കേസെടുക്കുകയാണ് പൊലീസ്.
തിരുവനന്തപുരത്തെ സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. അയച്ചു കിട്ടിയ പരാതിയിലാണ് കേസെന്ന് എഫ് ഐ ആർ പറയുന്നു. ബിനോ ബാസ്റ്റിന്റെ ഇടപെടുലകൾ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി പിന്തുടർന്ന് ശല്യം ചെയ്യുന്നതാണെന്നാണ് പരാതിയിലുള്ളതെന്നും എഫ് ഐ ആർ പറയുന്നു. കാമജന്യ അശ്ലീല പരാമർശം ജനിപ്പിക്കത്തക വിധത്തിലുള്ള വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അപമാനിച്ചുവെന്നാണ് ആരോപണം. ക്രം നമ്പർ 69/2020 എന്ന നമ്പറിലാണ് കേസ്. ഐപിസിയിലെ 506, 354 ഡി, 354 എ എന്നീ വകുപ്പുകൾക്കൊപ്പം ഐടി ആക്ടിലെ 67 വകുപ്പും ചുമത്തുന്നു. കെപി ആക്ടിലെ സെക്ഷനും എഫ് ഐ ആറിലുണ്ട്. അതായത് കുട്ടി കച്ചവടത്തിൽ പരാതി പറഞ്ഞ വ്യക്തിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയാണ് പൊലീസ്.
നവജാത ശിശുവിനെ ദിയാ സന അഞ്ച് ലക്ഷം രൂപയ്ക്ക് കച്ചവടം നടത്താൻ ശ്രമിച്ചു എന്ന് തുറന്നു പറഞ്ഞ യുവാവിനെതിരെയാണ് ജ്യാമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തത് എന്നതാണ് വസ്തുത. യൂ ട്ഊബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയപ്പോൾ ഒളിവിലായതു കൊണ്ട് ദിയാ സനയെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് നിലപാട് നൽകിയ അതേ പൊലീസ് തന്നെയാണ് വിനോയ്ക്കെതിരെ ഒളിവിൽ കഴിയുന്ന പ്രതിയുടെ പരാതി ഗൗരവമായി സ്വീകരിച്ച് നടപടികൾ എടുത്തത്. കുട്ടിയുടെ അമ്മയടക്കമുള്ളവർ തെളിവ് നൽകിയിട്ടും കുട്ടിക്കച്ചവടത്തിനെതിരെ നടപടി എടുക്കാതെ പൊലീസിന്റെ നാടകീയ നീക്കം ഏവരേയും അത്ഭുതപ്പെടുത്തുന്നു. വിജയ് പി നായരെ ആക്രമിച്ചവർക്ക് പൊലീസിലുള്ള സ്വാധീനത്തിന് തെളിവാണ് ഇതെന്നും വിലയിരുത്തുന്നു.
ദിയാ സനയുടെ നേതൃത്വത്തിൽ 'സസ്പെൻഷനിലായിരുന്ന' ഒരു നഴ്സിന്റെ ഒത്താശയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ വിൽക്കാൻ ശ്രമം നടന്നതായിട്ടായിരുന്നു ബിനോ ബാസ്റ്റിന്റെ വെളിപ്പെടുത്തൽ. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ അമ്മ സംഭവം സത്യമാണെന്നു സമ്മതിച്ചത്. താനറിയാതെയാണ് കുഞ്ഞിനെ വിൽക്കാൻ നീക്കമുണ്ടായത്. കുഞ്ഞിന്റെ പിതാവുമായി ചേർന്നാണ് വിൽക്കാൻ ശ്രമം നടത്തിയതെന്നാണ് അവർ മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കുഞ്ഞിനെ തന്റെ പക്കൽ നിന്നും കടത്തിക്കൊണ്ടു പോയതിനായിരുന്നു ആദ്യം പരാതി നൽകിയത്. എന്നാൽ പൊലീസ് അന്വേഷിക്കാൻ വലിയ താൽപര്യം കാണിച്ചില്ല.
പിന്നീട് നിരന്തരമായി പൊലീസിനെ സമീപിച്ചതിന് ശേഷം കുട്ടിയുള്ള സ്ഥലം അറിയിച്ച് തിരികെ വീണ്ടെടുക്കുകയായിരുന്നു. പിന്നീട് കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഇപ്പോൾ അതിനുള്ള സാഹചര്യമില്ലെന്നും മാധ്യമങ്ങൾക്കു മുന്നിൽ വരാൻ താൽപര്യമില്ലെന്നും കുഞ്ഞിന്റെ അമ്മയായ യുവതി മറുനാടനോട് പറഞ്ഞിരുന്നു. ട്രാൻസ്ജൻഡർ ദമ്പതികൾക്കാണ് കുഞ്ഞിനെ കൈമാറാൻ ശ്രമമുണ്ടായതെന്നും ചില സുഹൃത്തുക്കൾ ഇടപെട്ട് കൈമാറ്റം തടയുകയായിരുന്നു എന്നും യുവതി പറയുന്നു. കൊച്ചിയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിനി മാഹി സ്വദേശിയായ യുവാവിനൊപ്പം ലിവിങ് ടുഗദറിനിടെയാണ് ഗർഭിണിയായത്. ഗർഭം ഇല്ലാതാക്കാൻ യുവാവ് നിർബന്ധിച്ചെങ്കിലും തയാറാകാതെ വന്നതോടെ ഇരുവരും അകന്നു.
ഏഴാം മാസത്തിൽ പോലും ഗർഭം ഇല്ലാതാക്കാൻ ശ്രമം നടന്നതായും യുവതി പറയുന്നു. ഏതാനും സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് പ്രസവകാലത്ത് യുവതിക്കു വേണ്ട ചികിത്സ ഏർപ്പാടാക്കി നൽകിയത്. കുഞ്ഞ് ജനിച്ച് ആഴ്ചകൾക്കകം യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ഒരു കിലോയിലേറെ ഹാഷിഷ് കടത്താൻ ശ്രമിച്ച കേസിൽ ജയിലിലായി. പലരിൽ നിന്ന് പണം കടം വാങ്ങിയും മറ്റും യുവാവിനെ ജയിലിൽ നിന്ന് ജാമ്യത്തിലിറക്കിയെങ്കിലും പിന്നീട് ബന്ധം തുടർന്നു കൊണ്ടു പോകാൻ കഴിഞ്ഞില്ല. കുഞ്ഞിനെ നോക്കേണ്ടി വരുന്ന സാഹചര്യവും നിയമപ്രശ്നങ്ങൾക്കുമുള്ള സാധ്യതയും മുന്നിൽ കണ്ട് കുഞ്ഞിനെ ഒഴിവാക്കുന്നതിനായി ട്രാൻസ്ജൻഡർ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറാനായിരുന്നു കുഞ്ഞിന്റെ പിതാവ് നീക്കം നടത്തിയതെന്നാണ് യുവതി പറയുന്നത്.
ഈ ദമ്പതികൾ യുവതിയേയും കുഞ്ഞിനെയും കൂടി നോക്കുമെന്നായിരുന്നു ധാരണയെന്നും യുവതി പറഞ്ഞു. ''ഇവരോടൊപ്പം നിന്ന് ജോലിക്കു പോകുകയും ഒപ്പം കുഞ്ഞിന്റെ കാര്യങ്ങൾ കൂടി നോക്കാമെന്നുമാണ് കരുതിയത്. എന്നാൽ സാവധാനം കുഞ്ഞിനെ അവർക്കു നൽകണം എന്ന മട്ടിൽ സംസാരിച്ചപ്പോൾ സാധിക്കില്ലെന്നു പറഞ്ഞു. പണം നൽകി കുഞ്ഞിനെ കൈക്കലാക്കാനായിരുന്നു നീക്കമെന്ന് ലേബർ റൂമിൽ കിടക്കുമ്പോഴാണ് അറിയുന്നത് എന്നും യുവതി പറയുന്നു. ലേബർ റൂമിൽ കുഞ്ഞിനെ കൈമാറുന്നതു സമ്മതിപ്പിക്കാൻ ആശുപത്രിയിൽ നഴ്സായിരുന്ന ഒരു യുവതിയെയാണ് ഇടനിലക്കാരിയാക്കിയത്. താൽക്കാലിക ജീവനക്കാരിയായിരുന്ന ഇവർ മറ്റൊരു ക്രമക്കേടിന് സസ്പെൻഷനിലായിരുന്നു. ലീവിലാണെന്നാണ് പറഞ്ഞത്. ഇവരെ വൈകാതെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായും പിന്നീടറിഞ്ഞു. ഈ വിഷയത്തിൽ കുഞ്ഞിനെ വിൽക്കാൻ ഇടനില നിന്നവർക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് സമഗ്ര പരാതി വിനോ ബാസ്റ്റിൻ നൽകി. ഈ പരാതിയിൽ പൊലീസ് കേസെടുത്തില്ല. എന്നാൽ വിനോ ബാസ്റ്റിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കുകയും ചെയ്തു.
അവിചാരിതമായി ഗർഭിണിയായ ഒരു യുവതിയുടെ കുഞ്ഞിനെ പ്രസവം നടന്ന ഉടൻ 5ലക്ഷം രൂപയക്ക് വില്ക്കാൻ ദിയ സന നീക്കം നടത്തിയ റിപ്പോർട്ട് പുറത്തുവിട്ട് വിനോ ബാസ്റ്റിൻ എന്ന യുവാവ് രംഗത്തെത്തിയിരുന്നു. യുവാവിന്റെ ഈ ആരോപണങ്ങളെ ശരിവെച്ച് ഇപ്പോൾ കുഞ്ഞിന്റെ അമ്മതന്നെ രം?ഗത്തെത്തി. കുട്ടിയുടെ പിതാവ് മയക്ക് മരുന്ന് കേസിൽ പ്രതിയാണ്. യുവതിയും ഇയാളും പാർടണർ മാരെ പോലെ ആയിരുന്നു.പ്ളാൻ ചെയ്തുള്ള ഗർഭം ധരിക്കൽ ആയിരുന്നില്ല.തുടർന്ന് യുവതി അറിയാതെ പ്രസവിച്ച ഉടനെ കുഞ്ഞിനെ കച്ചവടം ചെയ്തു.കൈമാറുന്നവരിൽ നിന്നും 5ലക്ഷം രൂപയായിരുന്നു വിലയായി പറഞ്ഞത്.കുഞ്ഞിന്റെ പിതാവിനു 3ലക്ഷം രൂപയും 2ലക്ഷം രൂപ ദിയ സനയുടെ കമ്മീഷനും ആയിരുന്നു എന്നാണ് പുറത്തുവരുന്ന ഗുരുതര ആരോപണം. എന്നാൽ പൊലീസ് കേസെടുത്തത് വിനോ ബാസ്റ്റിൻ എതിരേയും എന്നതാണ് വസ്തുത.
കഴിഞ്ഞ ദിവസം ദിയാ സനയ്ക്കെതിരെ വിനോ ബാസ്റ്റിൻ വിശദ പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ പൊലീസ് എന്ത് നടപടി എടുക്കുമെന്നതാണ് ഇനി അറിയാനുള്ളത്. വിനോ ബാസ്റ്റിൻ പരാതി നൽകുമെന്ന് മനസ്സിലാക്കി അതിന് മുമ്പ പൊലീസിന് പരാതി കൊടുക്കുകയായിരുന്നു ദിയാ സന. മാർച്ച് മാസം അവസാന ആഴ്ച ഞങ്ങളുടെ സുഹൃത്തായ അജു ജോസഫ് phone - +91 99723 91111 എന്ന ആളുടെ എറണാകുളം ഇടപ്പള്ളിയിലുള്ള വീട്ടിൽ വെച്ച് ---- എന്റെ ഭാര്യയായ ജോമോൾ ജോസഫിന്റേയും phone +91 95392 57104, അജുവിന്റേയും സാന്നിദ്ധ്യത്തിൽ ദിയ സന, '..... പ്രസവിച്ച് കഴിഞ്ഞാൽ ആ കുഞ്ഞിനെ മറ്റാർക്കെങ്കിലും വക്കീൽ മുഖാന്തിരം എഗ്രിമെന്റ് വെച്ച് കൈമാറാം' എന്ന് നിർദ്ദേശം വെച്ചിരുന്നു. '
ഇത് നിയമപരമായി തെറ്റാണ് എന്നും ക്രിമിനൽ കുറ്റമാണ് എന്നും പറഞ്ഞ് രാജ്യത്ത് നിലനിൽക്കുന്ന ദത്തെടുക്കൽ നിയമത്തെ കുറിച്ചും, അമ്മക്ക് കുഞ്ഞിനെ വളർത്താനാകാത്ത സാഹചര്യമാണ് എങ്കിൽ തന്റെ കുഞ്ഞിന് ഏതൊക്കെ രീതിയിൽ സ്റ്റേറ്റിന് സറണ്ടർ ചെയ്യാനാകും എന്നും ആ സദസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ചർച്ചക്കിടയിലും --- തന്റെ കുഞ്ഞിനെ ആർക്കും വിട്ടുകൊടുക്കാനോ കൈമാറാനോ താൽപര്യമില്ല എന്നും ഉറപ്പിച്ച് പറയുകയും ചെയ്തിരുന്നു. എന്ന് ദിയാ സനയ്ക്കെതിരെ ഡിജിപിക്ക് നൽകിയ പരായിയിൽ വിനോ ബാസ്റ്റിൻ വിശദീകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്