പാണക്കാട് തങ്ങളുടെ തീരുമാനം അട്ടിമറിക്കാൻ കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ട് രംഗത്ത്; യുവാക്കൾക്ക് കൂടുതൽ പരിഗണനയെന്ന ലീഗ് ഫോർമുല ചവറ്റ് കൊട്ടയിലേക്ക്; മുസ്ലിംലീഗ് നേതൃത്വത്തിന്റെ തീരുമാനം അണികൾ കൈയടിച്ചതോടെ ചില നേതാക്കൾക്ക് മനംപിരട്ടൽ; അവസാന തീരുമാനം പാണക്കാട് തങ്ങളുടേതോടെ കുഞ്ഞാലിക്കുട്ടിയുടേതോ?
മറുനാടൻ ഡെസ്ക്
മലപ്പുറം:വിപ്ലവ പാർട്ടികൾ പോലും എടുക്കാത്ത സുപ്രധാന തീരുമാനം കൈക്കൊണ്ട ലീഗ് നേത്യത്വത്തിന്റെ തീരുമാനം അട്ടിമറിക്കാൻ ഗുഢനീക്കം.പാണക്കാട് ഹൈദറലി തങ്ങളുടെ നേത്യത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിലാണ് സുപ്രധാന തീരുമാനം പാർട്ടി എടുത്തത്.മൂന്ന് ടേംമിൽ കൂടുതൽ മൽസരിച്ച് ജയിച്ചവർ മാറി നിൽക്കണമെന്ന ചരിത്രപരമായ തീരുമാനമെടുത്താണ് രാഷ്ടീയ കേരളത്തെ ഞെട്ടിച്ചത്.തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന തീരുമാനങ്ങളും മുദ്രാവാക്യങ്ങളും പലപ്പോഴും എടുക്കാറുള്ളത് ഇടതുപക്ഷമാണ്.എന്നാൽ ഇത്തവണ ലീഗിന്റെ ഈയൊരു തീരുമാനമാണ് ഏറെ ചർച്ചചെയ്യപ്പെടുന്നത്. എന്നാൽ ആ തീരുമാനം അണിയറയിൽ അട്ടിമറിക്കാൻ ശ്രമം നടത്തുന്നുവെന്നാണ് ലീഗിൽ നിന്നും ലഭിക്കുന്ന പുതിയ വർത്തമാനം.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകാൻ ലീഗ സംസ്ഥാന നേത്യത്വത്തിന്റെ ആദ്യ തീരുമാനം.മൂന്ന് തവണ മൽസരിച്ച് ജയിച്ച ജനപ്രതിനിധികൾ മാറി നിൽക്കണമെന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ നേത്യത്വത്തിൽ നേരത്തെ നടന്ന സംസ്ഥാന നേത്യ യോഗം തീരുമാനിച്ചു.
നേത്യത്വത്തിന്റെ തീരുമാനത്തിൽ വൻ അനുകൂല പ്രതികരണമാണ് ലീഗണികളിൽ നിന്നും ലഭിച്ചത്.ത്രിതല പഞ്ചായത്തുകളിൽ മൽസരിച്ച് വിവിധ സ്ഥാനങ്ങളോടെ 20 വർഷം വരെ പിന്നിട്ട പലരും വീണ്ടുമൊരു ഊഴത്തിനായി കാത്തു നിൽക്കുന്നതിനിടയിലാണ് ശക്തമായ നിലപാടുമായി സംസ്ഥാന നേത്യത്വം രംഗത്തെത്തിയത്.രണ്ട് വർഷം മുമ്പ് തന്നെ ലീഗ് നേത്യത്വത്തിൽ ഇത്തരത്തിൽ ചർച്ച ആരംഭിച്ചിരുന്നു.എന്നാൽ ഇത്രയും ശക്തമായ തീരുമാനമായി ഇക്കാര്യം പുറത്ത് വരുമെന്ന് പലരും കരുതിയിരുന്നില്ല.
ഇളവ് പ്രതീക്ഷിച്ച് ആരും പാണക്കാട്ടേക്ക് വരേണ്ടതില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് സോഷ്യൽ മീഡിയ വഴി പ്രവർത്തകരോടും പ്രാദേശിക നേതാക്കളെയും ഉണർത്തിയിരുന്നു.പാണക്കാട് കുടുംബത്തിന് ശല്യമുണ്ടാക്കരുതെന്നായിരുന്നു മജിദ് സാഹിബ് പറഞ്ഞതിന്റെ പൊരുൾ.എന്നാൽ ഇപ്പോൾ ലീഗ് കേന്ദ്രങ്ങളിൽ നിന്നും പുറത്ത് വരുന്ന വാർത്തകളാണ് പാണക്കാട് കുടുംബത്തിൽ നിന്നും ശക്തമായ അത്യപ്തി ഉയരുന്നത്.
ഇളവ് പ്രതീക്ഷിക്കുന്നവരെ പാണക്കാട് തങ്ങളുടെ അടുത്തേക്ക് അയക്കുന്ന പ്രവർത്തനത്തിന് പിന്നിൽ പി.കെ.കുഞ്ഞാലിക്കുട്ടി തന്നെയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നത്.പാണക്കാട് തങ്ങളുടെ അടുത്തേക്ക് നിരന്തരം പ്രാദേശിക നേതാക്കളെയും ജില്ലാ കമ്മിറ്റി ഭാരവാഹികളെയും അയച്ച് കൊണ്ട് തീരുമാനം മാറ്റിക്കുക എന്ന തന്ത്രമാണ് ഈയൊരു നീക്കത്തിന് പിന്നിൽ.ശക്തമായ തീരുമാനം പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നും വരുന്നത് ഭാവിയിൽ തനിക്കും ക്ഷീണം ചെയ്യുമെന്നും അതിനാൽ തങ്ങൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി എടുത്ത തീരുമാനം മാറ്റണമെന്നാണ് കുഞ്ഞാലിക്കുടി അടുത്ത കേന്ദ്രങ്ങളോട് പറഞ്ഞത്.
സാധാരണ ലീഗിന്റെ തീരുമാനത്തിൽ ചില ഇളവുകൾ നൽകാറുണ്ടെങ്കിലും ഇപ്രാവിശ്യം ഇളവുകൾ ഒന്നും നൽകേണ്ടതില്ലെന്നാണ് നേത്യത്വത്തിന്റെ പൊതു തീരുമാനം.30 ശതമാനത്തിന് മുകളിൽ യുവതീ യുവാക്കളായ പുതുമുഖങ്ങൾ മൽസര രംഗത്ത് വരുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ.വരും നാളുകളിൽ ഇത് പാർട്ടിക്ക് കൂടുതൽ ഊർജ്ജം നൽകുമെന്നും നേത്യത്വം നേരത്തെ വിലയിരുത്തുന്നു.
25 ശതമാനം നേരത്തെയുള്ളവരും 75 ശതമാനം പുതുമുഖങ്ങളും വരട്ടെ എന്ന രീതിയാണ് കുഞ്ഞാലിക്കുട്ടി ഇപ്പോൾ മുമ്പോട്ട് വെക്കുന്നത്.ഇത് ഫലത്തിൽ നേരത്തെ പാണക്കാട് തങ്ങൾ സ്വീകരിച്ച നിലപാടിന് കടക വിരുദ്ധമാണ്.ഈയൊരു ആശയം കൊണ്ട് വന്ന് പാണക്കാട് തങ്ങൾ സ്വീകരിച്ച നിലപാടിനെ അട്ടിമറിക്കുന്നതിലൂടെ തനിക്ക് പാർട്ടിലെ സ്വീധീനം ഒന്ന് കൂടി ഉയർത്താമെന്നാണ് കുഞ്ഞാലിക്കുട്ടി കരുതുന്നത്.കുഞ്ഞാലിക്കുട്ടിയുടെ സമീപനത്തിനെതിരെ യൂത്ത്ലീഗ്,വനിതാ ലീഗ് എന്നിവിടങ്ങളിൽ നിന്നും പാർട്ടിയിലെ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ശക്തമായ എതിർപ്പുയരുന്നുണ്ട്.
ലീഗിലെ പ്രധാനപ്പെട്ട ചിലരോട് പാണക്കാട് തങ്ങളുടെ തീരുമാനം മാറ്റിക്കുമെന്ന തരത്തിൽ കുഞ്ഞാലിക്കുട്ടി സംസാരിച്ചതായുള്ള വിവരം പുറത്ത് വന്നിട്ടുണ്ട്.എന്നാൽ പാണക്കാട് ഹൈദറലി തങ്ങൾ സ്വീകരിച്ച നിലപാട് കർശനമായി നടപ്പിലാക്കണമെന്ന നിർദേശമാണ് മലപ്പുറം ജില്ലാ കമ്മിറ്റിക്കുള്ളത്.വയനാട്,കോഴിക്കോട്,മലപ്പുറം ജില്ലകളിൽ നിന്നുള്ള ചില നേതാക്കന്മാരാണ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ കൂടിയത്.
കുഞ്ഞാലിക്കുട്ടിയെ സ്ഥാനത്തും ആസ്ഥാനത്തും പിന്തുണച്ച നേതാക്കന്മാരുടെ ശക്തമായ സമ്മർദം മൂലമാണ് പാണക്കാട് തങ്ങന്മാരുടെ അടുത്തേക്ക് നേതാക്കളെ അയക്കാൻ കുഞ്ഞാലിക്കുട്ടി തന്നെ പുതിയ പദ്ധതി തയ്യാറാക്കിയത്.എന്നാൽ ഈ പ്രാവിശ്യം ഈ തീരുമാനം നടപ്പിലാക്കണമെന്ന പൊതു വികാരമാണ് ഭൂരിപക്ഷം ലീഗ് നേതാക്കൾക്കുമുള്ളത്.എന്നാൽ പരസ്യമായി പറയുന്നില്ലെന്ന് മാത്രം.തീരുമാനം വൈകുന്നത് പ്രാദേശിക തലത്തിൽ കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ തീരുമാനം എടുത്തത് നടപ്പിലാക്കണോ അതോ തിരുത്തൽ വുത്തണണോ എന്നതാണ് ഇപ്പോൾ ചൂടേറിയ ചർച്ച.ഇതിൽ അന്തിമ വിജയം പാണക്കാട് തങ്ങൾക്കോ കുഞ്ഞാലിക്കുട്ടിക്കോ എന്നതാണ് ലീഗ് നേത്യത്വം ഉറ്റ്നോക്കുന്നത്.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- മുഈൻ അലി തങ്ങൾ കേസ് പിൻവലിക്കുമോ?
- ഹമീദ് മാസ്റ്ററുടെ കേരളാ ബാങ്ക് നിയമനം മുസ്ലിംലീഗ് വീണ്ടും ചർച്ച ചെയ്യും
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'തങ്ങളെ, ഈ പോക്കാണെങ്കിൽ ഇനി വീൽചെയറിൽ പോകേണ്ടിവരും'
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍