ആൻ ഫ്രാങ്ക്: യാതനകളുടെ സുഹൃത്ത്, പ്രത്യാശയുടെ പൊൻവെളിച്ചം: ഡോ. സിന്ധു ജോയി എഴുതുന്നു
കഴിഞ്ഞ ദിവസം യാത്രയ്ക്കിടെ ഒരു ബുക്ക് സ്റ്റാളിൽ കയറിയപ്പോഴാണ് ''ഡയറി ഓഫ് ആൻ ഫ്രാങ്ക്'' എന്ന പുസ്തകം കണ്ണിൽപ്പെട്ടത്. മുൻപ് വായിച്ചിട്ടുണ്ടെങ്കിലും ഓർമ്മ പുതുക്കാൻ വീണ്ടും വായിക്കാനായി ആ പുസ്തകം വാങ്ങി.
രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തെ യാതനകളും, കെടുതികളും, ഒരു കൊച്ചു കുട്ടിയുടെ എഴുത്തിലൂടെ വായിക്കുമ്പോൾ ആ മഹായുദ്ധത്തിന്റെ നാളുകളിലൂടെ കടന്നുപോകുന്നതായി തോന്നി. ദുരിതപൂർണ്ണമായ നാളുകളെ ഓർമ്മപ്പെടുത്തുന്ന ഒരു കുട്ടിയുടെ ശബ്ദം അവിടെ കാണാനിടയായി.
ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ 1929 ജൂൺ 12 ന് ഓട്ടോ ഫ്രാങ്കിന്റേയും എഡിത്ത് ഫ്രാങ്കിന്റേയും മകളായി ആൻഫ്രാങ്ക് ജനിച്ചു. 1933 ന് ജർമ്മനിയിൽ നാസി പാർട്ടി ശക്തിപ്പെടുകയും യഹൂദ വിദ്വേഷം വ്യാപകമാവുകയും ചെയ്തതോടെ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഓട്ടോ ഫ്രാങ്കിന് ജോലി നഷ്ടപ്പെട്ടു. പിന്നീട് കുടുംബത്തോടൊപ്പം നെതർലാൻഡിലെത്തി (ഹോളണ്ട്) ജാം നിർമ്മാണ കമ്പനി ആരംഭിച്ചു.
ആനും സഹോദരി മാർഗരറ്റും 1940-ൽ വിദ്യാഭ്യാസം ആരംഭിച്ചു. ജർമ്മൻ പട്ടാളം നെതർലണ്ടിലെത്തുന്നതുവരെ അവർ അവിടെ സന്തോഷത്തോടെ ജീവിച്ചു. എന്നാൽ നെതർലണ്ടിലെ ജർമ്മൻ ഭരണകൂടം വ്യാപാരത്തിലേർപ്പെട്ടിരുന്ന യഹൂദന്മാർക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് ആനും സഹോദരിയും യഹൂദന്മാർ മാത്രം പഠിക്കുന്ന സ്കൂളിലേക്ക് മാറേണ്ടിവന്നു. പിന്നീട് ജർമ്മൻ പട്ടാളം യഹൂദന്മാരെ വീടുകളിൽ നിന്ന് പിടിച്ചുകൊണ്ടുപോയി കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഗ്യാസ് ചേമ്പറുകളിൽ നിഷ്കരുണം കൊല ചെയ്തുതുടങ്ങി. ഇതിനെ തുടർന്ന് ആൻ ഫ്രാങ്കും കുടുംബവും ഒളിവിൽ പോേകണ്ടിവന്നു. 1942 ജൂൺ 12-നും 1944 ഓഗസ്റ്റ് 1 നും ഇടയ്ക്ക് 'അനക്സ്' എന്ന ഒളിസങ്കേതത്തിലിരുന്നാണ് ആൻ ഫ്രാങ്ക് തന്റെ ഡയറി എഴുതുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഡച്ച് പ്രവാസി ഗവൺമെന്റിലെ അംഗമായിരുന്ന ഗെറിറ്റ് ബോൾക്കെസ്റ്റീൻ ലണ്ടനിൽ നിന്ന് ഒരു റേഡിയോ പ്രക്ഷേപണം നടത്തി അതുപ്രകാരം യുദ്ധകാലത്ത് ജർമ്മൻ അധീനതയിൽ തന്റെ ജനങ്ങൾ നേരിടേണ്ടിവരുന്ന ദുരിതങ്ങളും യാതകളും കുറിച്ചുവയ്ക്കാനും അവ യുദ്ധാനന്തരം പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു. ഈ വാക്കുകളാണ് ആൻ ഫ്രാങ്കിന് കിറ്റി എന്ന ഡയറികുറിപ്പ് എഴുതാൻ പ്രചോദനമായത്.
1942 ജൂൺ 12 ന് ആൻ ഫ്രാങ്കിന്റെ 13-ാം ജന്മദിനത്തിൽ ഓട്ടോ ഫ്രാങ്ക് മകൾക്കൊരു ഡയറി സമ്മാനിച്ചു. 'കിറ്റി' എന്നായിരുന്നു ആ ഡയറിക്ക് ആൻ നൽകിയ പേര്. ആ വർഷം തന്നെ അവളാ ഡയറിയിൽ എഴുതി തുടങ്ങി.
യുദ്ധത്തിന്റെ മനുഷ്യത്വമില്ലായ്മ ഒരു ബാലികയുടെ എഴുത്തിലൂടെ ഇവിടെ പ്രതിഫലിക്കുന്നു. യുദ്ധങ്ങളുടെ കെടുതികൾ എപ്പോഴും അനുഭവിക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണല്ലോ! അവരിൽ തന്നെ കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന യാതനകളാകുമ്പോൾ നമ്മുടെ മനസിനെ പിടിച്ചുകുലുക്കും. യുദ്ധകെടുതികളുടെ ക്രൂരതകൾക്ക് ഇരയാകുന്ന കുട്ടികളുടെ മാനസികാവസ്ഥ 'കിറ്റിയിലൂടെ' ശക്തമായി പ്രതിഫലിക്കുന്നു. ''ദി ഡയറി ഓഫ് എ യങ്ങ് ഗേൾ'' എന്ന പുസ്തകവും ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ അനുഭവങ്ങളും മാനസിക വ്യാപാരങ്ങൾ എന്നതിനുമപ്പുറം യുദ്ധകെടുതികളുടെ ഭീകരത അനുഭവിക്കുന്ന കുട്ടികളുടെ രോദനം കൂടി തുറന്ന് കാട്ടുന്നു.
ഓട്ടോ ഫ്രാങ്ക് ജോലി ചെയ്യുന്ന ജാം നിർമ്മാന കമ്പനിക്ക് മുകളിലായിരുന്നു 'അനക്സ്' എന്ന ഒളിതാവളം. ഈ താവളത്തിന്റെ പ്രവേശന കവാടം ബുക്ക് ഷെൽഫ് കൊണ്ട് മറച്ചിരുന്നു. ആനിന്റെ കുടുംബവും അവരുടെ സുഹൃത്തായ ദന്തഡോക്ടറുടേയും കുടുംബവുമടക്കം എട്ടു പേരായിരുന്നു ആ ഒളിസങ്കേതത്തിൽ കഴിഞ്ഞിരുന്നത്. ഏത് നിമിഷവും പട്ടാളം കടന്നു വരുമെന്ന ഭയത്തോടെ കഴിഞ്ഞിരുന്ന ആ സമയത്താണ് ആൻ തന്റെ ഡയറി എഴുതിത്ത്ത്ത്ത്തുടങ്ങിയത്.യുദ്ധത്തിന്റെ മനുഷ്യത്വമില്ലായ്മ ഒരു ബാലികയുടെ എഴുത്തിലൂടെ ഇവിടെ പ്രതിഫലിക്കുന്നു. യുദ്ധങ്ങളുടെ കെടുതികൾ എപ്പോഴും അനുഭവിക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണല്ലോ! അവരിൽ തന്നെ കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന യാതനകളാകുമ്പോൾ നമ്മുടെ മനസിനെ പിടിച്ചുകുലുക്കും. യുദ്ധകെടുതികളുടെ ക്രൂരതകൾക്ക് ഇരയാകുന്ന കുട്ടികളുടെ മാനസികാവസ്ഥ 'കിറ്റിയിലൂടെ' ശക്തമായി പ്രതിഫലിക്കുന്നു.
കിറ്റി എന്ന ഡയറിയിലെ ആദ്യ വാക്കുകൾ ഇങ്ങനെയായിരുന്നു. ''നിന്നോട് എല്ലാം തുറന്ന് പറയാൻ കഴിയും, നീ എനിക്ക് ആശ്വാസവും താങ്ങും നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ആനിന്റെ സ്വപ്നങ്ങളും, പരിഭവങ്ങളും സങ്കടവും പ്രണയവുമെല്ലാം ഈ ഡയറികുറിപ്പിലൂടെ വായിച്ചെടുക്കാം.
''എനിക്ക് സൈക്കിൾ ചവിട്ടണം, ചൂളമടിക്കണം, ലോകം കാണണം, യുവത്വവും സ്വാതന്ത്യവും അനുഭവിക്കണം''. സൈക്കിൾ ചവിട്ടാനും കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാനുമൊക്കെ ആഗ്രഹിക്കുന്ന ഒരു കൗമാരകാരിക്ക് എത്ര വേദനാജനകമായിരിക്കും ഒരു കെട്ടിടത്തിനകത്തെ അടച്ചുപൂട്ടിയ ജീവിതമെന്ന് ഈ വരികളിലൂടെ വരച്ചുകാട്ടപ്പെടുന്നുണ്ട്. 1943-ൽ ഡിസംബർ 24 ന്റെ ഡയറി താളുകളിൽ ആൻ എഴുതിയത് ഇങ്ങിനെ. ''എനിക്ക് സൈക്കിൾ ചവിട്ടണം, ചൂളമടിക്കണം, ലോകം കാണണം, യുവത്വവും സ്വാതന്ത്യവും അനുഭവിക്കണം''. സൈക്കിൾ ചവിട്ടാനും കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാനുമൊക്കെ ആഗ്രഹിക്കുന്ന ഒരു കൗമാരകാരിക്ക് എത്ര വേദനാജനകമായിരിക്കും ഒരു കെട്ടിടത്തിനകത്തെ അടച്ചുപൂട്ടിയ ജീവിതമെന്ന് ഈ വരികളിലൂടെ വരച്ചുകാട്ടപ്പെടുന്നുണ്ട്.
തന്റെ ചിന്തകൾ, വികാരങ്ങൾ, നിരീക്ഷണങ്ങൾ, വിശ്വാസങ്ങൾ എല്ലാം അടുത്ത സുഹൃത്തായ കിറ്റിയോട് പങ്കുവയ്ക്കുന്നു. ഒളിത്താവളത്തിലിരുന്ന് ആൻ എഴുതിയ കുറിപ്പുകളാണ് തനിക്ക് ജയിലറയ്ക്കുള്ളിൽ ധൈര്യം പകർന്നതെന്ന് മുൻ സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേല പറഞ്ഞതും ഓർത്തുപോകുന്നു.
1944 ഏപ്രിൽ 5 ന് അവൾ ഇങ്ങനെ എഴുതി ''എഴുതുമ്പോൾ ഞാൻ മറ്റെല്ലാം മറക്കുകയാണ്. എന്റെ ദുഃഖങ്ങൾ ഇല്ലാതാവുന്നു, ഞാൻ ധൈര്യം ആർജ്ജിക്കുന്നു''. ഒരു പതിമൂന്ന് വയസ്സുകാരിയുടെ മനസ്സിന്റെ ആകുലതകളും, വിചാരങ്ങളും എത്ര സൂക്ഷമായാണിവിടെ എഴുതി ചേർത്തിരിക്കുന്നത്.
1944 ഓഗസ്റ്റ് ഒന്നിനാണ് ആൻ അവളുടെ ഡയറിയിലെ അവസാന വാചകങ്ങൾ എഴുതിയത്. അന്ന് ജർമ്മൻ സെക്യൂരിറ്റി സർവീസ് അവളും കുടുംബവും താമസിച്ചിരുന്ന 263-ാം നമ്പർ അനക്സ് റെയ്ഡ് ചെയ്തു. പിന്നീട് കോൺസൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റി. കഠിനമായിരുന്ന ആ നാളുകളിൽ സ്കാബിസ് എന്ന അസുഖത്തിനിരയി അവൾ മരിച്ചു.
കിറ്റിയിലെ അവസാന വാചകങ്ങൾ ഇങ്ങിനെ... ''എന്റേത് ഒരുതരം ഇരട്ട വ്യക്തിത്വമാണെന്ന് നേരത്തെ പറഞ്ഞിട്ടില്ലേ. മനോവീര്യം, ദുർഘടസന്ധികളിൽപോലുമുള്ള സമചിത്തത തുടങ്ങിയവയാണ് ഒരു പകുതിയിലുള്ളത്. ആൺകുട്ടികളുമായി ചങ്ങാത്തം ഇഷ്ടപ്പെടുന്ന, തമാശകൾ ആസ്വദിക്കുന്ന ഒരു പെൺകുട്ടിയാണ് ആ ഞാൻ; അതായത് പുറമേ കാണുന്ന ആൻ! ഈ പകുതി എപ്പോഴും കൂടുതൽ ആഴത്തിലുള്ള കൂടുതൽ ശുദ്ധമായ മറ്റേ പകുതിയെ തള്ളിമാറ്റിക്കൊണ്ട് ആളുകളുടെ ശ്രദ്ധ നേടുന്നു. അതുകൊണ്ടു തന്നെ ആനിന്റെ കൂടുതൽ നല്ല മറ്റേ മുഖം ആരും കാണുന്നില്ല.''
വംശീയവിദ്വേഷവും യുദ്ധകെടുതിയുമെല്ലാം ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്നും അവശേഷിക്കുമ്പോൾ അതിന്റെ ഭീകരതയും അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ ഈ ഡയറി കുറിപ്പ് സഹായിക്കുന്നു. വരാനിരിക്കുന്ന ഭയാനകതയെ മുന്നിൽ കാണുമ്പോഴും ലോകമനസ്സാക്ഷിയെ നടുക്കുകയും ആശ്വസിപ്പിക്കുകയും പ്രത്യാശയിലേക്ക് നയിക്കുകയും ചെയ്ത ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് ഇന്നും പ്രസക്തമാണ്.'അനക്സ്' റെയിഡ് ചെയ്തപ്പോൾ രക്ഷപ്പെട്ട ആൻ ഫ്രാങ്കിന്റെ പിതാവ് യുദ്ധത്തിനുശേഷം തിരിച്ചെത്തിയപ്പോൾ സുഹൃത്തുക്കൾ സൂക്ഷിച്ചിരുന്ന ഈ ഡയറികുറിപ്പുകൾ കണ്ടെടുത്തു. കഠിനമായ പ്രതിസന്ധിഘട്ടത്തിലെ മനോവേദന ഡയറിതാളുകളിലേക്ക് പകർത്തിയ ആനിന്റെ കുറിപ്പുകൾ ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒട്ടേറെ സിനിമാ-നാടക-ടെലിവിഷൻ പരിപാടികൾക്ക് അത് പ്രചോദനമായി. അറുപതോളം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഡയറിക്കുറിപ്പിന്റെ കോടിക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞു. 1959-ൽ ''ദി ഡയറി ഓഫ് ആൻ ഫ്രാങ്ക്'' എന്ന പുസ്തകവും പുറത്തിറങ്ങി.
ഒരു കുഞ്ഞു മനസ്സിന്റെ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന വേദനകളാണ് ഡയറികുറിപ്പുകളായി പരിണമിച്ചത് എന്ന് ചിന്തിച്ചപ്പോൾ ഹൃദയമൊന്ന് പിടച്ചു എന്നത് സത്യം. വംശീയവിദ്വേഷവും യുദ്ധകെടുതിയുമെല്ലാം ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്നും അവശേഷിക്കുമ്പോൾ അതിന്റെ ഭീകരതയും അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ ഈ ഡയറി കുറിപ്പ് സഹായിക്കുന്നു. വരാനിരിക്കുന്ന ഭയാനകതയെ മുന്നിൽ കാണുമ്പോഴും ലോകമനസ്സാക്ഷിയെ നടുക്കുകയും ആശ്വസിപ്പിക്കുകയും പ്രത്യാശയിലേക്ക് നയിക്കുകയും ചെയ്ത ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് ഇന്നും പ്രസക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്