നിരൂപകർ എടുത്തിട്ട് കുടഞ്ഞപ്പോഴും 'ഞാൻ സംവിധാനം ചെയ്യും' അംഗീകരിക്കപ്പെട്ടുവെന്ന് ബാലചന്ദ്ര മേനോൻ; ടെലിവിഷൻ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമറിയിച്ച് വാട്സ് ആപ്പ് സന്ദേശം അയച്ച് സംവിധായകൻ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: ഞാൻ സംവിധാനം ചെയ്യും എന്ന തന്റെ ചിത്രത്തിന് ടെലിവിഷൻ കാണികളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമറിയിച്ച് ബാലചന്ദ്രമേനോന്റെ വാട്സാപ്പ് സന്ദേശം. ഇപ്പോൾ അമേരിക്കയിലുള്ള മേനോൻ സുഹൃത്തുക്കൾക്കും അഭ്യൂദയകാംക്ഷികൾക്കും ഇന്നലെ അയച്ച വാട്സാപ് ശബ്ദസന്ദേശത്തിലാണ് ഒരിടവേളക്കുശേഷം താൻ അണിയിച്ചൊരുക്കിയ ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തിൽ സന്തോഷം പങ്കിട്ടത്. സിനിമയുടെ തുടക്കത്തിൽ വിമർശനം നേരിട്ടപ്പോൾ ബാലചന്ദ്രമേനോൻ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ചിത്രത്തിന് ഒരുബോക്ക് ബസ്റ്റർ ചിത്രത്തേ വച്ചുനോക്കുമ്പോൾ മോശമല്ലാത്ത പ്രതികരണം ലഭിച്ചെന്ന് റേറ്റിംഗിൽ നിന്നും മനസ്സിലായി. വൈകിയാണെങ്കിലും ഇതിന് മലയാളി കുടുംമ്പ പ്രേക്ഷകരോട് നന്ദി രേഖപ്പെടുത്തുന്നു. ഇതാണ്് സന്ദേശത്തിന്റെ ഉള്ളടക്കം.
സന്ദേശത്തിന്റെ പൂർണ്ണ രൂപം ചുവടെ
നമസ്കാരം.ഞാൻ ബാലചന്ദ്രമേനോൻ .ഏഷ്യനെറ്റിൽ അടുത്തകാലത്ത് സംപ്രേഷണം ചെയ്യും എന്ന എന്റെ ചിത്രത്തിന് ഇവിടുത്തെ പ്രേക്ഷകർ ഒന്നടങ്കം നൽകിയ കളങ്കമില്ലാത്ത പിൻതുണക്കും ശ്രദ്ധക്കും ഞാൻ അങ്ങേയറ്റം നന്ദി പറയുതയാണ്. യഥാർത്ഥത്തിൽ ലേശം വൈകിപ്പോയി. അതിന്റെ കാരണം ഞാനിപ്പോൾ അമേരിക്കയിലൊരു വെക്കേഷന് വന്നതുകൊണ്ടാണ്.
എന്നാൽ തന്നെ ഞാൻ അതിന്റെ റേറ്റിങ് നോക്കിയപ്പോൾ എല്ലാരും എന്നോട് ഉപദേശിച്ചതും ഞാൻ മനസ്സിലാക്കിയതും ഒരുബോക്ക് ബസ്റ്റർ ചിത്രം തന്നെ ഇങ്ങിനെ ടെലിവിഷനിൽ സംപ്രേഷണത്തിന് വരുമ്പോൾ കിട്ടാവുന്ന റെയിറ്റിംഗുമായി തട്ടിച്ചുനോക്കുമ്പോൾ അഭിമാനിക്കാവുന്ന ഒരു റേറ്റിങ് തന്നെയാണ് എന്റെ ഈ ചിത്രത്തിന് കിട്ടിയിരിക്കുന്നത്. അതിന്റെ അർത്ഥം,ഞാൻ മനസ്സിലാക്കുന്നത് ഞാൻ ആർക്കുവേണ്ടിയാണോ ഈ ചിത്രം നിർമ്മിച്ചത് ,അതായത് കുടുമ്പ സദസ്സുകൾ ലോകമെമ്പാടുമുള്ളവർ ഒന്നടങ്കം ഈ ചിത്രം കാണാൻ താൽപര്യം കാണിച്ചു എന്നതാണ്.അത് എന്നെ സംമ്പന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.അതിന് പ്രത്യേകമായ നന്ദി രേഖപ്പെടുത്തുന്നു.വളരെ വളരെ സന്തോഷം.
സിനിമാരംഗംഗത്തെ വേറിട്ട പരീക്ഷണങ്ങളിലെ മലയാളി പ്രേക്ഷകരുടെ പ്രയങ്കരനായിത്തീർന്ന ബാലചന്ദ്രമേനോൻ മരണത്തെ മുഖാമുഖം ദർശിച്ച അസുഖത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടെത്തിയ ശേഷം സ്വന്തമായി നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ആദ്യ സിനിമയാണ് ഞാൻ സംവിധാനം ചെയ്യും. മലയാള സിനിമ ചരിത്രത്തിൽ ഇന്ന് മുഖവുര ആവശ്യമില്ലാത്ത വ്യക്തിത്വത്തങ്ങളിലൊന്നാണ് ബാലചന്ദ്രമേനോന്റേത്. 1978 മുതൽ 2008 വരെ നീളുന്ന മൂന്നുദശാംബ്ദത്തിനുള്ളിൽ 36 ചിത്രങ്ങൾ ഇദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. നടൻ, ഗായകൻ, സംഗീത സംവിധായകൻ, ചിത്രസംയോജകൻ, നിർമ്മാതാവ്, വിതരണക്കാരൻ തുടങ്ങി സിനിമയിൽ ബാലചന്ദ്രമേനോൻ കൈവയ്ക്കാത്ത മേഖലകളില്ല. സിനിമയിൽ ഇത്രയും കാര്യങ്ങൾ ഒന്നിച്ചുനിർവഹിച്ച ഒരേ ഒരാൾ രാജ്യത്ത് ഒരു പക്ഷേ വെറെ ഉണ്ടാകാൻ സാധ്യതയില്ല.
ബാലചന്ദ്രമേനോന്റെ പലചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളുമായിരുന്നു. ഏപ്രിൽ 18 ലൂടെ ശോഭനയെയും വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ പാർവ്വതിയെയും മണിച്ചെപ്പ് തുറന്നപ്പോൾ എന്ന സിനിമയിലൂടെ കാർത്തികയേയും അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ ആനിയെയും മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത് ബാലചന്ദ്രമേനോനായിരുന്നു. മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ മണിയൻപിള്ളരാജുവിനെ അഭിനയരംഗത്തേക്ക് കൈപിടിച്ചുയർത്തിയതും ഇദ്ദേഹമായിരുന്നു.
1979 പുറത്തിറങ്ങിയ ഉത്രാടരാത്രിയാണ് ആദ്യചിത്രം. മികച്ച തിരക്കഥക്ക് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ ചിത്രത്തിലൂടെ ബാലചന്ദ്രമേനോന് ലഭിച്ചു. 1998ൽ പുറത്തിറങ്ങിയ സമാന്തരങ്ങളിലെ അഭിനയത്തിന് ഇദ്ദേഹത്തിന് ദേശീയ അവാർഡും ലഭിച്ചു. 2007 ൽ രാജ്യം പത്മശ്രീ നൽകി ബാലചന്ദ്രമേനോനെ ആദരിച്ചു. വിലപ്പെട്ട മറ്റു നിരവധി പുരസ്ക്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നല്ലൊരു കർഷകൻ കൂടിയായ ഇദ്ദേഹത്തെ സംസ്ഥാന ഗവൺമെന്റ് കർഷകശ്രീ പട്ടം നൽകി ആദരിച്ചിട്ടുണ്ട്. പത്മശ്രീയും കർഷകശ്രീയും ലഭിച്ചിട്ടുള്ള ഏക ഇന്ത്യാക്കാരൻ ഒരു പക്ഷേ ബാലചന്ദ്രമേനോനായിരിക്കും.
കഴിഞ്ഞ മൂന്നുവർഷത്തോളമായി സിനിമകളിൽനിന്നും ആൾക്കൂട്ടങ്ങളിൽനിന്നും അകന്നുനിൽക്കുകയായിരുന്നു ബാലചന്ദ്രമേനോൻ. വില്ലനായെത്തിയ അസുഖം അദ്ദേഹത്തെ ആശുപത്രിക്കിടക്കയിൽ തളച്ചിടുകയായിരുന്നു. സിനിമയിൽനിന്നും വിട്ടുള്ള ഈ ഏകാന്തവാസം അദ്ദേഹത്തെ വീണ്ടും എഴുത്തിന്റെ ലോകത്തിലേക്ക് നയിച്ചു. ആശുപത്രി വിട്ട അദ്ദേഹത്തിന്റെ ആദ്യ ചിത്രം ്നൂപ് മേനോനൊപ്പമുള്ള 'ബഡ്ഢി '്യായിരുന്നു. അസുഖങ്ങൾ , ആശുപത്രിവാസം തുടങ്ങിയവയെല്ലാം ഒരു മനുഷ്യന്റെ സ്വകാര്യതയുടെ ഭാഗമാണെന്നുള്ള കാഴ്ചപ്പാടാണ് മേനോനുള്ളത്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട കുശലാന്വേഷണങ്ങളൊന്നും അദ്ദേഹം പ്രോൽസാഹിപ്പിക്കാറുമില്ല. ജീവിതത്തിന്റെ നാൾവഴികളിലെ ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത ഒരദ്ധ്യായിക്കഴിഞ്ഞു ബാലചന്ദ്രമേനോന് തന്റെ ആശുപത്രിവാസം. മേനോന്റെ ചിന്തകളിൽ ഇപ്പോൾ സിനിമക്കാണ് മുഖ്യസ്ഥാനം.
കടന്നുപോയ മൂന്നുവർഷങ്ങൾ സിനിമക്കിടയിലെ ഒരു ഇന്റർവെൽപോലെയാണ് തോന്നിയത്. ഈ കാലയളവിൽ എന്നിലെ കന്യകത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത നടനിലെ അഭിനയമോഹം വളരുകയായിരുന്നു.മേനോൻ വ്യക്തമാക്കി.അടുത്തിടെ പുറത്തിറങ്ങിയ ജിത്തുജോസഫ് ചിത്രമായ ഊഴത്തിൽ പ്രഥ്വിരാജിന്റെ പിതാവായി മികച്ച അഭിനയവും കാഴ്ചവച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍