നിങ്ങൾക്ക് ഇനിയും നിർത്തിക്കൂടെ അടൂരുകാരെ സിനിമയുടെ പേരിൽ പിടിച്ചു പറിക്കുന്നത്
റമിസ് മുഹമ്മദ്
കാലം 1953 അടൂരിലെ പെരിങ്ങനാട് നിന്നും ഒരമ്മയും മകനും വൈകിട്ട് 6.45നുള്ള ഫസ്റ്റ് ഷോ കാണാൻ അടൂരിൽ ആകെയുള്ള പറക്കോട് എസ് ആർകെ തീയേറ്ററിൽ ആൾക്കൂട്ടത്തിനുള്ളിൽ അവരും ഇരുന്നു ഇടയ്ക്കു എപ്പോളോ ഉള്ള സീനിൽ മിന്നായം പോലെ വന്നു പോയ സ്വന്തം മകനെ കാണാൻ. കൂടെ ഉള്ള ഇളയ മകൻ കണ്ടിട്ടും മിന്നായം പോലെ തിരയിൽ വന്നുപോയ അമ്മക്ക് തന്റെ ഭാസാമ്മയെ കാണാൻ പറ്റിയില്ല.അന്ന് അവിടെ ഒരു യുഗം തുടങ്ങുകയായിരുന്നു ആ അമ്മയുടെ സ്വന്തം ഭാസമ്മയായിരുന്നു മലയാള കരയുടെ ഹാസ്യ സമ്രാട്ട് ആയ് വിലസിയ നമ്മയുടെ സ്വന്തം അടൂർ ഭാസി .
പറക്കോട് എസ് ആർകെ അടൂർ നിവാസികളെ പ്രേംനസീറിനെയും സത്യനെയും മധു, സോമൻ, മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ തുടങ്ങിയവരെ ഹൃദയത്തോട് അടുപ്പിച്ച സിനിമ കൊട്ടക അടൂരിലെ ഇപ്പോളുള്ള മറ്റെല്ലാ തീയേറ്ററുകൾക്കും ഉള്ള മുൻഗാമി 1998 അവസാന പ്രദർശനവും നടത്തി തിരശീലക്കു അന്ധ്യം വീഴ്ത്തി. 1970 കളോടെ അടൂരിൽ വിജയ എന്ന ഒരു തീയേറ്ററും 1980 ഓട് കൂടി ഓലക്കൊട്ടകകൾക്കു ഒരു എതിരാളി എന്ന പരിവേഷത്തിൽ അടൂർ നയനം എന്ന ഒരു തീയേറ്ററും ഉദയം ചെയ്തു. 1981 ആയതോടു കൂടി ശങ്കരാഭരണം എന്ന ചിത്രത്തോടുക്കൂടി അടൂരിൽ പറക്കോട് ശക്തി എന്ന ഒരു തീയേറ്ററും പ്രദർശനം തുടങ്ങി. അതെ കാലഘട്ടത്തിൽ തന്നെ തമിഴ് സിനിമകളെ നെഞ്ചോടു അടുപ്പിക്കുന്നവർക്കായ് അടൂറിൽ തന്നെ എംകെആർ എന്ന സിനിമ കൊട്ടകയും ഉണ്ടായി.
കളർ ടെലിവിഷനുകൾക്കും, ചാനൽ യുഗത്തിനും മുൻപ് അടൂർ നിവാസികളുടെ സർഗാത്മകതയെ അവരുടെ സിനിമ ഉത്സവങ്ങളെ നെഞ്ചേറ്റിയ അടൂരിലെ ഓരോ മനുഷ്യന്റെയും ഉൾത്തുടിപ്പുകൾ നാല് ചുമരുകൾക്കും മുൻപിലെ വെള്ള തുണിയിലും ഇഴ നെയ്തെടുത്ത വ്യത്യസ്തമായ ജീവിത അനുഭവങ്ങൾ തിരയിൽ കാട്ടിത്തന്ന സിനിമാകൊട്ടകൾ ആയിരുന്നു ഇവയെല്ലാം.
1996 ഓട് കൂടി ലേഖ തിയേറ്റർ സ്മിത എന്ന പേരിൽ മാറ്റപ്പെട്ടു. വീസീപ്പി - വീസീആർ യുഗാരംഭത്തോടുകൂടി അടൂരിന് കിഴക്കു ഭാഗത്തുള്ള കൊട്ടകകൾ വലിയ സാമ്പത്തീക പ്രതിസന്ധിയിൽ ആയി അത് അവരെ മറ്റു മേഖലയിലേക്ക് തിരിച്ചു വിട്ടു. ഇന്നത്തെ ചൂടൻ എംഎംഎസ്സുകൾക്കും യൂട്യൂബ് പോൺ സൈറ്റുകൾക്കും മുൻപേ അടൂരിലെ യുവതയെ പിരിമുറുക്കത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കാൻ ചില തീയേറ്ററുകൾ നിര്‍ബന്ധിതരായി. അങ്ങനെ 1 മണിക്കൂർ മാത്രമുള്ള ഇംഗ്ളീഷ് സിനിമകൾ തീയേറ്ററുകളിൽ കാഴ്ചക്കാരുടെ നെഞ്ചിടുപ്പുകൾ കൂട്ടി കുറെ തീയേറ്ററുകളേ നഷ്ടത്തിൽ നിന്നും ഇംഗ്ളീഷുകാർ കരകയറ്റി.
1990 അന്ധ്യത്തോടുകൂടി ഷക്കീല, രേഷ്മ, സിന്ധു തുടങ്ങിയ ത്രിമൂർത്തികളുടെ വരവോടെ ചക്രശ്വാസം വലിച്ച പല കൊട്ടകകളും നിറഞ്ഞ സദസ്സിൽ വര്‍ഷങ്ങളോളം പ്രദർശനം തുടർന്നു. അതേസമയം അടൂർ പട്ടണത്തിൽ ഉള്ള തീയേറ്ററുകൾ അന്നത്തെ മലയാള സിനിമകളുടെ മോശം അവസ്ഥയിൽ നഷ്ടത്തിന്റെ കയ്പുനീർ കുടിച്ചു. ഇന്നും ഓർക്കുന്നു മമ്മൂട്ടിയുടെ രാക്ഷരാജാവ്, മോഹൻലാലിന്റെ രാവണ പ്രഭു രണ്ടു പേർക്കും വെല്ലുവിളി ഉയർത്തി മലയാളിയുടെ ലൈംഗികതക്ക് പുത്തൻ ദിശാബോധം നൽകിയ ഷക്കീലയുടെ രാവണ രാഞ്ജി. ശരിക്കും തകർന്നു നിന്ന മലയാള സിനിമക്ക് പുതിയ വെല്ലുവിളി ഉയർത്തി ഒരു ബി ഗ്രേഡ് പടീ അന്നും ഇന്നും ഇതുപോലെ ഒരു മത്സരം മലയാള സിനിമ ഒരു ബി ഗ്രേഡ് സിനിമയിൽ നിന്നും എറ്റു വാങ്ങിയിട്ടില്ല.
കാലങ്ങൾ പലതും കടന്നു പോയ് 2000 തോടുകൂടി കേരളത്തിന്റെ പല കോണുകളിലും പുത്തൻ ദൃശ്യാനുഭവവുമായി മൾട്ടിപ്ളെക്സുകൾ കടന്നു വന്നു ഡിജിറ്റൽ ഡോൾബി സൗണ്ടുകളുമായി തീയേറ്ററുകൾ ഇടിമുഴക്കമായ് അടൂർ നിവാസികൾ ഈ കാഴ്ചകൾ കാണുവാൻ സമീപ പ്രദേശങ്ങളായ തിരുവല്ല മാവേലിക്കര,കറ്റാനം, നൂറനാട് എന്നീ തിയേറ്ററുകളെ ആശ്രയിക്കേണ്ടി വന്നു. 2010 ഒടുകൂടി പത്തനംതിട്ടയിലും പുതിയ തീയേറ്റർ അനുഭവങ്ങൾ ഉണ്ടായി പ്രേക്ഷകൻ കൊടുക്കുന്ന പണത്തിനു അവർ തക്കതായ തിയേറ്റർ അനുഭവങ്ങൾ ഉണ്ടാക്കി കൊടുത്തു. അടൂരിലെ റിലീസിങ് ഉള്ള അടൂർ നയനം, നാദം, സ്മിത എന്നിവ തുടങ്ങിയ അതെ രീതിയിൽ കാശു മാത്രം വാങ്ങി തന്നെ പ്രേക്ഷകന്റെ കയ്യിൽ നിന്നും വാങ്ങുന്ന പൈസക്ക് ഒരു തരത്തിലുമുള്ള സൗകര്യങ്ങൾ കൊടുക്കാതെ ഈ ചൂഷണം ഇന്നും തുടരുന്നു.
ഓല കൊട്ടകയിൽ ഡിറ്റിഎസ് സംവിധാനം ഉള്ള കേരളത്തിലെ ഏക സിനിമ കൊട്ടക അടൂർ സ്മിത ആയിരിക്കും. ടിക്കറ്റ്റ്റെടുത്തു സിനിമ കാണാൻ ഇരിക്കുന്നവരെ കാത്തു. തുടങ്ങിയ കാലത്തു സ്റ്റീൽ തൊട്ടിയിൽ 'തീ' എന്നെഴുതി വച്ച് നിരത്തി വച്ച സ്റ്റീൽ തൊട്ടികൾ ഇന്നും പ്രേക്ഷകരെ നോക്കി കൊഞ്ഞണം കുത്തുന്നു വേണമെങ്കിൽ കണ്ടിട്ട് പൊയ്ക്കോ എന്ന രീതിയിൽ. ഓല കൊട്ടക ആയതു കൊണ്ട് ഇടയിലുള്ള വലിയ സുഷിരങ്ങൾ ഉള്ളതിനാൽ ഏസി ഇല്ലെങ്കിലും ഉടുപ്പ് ഊരി ഇരുന്നു സിനിമ കണ്ടാൽ അധികം വിയർക്കില്ല. അടൂരിന്റെ പേര് ലോകം മുഴുവൻ എത്തിച്ച പ്രിയ സംവിധായകന്റെ തറവാട് വകയായ അടൂർ നയനം തിയേറ്റർ ഓല കൊട്ടക അല്ലാത്തതിനാൽ പുറത്തു വച്ചിരിക്കുന്ന വലിയ അലമാരയിൽ നമ്മളുടെ എല്ലാ ഉടുതുണിയും അഴിച്ചു വച്ച് സിനിമ കണ്ടാൽ പടം കഴിയുമ്പോൾ നനയാത്ത ഉടുംമുണ്ടുമായ് വീടണയാം.
നയനം തിയേറ്ററിന്റെ പുതു ചെറു പതിപ്പായ നാദം തിയേറ്ററിൽ നിങ്ങളെ സ്വീകരിക്കുന്നത് തന്നെ മൂത്രപ്പുരയുടെ വാതിൽ ആണ് മൂത്രപ്പുരക്ക് ഡോർ ഇല്ലാത്തതിനാൽ ആവശ്യമുള്ളവർക്ക് ആവോളം മൂത്ര ഗന്ധം നുകരാം ഈ പ്രത്യേകത നാദം തീയേറ്ററിന് മാത്രം അവകാശ പെടാവുന്നതാണ്. തീയേറ്ററിനുള്ളിലേക്കു തുറന്നിരിക്കുന്ന മൂത്ര പുര. പ്രേക്ഷകൻ എന്ത് ത്യാഗവും കണ്ടു സിനിമകൾ കണ്ടോളണം കേരളത്തിൽ ഇത്ര ധാർഷ്ട്യവും അഹങ്കാരവും പൊതു ജനത്തെ എല്ലാ രീതിയിലും ഉപദ്രവിക്കുന്ന തിയേറ്റർ ഉടമകളും കേരളത്തിലെ ഏറ്റവും മോശം അനുഭവുമാണ് അടൂർ പട്ടണത്തിലെ പുകൾപെറ്റ ഈ തീയേറ്ററുകൾ നൽകുന്നത്.
എന്തിനു മുകളിൽ പഴയ അടൂരിലെ ജനതയുടെ സാംസ്കാരിക സിനിമ തിയേറ്റർ അനുഭവങ്ങൾ പങ്കുവച്ചു? ഉത്തരം വളരെ ലളിതം സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ് യുഗീ തൊട്ടേ സിനിമയെ നെഞ്ചോടു അടുപ്പിച്ചു ഒരു ജനതയെ നിങ്ങൾ എല്ലാ രീതിയിലും കൊള്ളയടിക്കുകയാണ്. ഏതു മോശം അവസ്ഥയിലും നാട്ടുകാർ വന്നു സിനിമകൾ കാണും എന്നുള്ള ഹുങ്കും. ഈ മൾട്ടി പ്ലെക്സ് യുഗത്തിലും ഓല കൊട്ടകകളിൽ പ്രേക്ഷകനെ ഇരുത്തി ദ്രോഹിക്കുന്നത്തിലും ഒരു പരിധിയില്ലേ? സമീപ പ്രദേശങ്ങളിലെ പുതു പുത്തൻ തിയേറ്റർ അനുഭവങ്ങൾ ആവാം അടുത്തിടെയായി മറ്റിടങ്ങളിൽ ടിക്കറ്റുകൾ കിട്ടാത്ത സിനിമകൾ, അടൂരിലെ തീയേറ്ററുകളിൽ ആളൊഴിഞ്ഞ കസേരകളെ കാണിക്കാൻ വേണ്ടി നിങ്ങൾക്കു പടങ്ങൾ ഓടിക്കേണ്ടി വരുന്നത് ഇനിയും എത്ര നാൾ ഇങ്ങനെ കസേരകൾക്കു വേണ്ടി നിങ്ങൾക്കു സിനിമകൾ ഓടിക്കാൻ പറ്റും? വിതരണക്കാർ സിനിമകൾ നിർത്തുന്നതോടുകൂടി കസേരകൾക്കും സിനിമ കാണാൻ ഉള്ള മോഹം അസ്തമിക്കും.
ഇത്രത്തോളം സിനിയമയുമായി അടുത്തവരോ സ്വന്തം പേരിനേക്കാളും ഉയരത്തിൽ 'അടൂർ' എന്ന ദേശത്തിന്റെ പേരിൽ ലോകം മൊത്തം അറിയപെട്ട വലിയ സിനിമാക്കാരും ഉള്ള ദേശം ഒരു പക്ഷെ കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ കാണാൻ സാധ്യമല്ല മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നവരുമായ എല്ലാ കലാകാരന്മാർക്കും മാപ്പ്... നിങ്ങൾ ഉയരത്തിൽ എത്തിച്ച 'അടൂർ' എന്ന നാമം കേരളത്തിലെ ഏറ്റവും മോശം സിനിമ അനുഭവം നൽകുന്ന സ്ഥലം എന്ന രീതിയിൽ ആക്കി തീർത്ത അടൂരിലെ കുത്തക തിയേറ്റർ മുതലാളിമാർക്ക് വേണ്ടി... നിങ്ങൾക്ക് ഇനിയും നിർത്തിക്കൂടെ അടൂര്‍ കാരെ സിനിമയുടെ പേരിൽ പിടിച്ചു പറിക്കുന്നത്...
ഇനി അടൂർ നിവാസികൾക്ക് അയവിറക്കാൻ നമ്മുടെ ആ പഴയ ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമ കൊട്ടക അനുഭവങ്ങൾ മാത്രം... വളരെ വേദനയോടെ പറയട്ടെ ഈ കുറിപ്പ് നിവൃത്തികേടുകൊണ്ടും എന്നെ പോലെ നിവൃത്തിക്കെട്ടു ഇവിടങ്ങളിൽ ഇരുന്ന സിനിമ കാണാൻ വിധിക്കപ്പെട്ട അടൂർ നിവാസികൾക്കും സമർപ്പിക്കുന്നു...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍