അറ്റം പിരിച്ചു വച്ച കട്ടിമീശക്കാരനായ 'പുത്തൻ പണക്കാരനായി' മമ്മൂക്ക എത്തി; മുട്ടോളമുള്ള ഉടുപ്പിട്ടു അമല പോളും; കസബയുടെ നിർമ്മാതാവിനെ കൈവിടാതെ മെഗാ സ്റ്റാർ; ഫാഷൻ ലോകത്തേക്കു പുതിയ ചുവടു വെപ്പുമായി കൊച്ചിയിൽ 'ജൊആൻ'
കൊച്ചി: മീശയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയുമില്ലാത്ത മമ്മൂട്ടിയുടെ കഥകളറിയാമായിരുന്നു പഴയകാല സിനിമാ മാസികകൾക്ക്. ഏതു റോൾ എടുത്താലും മീശയുടെ കാര്യത്തിൽ മാത്രം മമ്മൂക്ക വിട്ടു വീഴ്ചയ്ക്കും പോകില്ല എന്നതായിരുന്നു എക്കാലത്തേയും സിനിമാ ലോകത്തെ വാർത്ത. എന്നാൽ വടക്കൻ വീരഗാഥയിൽ ചന്തുവിന്റെ വേഷം കിട്ടിയപ്പോൾ ആദ്യം മമ്മൂക്ക അത് മറന്നു. ആ കൊമ്പൻ മീശയും ബ്രാൻഡ് മീശയായി പ്രേക്ഷകരുടെ മനസിൽ പതിഞ്ഞു.
കുറേ കാലത്തിനു ശേഷം കീഴോട്ടു നീണ്ടു പോകുന്ന സിങ്കം സ്റൈയിൽ മീശയുമായി എത്തിയത് പോക്കിരി രാജയിലൂടെ ആയിരുന്നു. അതിനു ശേഷം തന്റെ ബ്രാൻഡ് മീശയ്ക്കു മാറ്റം വരുത്തി എത്തുന്ന സിനിമയാണ് രജ്ഞിത്തിന്റെ പുത്തൻ പണം. പുത്തൻ പണക്കാരനിൽ അറ്റം ചുരുട്ടി വച്ച കട്ടിക്കൊമ്പൻ മീശയുമായി ഇന്നാണ് മമ്മൂക്ക പൊതു വേദിയിൽ ആദ്യമായി പൊതു വേദിയിൽ എത്തിയത്. അങ്ങനെ ആദ്യം എത്തിയതുകൊച്ചിയിൽ ഒരു ബൊട്ടീക്കിന്റെ ഉദ്ഘാടനത്തിന് ആയിരുന്നു. കൊച്ചിയിലെ പാലാരിവട്ടത്ത് പ്രവർത്തനം ആരംഭിച്ച ജൊആൻ ഫാഷൻ ഡിസൈനേഴ്സിന്റെ മമ്മൂക്ക കൊമ്പൻ മീശയുമായി എത്തിയത്.
മുട്ടോളം എത്താൻ പാടുപെടുന്ന ഒറ്റയുടുപ്പിട്ട നടി അമലാ പോളിന്റെ സാന്നിദ്ധ്യവും ആരാധകർക്ക് ആവേശമായി. മമ്മൂട്ടിയും അമലയും ചേർന്ന് ഉദ്ഘാടനം ചെയ്ത ബൊട്ടീക്കിൽ മമ്മൂട്ടിയുടെ കരസ്പർശം വ്യക്തമാവുകയാണ്. താര പരിവേഷം നിലനിർത്തിയ കസബ എന്ന മമ്മൂട്ടി ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോർജാണു ഈ ബൊട്ടീക്കിന്റെ പാട്ട്ണർമാരിൽ ഒരാൾ. പുലിമുരുഗനെതിരെ ജോബി ജോർജ് പോസ്റ്റ് ചെയ്ത പോസ്റ്റ് ലാലേട്ടന്റെ ആരാധകർക്കിടയിൽ വൻ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.
കസബയുടെ നിർമ്മാതാവിന് വലിയ നഷ്ടം ഒന്നും ഉണ്ടായില്ലെങ്കിലും കാര്യമായ മെച്ചം ഉണ്ടാക്കാത്തതുകൊണ്ടാവാം മമ്മൂക്കയുടെ ഈ സാന്നിധ്യം എന്നാണ് സൂചന. ഇന്ന് രാവിലെ 10.30 ന്ആയിരുന്നു ബൊട്ടിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം. മെഗാ സ്റ്റാർ മമ്മൂക്കയും ്അമലയും ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ പാലാരിവട്ടത്തെ ഓഫീസിൽ ആരാധകരുടെ തിക്കും തിരക്കും ആയിരുന്നു. ആരാധകരെ എല്ലാം കൈവീശി കാണിച്ച് കൊണ്ടാണ് താരങ്ങൾ ബൊട്ടീക്കിലേക്ക് പ്രവേശിച്ചത്.
കാഞ്ഞിരപ്പള്ളി കാരിയായ ആൻ മേരി ചെറിയ എന്ന പ്രശസ്ത ഫാഷൻ ഡിസൈനറാണ് ജൊആൻ ഫാഷൻ ഡിസൈനിന്റെ മാനേജിങ് പാട്ട്ണറും ചീഫ് ഫാഷൻ ഡിസൈനറും. ആൻ മരിയയെ കൂടാതെ അഞ്ച് ഡിസൈനർമാർ കൂടി ഈ സ്ഥാപനത്തിൽ ഉണ്ടെന്നും നിർമ്മാണ യൂണിറ്റിൽ അനേകം തയ്യൽ തൊഴിലാളികളും ഉണ്ടെന്ന് ജോബി ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു.
കൊച്ചിയിലെ ഫാഷൻ ലോകത്ത് ഏറെ അറിയപ്പെടുന്ന പേരാണു സ്ഥാപനത്തിന്റെ പ്രധാന നടത്തിപ്പുകാരിയായ ആൻ മരിയ ചെറിയാന്റേത്. നടി അമല പോൾ അടക്കം സിനിമാ മേഖലയിലെ പ്രമുഖരുടെ ഫാഷൻ ഡിസൈനറായി പ്രവർത്തിച്ചിട്ടുള്ള ആൻ ലുലുവിന്റേയും മാനുവൽ ഐസക്കിന്റേയും ഫാഷൻ ഡിസൈനിങ് ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഏറെ കാലത്തെ പ്രവർത്തി പരിചയത്തിനൊടുവിലാണ് സ്വന്തം സ്ഥാപനം എന്ന സ്വപ്നം ഉണ്ടാകുന്നത്. തുടർന്ന് ജോബി ജോർജിന്റെ ഭാര്യ സുനിയുമായി ചേർന്നു ഈ സ്വപ്ന സാക്ഷാത്കാരത്തിന് നേതൃത്വം നൽകിയത്. ഫാഷൻ ലോകത്ത് പുത്തൻ കുതിപ്പ് നൽകാൻ തന്റെ ബൊട്ടീക്കിന് കഴിയുമെന്ന ആത്മ വിശ്വാസം ആൻ മറുനാടൻ മലയാളിയുമായി പങ്കുവച്ചു.
വിവാഹ വസ്ത്രങ്ങളിലാണ് ജൊആൻ ബൊട്ടീക്ക് കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. അതു കൂടാതെ പാർട്ടി വെയറിന്റെ വലിയൊരു ശേഖരവും ജൊആനിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ വസ്ത്രങ്ങളുടെ ഏറേറവും മികച്ച മോഡലുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്നതാണ് ബൊട്ടീക്കിന്റെ ലക്ഷ്യം. മറ്റുള്ളവരെ അനുകരിക്കാതെ വസ്ത്രങ്ങളിൽ ഒരു പുതുമ നിലനിർത്താൻ ജൊആൻ ബൊട്ടീക്കിലെ ഡജിസൈനേഴ്സ് ശ്രദ്ധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഓൺണമെന്റ് ബാഗുകൾ തുടങ്ങിയവയുടേയും കളക്ഷൻ ജൊആനിൽ ഉണ്ട്.
ഒരു വടക്കൻ വീരഗാഥയിലാണ് മമ്മൂട്ടി മീശ പിരിച്ച് ഒരു മുഴുനീള ചിത്രത്തിൽ എത്തുന്നത്. പിന്നീട് വല്യേട്ടനിലും പോക്കിരി രാജയിലും മീശ പിരിച്ചെത്തിയെങ്കിലും അത് രണ്ടും വ്യത്യസ്ത ശൈലിയിലുള്ള ചിത്രങ്ങളായിരുന്നു. ഒരു രജ്ജിത് ചിത്രത്തിന് വേണ്ടി മമ്മൂട്ടി വീണ്ടും മീശ പിരിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രം പ്രഖ്യാപിച്ചതു മുതൽ ജനശ്രദ്ധ നേടിയിരുന്നു. ആദ്യം ചിത്രത്തിന്റെ പേര് ആണ് വാർത്തയിൽ നിറഞ്ഞത്. പിന്നെ മീശ പിരിച്ചെത്തിയ ലുക്കും ചർച്ചയായിരുന്നു. നവംബർ 25ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ കാസർഗോഡും ഗോവയുമാണ്.
ജൊആൻ ബൊട്ടീക്കിന്റെ ഒഫിഷ്യൽ സൈറ്റ് ലിങ്ക്..
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍