മലയാളക്കരയെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ പെല്ലിശ്ശരി; കാട്ടുപോത്ത് മുതൽ നാട്ടുകാർ വരെ അഭിനയിച്ച് തകർക്കുന്ന റിയലിസ്റ്റിക് ട്രീറ്റ്; ലോകോത്തര സിനിമകളോട് കിടപിടിക്കുന്ന സംവിധാന മികവും ഛായാഗ്രാഹണവും; വന്യമായ ക്യാമറയും വേറിട്ട ഫ്രെയിമും കണ്ട് കണ്ണ് തള്ളി പോകും; ഈ മ യൗ അമ്പരപ്പിച്ചെങ്കിൽ ജെല്ലിക്കെട്ട് പ്രേക്ഷകന്റെ പ്രതീക്ഷയ്ക്കും അപ്പുറമുള്ള ചിത്രം; ഇന്ത്യൻ സിനിമയെ ഉന്നതങ്ങളിലെത്തിക്കാൻ ഈ ജെല്ലിക്കെട്ട് ധാരാളം
എം എസ് ശംഭു
നായകൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പ്രതിഭയാണ്് ലിജോ ജോസ് പെല്ലിശ്ശേരി എന്ന ചാലക്കുടിക്കാരൻ. 2010ൽ ഇന്ദ്രജിത്തിനെ നായകനാക്കി സംവിധാന രംഗത്തേക്ക് ആദ്യ പരീക്ഷണം. പിന്നീട് ആമേനിലൂടെ വേറിട്ട സംവിധാന മികവും. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ വേറിട്ട് നിർത്തുന്നത് സംവിധാനത്തിലെ സൂഷ്മതയും വേറിട്ട ഫ്രെയിമുകളുടെ പരീക്ഷണങ്ങളും തന്നെയായിരുന്നു. അങ്കമാലീ ഡയറീസ്, ഈ മ യൗ ഉൾപ്പടെ ഓരോ ചിത്രങ്ങളിലും വേറിട്ട സംവിധാന പരീക്ഷണങ്ങളുടെ ഉദാഹരണമാണ്.
ഒന്നിന് മുകളിൽ ഒന്നായി വെല്ലുന്ന പരീക്ഷണമാണ് ഓരോ ചിത്രവും കൈവരിച്ചിട്ടുള്ളത്. 2019ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരമുൾപ്പടെ ഈ മ യൗ എന്ന ചിത്രം നേടിയെടുക്കുകയും ചെയ്തു. ഐ.എഫ്.എഫ്.കെ വേദിയിലെ മികച്ച സംവധായകനുള്ള സുവർണ ചകോരം പുരസ്കാരമുൾപ്പടെ ഈ മ യൗവ്വിന്റെ സംവിധാനത്തിന് അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. ചെറിയ കഥാഗതിയെ അതിവൈകരികമായും സൂഷ്മത നിറഞ്ഞ കഥാവഴിയിലും അവതരിപ്പിച്ച പ്രകടനമാണ് ഈ മ യൗ എന്ന ചിത്രത്തിലൂടെ മലാളികൾ കണ്ടത്. സംവിധാനവും നിർമ്മാണവുമൊരുക്കി ജെല്ലിക്കെട്ടുമായി ലിജോ ജോസ് വീണ്ടുമെത്തുമ്പോൾ കഥയൊരുക്കിയിരിക്കുന്നത് എസ്. ഹരീഷും, ആർ ജയകുമാറും ചേർന്നാണ്. എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജെല്ലിക്കെട്ടുമായി വീണ്ടും പെല്ലിശ്ശേരി എത്തുന്നത്.
ഫ്രെയിമുകളിൽ മിന്നി മറിയുന്ന ഇന്ദ്രജാലങ്ങൾ
ചെമ്പൻ വിനോദ്, ആന്റണി വർഗീസ്, സാബുമോൻ എന്നിവർ ചിത്രത്തിൽ പ്രധാനറോളുകളിലെത്തുന്നു. മലയോര ഗ്രാമത്തിലെ സ്വാഭാവികമായി ഒരുകഥാവഴിയെ അതിസൂഷ്മവും വൈകാരികവും നാടകീയതയും ഇഴകലർന്ന കഥാവഴിയിലൂടെയാണ് കൂട്ടികൊണ്ട് പോകുന്നത്. ചിത്രത്തിന്റെ പേരും പോസ്റ്ററും സൂചിപ്പിക്കുന്ന പോലെ തന്നെ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം പോത്താണ്. റിയലിസ്റ്റിക്് മൂട് സമ്മാനിക്കുന്നതിനൊപ്പം തന്നെ ഫ്രെയിമുകളുടെ മനോഹാരിത കൊണ്ടുംപശ്ചാലത്തല സംഗീതവും ക്യാമറകളുടെ മാന്ത്രികത കൊണ്ടും ഈ ചിത്രം ലോകോത്തര സിനിമകളോട് കിടപിടിക്കും എന്നതിൽ സംശയമില്ല.
ടൊറന്റോ ഇൻർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരത്തിന്റെ നിറവിൽ എത്തണമെങ്കിൽ ഈ സിനിമ ഒന്നൊന്നര പടം എന്നൊക്കെ പറഞ്ഞാൽ മതിയല്ലോ. മലയോര ഗ്രാമത്തിനെ അടയാളപ്പെടുത്തുന്ന ഫ്രെയിമുകളിൽ ചിത്രത്തിന്റെ തുടക്കം. നിഗൂഡതകൾ നിറഞ്ഞതും അത്ഭുതം സമ്മാനിക്കുന്നതുമായ നിരന്തരമായ ഷോട്ടുകൾ, മിനിട്ടുകളിൽ എത്രയധികം ഷോട്ടുകൾ മിന്നിമായുമെന്ന് പ്രേക്ഷക് പോലും സംശയം തോന്നിപ്പോയേക്കാം. അത്രയേറെ റിയലിസ്റ്റിക്ക് പാറ്റേണിൽ നിൽക്കുന്ന ക്യാമറയും പശ്ചാത്തല സംഗീതവും. മലയാള സിനിമയുടെ വേറിട്ട് ചുവടുമാറ്റത്തിന് ഒരു പക്ഷേ ഈ സിനിമ ഒരു അടയാളപ്പെടുത്തലായിരിക്കും.
ബീഫിന്റെ രാഷ്ട്രീയം ജെല്ലിക്കെട്ടിൽ
ഇന്ത്യ മുഴുവൻ ബീഫ് കോളിളക്കം സൃഷ്ടിച്ച വാർത്തയായി മാറിയപ്പോൾ ബീഫിന്റെ പേരിൽ കൊലപാതകങ്ങൾ നടക്കുമ്പോഴാണ് പോത്തിനെ പ്രധാനറോളിലെത്തിച്ച് ലിജോ സിനിമയുമായി എത്തുന്നത്. നായകന്മാർ ഈ സിനിമയിൽ അപ്രസക്തമായിരിക്കും. കാരണം ഈ ചിത്രം പറയുന്നത് നായാട്ടിന്റെ കഥയാണ്. ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന അറവ് കാരനായ പോത്ത് വർക്കി എന്ന കഥാപാത്രത്തിന്റെ അറവ് ശാല കാണിച്ച് കഥാവഴി തുടക്കം. തുടക്കത്തിൽ തന്നെ ആന്റണി വർഗീസ് കഥയിലേക്ക് കടന്നെത്തുന്നു. വെട്ടാനെത്തിയ പോത്ത് വിരണ്ടോടുന്നതോടെ പിന്നീട് കഥാവഴി വേറിട്ട തലത്തിൽ.
കുട്ടച്ചനെന്ന് റോളിൽ സാബുമോൻ, ജാഫർ ഇടുക്കിയുടെ തനി അച്ചായൻ കഥാപാത്രം തുടങ്ങി കണ്ടുപരിചിതമായ മുഖങ്ങൾ ചുരുക്കം. ഇവരിലേക്കാളേറെ പുതുമുഖങ്ങൾ ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കിഴക്കൻ മലയോര ജനതയുടെ ഭക്ഷണരീതിയില്‍ ബീഫ് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുണ്ടോ അത്രയേറെ പ്രാധാന്യത്തോടെ പോത്തിനേയും പോത്തിറച്ചിയേയും ഈ കഥയിലേക്ക് കൊണ്ടുവരുന്നുണ്ട്. ഇടയ്ക്ക് വിരണ്ടോടിയ പോത്ത് കൃഷി നശിപ്പിക്കുന്ന രംഗവും പോത്തിനെ പിടികൂടി ഇറച്ചി പങ്കിടാനുള്ള നാട്ടുകാരുടെ അടിപിടിയും മത്സരവുമെല്ലാം സിമ്പോളിക്കാണ്. നായാടി നടന്ന മനുഷ്യൻ ഇന്നും നായാട്ടം തുടരുന്നു എന്ന വ്യാഖ്യാനത്തിലേക്ക് ചിത്രത്തിന്റെ ആശയം സംവേദിക്കപ്പെടുന്നു. ഒരു അറവ് പോത്തിലൂടെ കഥ പറഞ്ഞു പോകുമ്പോൾ പോലും പ്രണയത്തിന്റെ പ്രതികാരത്തിന്റെ വീണ്ടെടുക്കിലിന്റെ കഥകൂടി കടന്നെത്തുന്നു. കുട്ടിച്ചനും ആന്റണിയും നേർക്കുനേർ പോരാടുന്നിടത്തെല്ലാം ഈ പ്രതികാരത്തിന്റെ നനവ് പ്രേക്ഷകന് ലഭിക്കും.
ക്യാമറയുടെ വന്യതയിലൊരുക്കിയ മനോഹാരിത
ബീഫ് എന്നത് എത്രമാത്രം പ്രാധാന്യമാണോ അത്രമാത്രം ചിരിയും ചിന്തയും നൽകി ഈ ചിത്രത്തിൽ പ്രധാനകഥാപാത്രമാകുന്നു. ഈ സൂഷ്മമായ കഥാവഴിയിലൂടെ സിമ്പോളിക്കായ രീതിയിൽ നാടകീയത സമ്മാനിക്കുന്ന ക്ലൈമാക്സും.കയറുപൊട്ടിയോടുന്ന പോത്തിന്റെ പിറകേയോടുന്ന നാട്ടുകാർ ഒന്നാം പകുതി. രണ്ടാം പകുതിയിൽ നായാട്ടിന്റേയും വേട്ടയാടലന്റേയും പ്രതികാരത്തിന്റേയും പ്രണയത്തിന്റേയും രൂപഭാവങ്ങൾ പകരുന്ന ഷെയിഡും. ഓരോ ഫ്രെയിമുകളും അത്ഭുതപ്പെടുത്തുമ്പോൾ അതിലേറെ ആശങ്കപ്പെടുത്തുന്ന ബി.ജി.എമ്മും. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.
നാടകീയത പലയിടത്തും സമ്മാനിക്കുമ്പോൾ ചിലയിടങ്ങളിൽ ആശങ്കപ്പെട്ടു പോകും, ചെറിയ സംഭവത്തിന്റെ സൂഷ്മാംശം തേടി ക്യാമറ പലപ്പോഴും കാട്ടുപോത്തിനും, വെട്ടുകാരനും ,നാട്ടുകാർക്കും പിന്നാലെ സ്വതന്ത്രമായി ഓടി പോകുകയാണോ എന്നൊക്കെ തോന്നാം. ഛായാഗ്രഹകണത്തിന്റെ മാന്ത്രികതയും എഡിറ്റിങ്ങിന്റെ മികവും തന്നെയാണ് ഈ ചിത്രത്തിന്റെ മികച്ചവശം. രാത്രിയും പകലും നിഴലും നിഴലനക്കങ്ങളും പോലും കൃത്യതയോടെ വന്യമായി ഈ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സംവിധായകൻ മുതൽ ക്യാമാറാമാൻ വരെ ഒന്നിനൊന്നായി നിൽക്കുമ്പോൾ അഭിനയത്തിൽ സാബുമോനും ആന്റണിയുമൊക്കെ കട്ടയ്ക്ക് കട്ടയക്ക്. തരികിട സാബു എന്ന താരത്തിനെ അടയാളപ്പെടുത്തിയ ഏറ്റവും നല്ലവേഷാമായിരിക്കും ഈ ചിത്രത്തിലെ കുട്ടച്ചൻ എന്ന കഥാപാത്രം എന്നതിൽ യാതൊരു തർക്കവും വേണ്ട. ഗിരീഷ് ഗംഗാധരനെന്ന ഛായാഗ്രകനെ ലോകം അറിയാൻ ഈ സിനിമ ധാരാളമാണ്, സംഗീതം ഒരുക്കിയ പ്രശാന്ത് പിള്ളയ്ക്ക് തകർപ്പൻ കയ്യടി നൽകണം. കാതുകളിലേക്ക് ഇരച്ചുകയറുന്ന ശബ്ദകോലാഹലങ്ങളും നിഗൂഡമായ ബി.ജി.എമ്മുകളും ഓരോ ഷോർട്ടിലും പ്രകമ്പനം കൊള്ളിക്കും, ദീപു ജോസഫ് എന്ന എഡിറ്റർക്കും കുതിരപ്പവൻ നൽകണം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍