കൗമാരപ്രണയങ്ങളെ വേട്ടയാടുന്ന സദാചാരക്കാർക്കുള്ള മുറിപ്പത്തലുമായി ഷെയിൻ നിഗത്തിന്റെ ഇഷ്ക്; ചിത്രം പറയുന്നത് പ്രണയം മാത്രമല്ല പ്രണയിതാക്കൾ നേരിടേണ്ടി വരുന്ന സദാചാരമാനറിസം കൂടി; കേരളത്തിൽ അരങ്ങേറിയ സദാചാര വൈകൃതങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് ഈ പ്രണയകഥ; പ്രണയവും പ്രതികാരവും തീഷ്ണഭാവത്തിൽ അവതരിപ്പിച്ച് ഷെയിനും; കന്നി സംവിധാനത്തിലൂടെ സിനിമയോട് നീതി പുലർത്തി അനുരാഗ് മനോഹറും; ഇത് പ്രണയിതാക്കൾക്ക് മാത്രമുള്ളതല്ല മലയാളികൾ പാഠമാക്കേണ്ട ചിത്രം
എം.എസ് ശംഭു
കൗമാരത്തിന്റെ പ്രണയനായകനെന്നാണ് ഷെയിൻ നിഗത്തിനെ മലയാളികൾ വിശേഷിപ്പിക്കുന്നത് തന്നെ. ഷെയിനിന്റെ ചിരിയിൽ പോലും അഭിനയം നിറഞ്ഞു നിൽക്കുമ്പോൾ അടുത്തകാലത്തൊന്നും ഒരു പക്ഷേ ഷെയിനോളം പ്രതിഭ തെളിയിച്ച ഒരു പുതുമുഖ നടൻ ഉണ്ടാകില്ല. ഷെയിൻ നിഗം, ആൻ ശീതൾ എന്നിവർ ഒന്നിക്കുന്ന ഇഷ്ക് മലയാളികൾക്ക് പുതുമുഖ സംവിധായകനിൽ നിന്നും ലഭിച്ച മറ്റൊരു സമ്മാനം എന്നുതന്നെ പറയാം. ഇഷ്ക് എന്ന സിനിമയുടെ പേര് സൂചിക്കുമ്പോൾ തന്നെ ഇതൊരു പ്രണയകഥയല്ലെന്നും ടാഗ് ലൈനിൽ സംവിധായകൻ പറഞ്ഞു നിർത്തുന്നു.
സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും മനസിലാകും പ്രണയം മാത്രമല്ല പ്രണയത്തിലേക്ക് കടന്നെത്തുന്ന പലതരത്തിലുള്ള പ്രശ്നങ്ങളും സിനിമ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന്. വരത്തൻ പോലുള്ള പലചിത്രങ്ങളിലും കടന്നെത്തിയിട്ടുള്ള പ്രമേയമാണ് ഇഷ്കിലും ഏകദേശം അവതരിപ്പിച്ച കാട്ടുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയും, സംവിധാനം നവാഗതനായ അനുരാജ് മനോഹറുമാണ്. കഥുടെ കാമ്പും സംവിധാനത്തിലെ മികവും ഒപ്പം ഷെയിൻ നിഗത്തിന്റെ തകർപ്പൻ പ്രകടനവും ആസ്വദിക്കാവുന്ന മനോഹര മേക്കിങ്ങാണ് ഈ ചിത്രം. ചിത്രത്തിൽ ഒരു ഐ.ടി പ്രൊഫഷണലായ സച്ചിദാനന്ദൻ എന്ന കഥാപാത്രമായിട്ടാണ് ഷെയിൻ കടന്നെത്തുന്നത്.
നായിക ആൻ ശീതൾ സി.എം.എസ് കോളജിലെ ഒന്നാം വർഷ എം.എ വിദ്യാർത്ഥിയും. കഥയുടെ ആദ്യ 30 മിനിട്ട് ഷെയിന്റ പതിവ് ചിരിയും കുറുമ്പും പ്രണയവും എല്ലാം പ്രേക്ഷകന് കിട്ടും. ആൻ ശീതളിന്റെ പ്രകടനവും മോശമായിരുന്നില്ല. പ്രണയിതാക്കൾ മാത്രം നേരിടേണ്ടി വരുന്ന ഒരു പ്രശ്നമല്ല സിനിമ അവതരിപ്പിച്ച് കാട്ടുന്നത്. ഒരു ആണും പെണ്ണും തനിച്ചിരിക്കുന്ന വേളയിൽ അല്ലെങ്കിൽ അവരുടെ സ്വകാര്യനിമിഷങ്ങളിലേക്ക് കടന്നെത്തുന്ന കേരളത്തിലെ സദാചാര മനാറിസം തന്നെയാണ് ഈ ചിത്രം പറഞ്ഞു നിർത്തുന്നത്. ആദ്യ പതിനഞ്ച് മിനിട്ടിൽ മാത്രം സച്ചിദാനന്ദന്റെ കുടുംബത്തേ കാണിക്കുന്നു. അപ്പോഴും നായകൻ തന്റെ പ്രിയതമയോടുള്ള പ്രണയ സല്ലാപത്തിലാണ്. പിന്നീട് കഥ പുരോഗമിക്കുന്നത് ഇവരുടെ സ്വകാര്യതയും പ്രണയ നിമിഷങ്ങളിലേക്കും.
ഷെയിന്റെ നടനമേന്മ തെളിയിക്കുന്ന മറ്റൊരു ചിത്രം
പ്രണയിതാക്കൾ തങ്ങളുടെ സ്വകാര്യനിമിഷങ്ങൾ ആഘോഷിക്കുമ്പോൾ അതിലേക്ക് വൈകൃത സ്വഭാവുമായി ചില മനുഷ്യർ എത്തുന്ന തരത്തിൽ മുൻപ് കേരളത്തിൽ അരങ്ങേറിയിട്ടുള്ള ഒരു നൂറ് സംഭവങ്ങളോട് ഈ ചിത്രം ഉപമിക്കാൻ കഴിയും. കഥയുടെ ഒഴുക്ക് തന്നെ അതി തീവ്രഭാവത്തിൽ ഇത്തരം സദാചാരവാദികളുടെ മുതലെടുപ്പുകൾ അവതരിപ്പിച്ചുകൊണ്ടാണ്. രണ്ട് വർഷം മുൻപ് കൊല്ലം അഴിക്കൽ കടപ്പുറത്ത് കമിതാക്കൾക്ക് നേരെ നടന്ന സാദാചാര ഗുണ്ടായിസവും ഒപ്പം കാമുകൻ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവവും മലയാളികൾ കണ്ടതാണ്.
ഇവയെ എല്ലാം ഏതെങ്കിലുമൊക്കെ തരത്തിൽ പ്രേക്ഷകന് ഓർത്തെടുക്കാൻ പറ്റും ഈ ചിത്രത്തിലൂടെ. ഏതൊരു ടിപ്പിക്കൽ മലയാളി കാമുകനെ പോതെ തന്നെ കാമുകിയെ മറ്റാരെങ്കിലും നോക്കുന്നിടത്ത് പ്രതികരിക്കുന്ന ചിലപ്പോൾ തല്ലുകൂടാൻ വരെ പോകുന്ന നായകനാണ് കഥയിൽ സച്ചിദാനന്ദൻ. എന്നാൽ രണ്ടാം പകുതിയിലെ പല രംഗങ്ങളിലും നിസ്സാഹായനായി പോകുന്ന നായകന്റെ ആത്മസംഘർഷവും ചിത്രത്തിലൂടെ കാണാം.
സദാചാരക്കാർക്കുള്ള മറുപടി
കമിതാക്കളിലേക്ക് നോട്ടമെറിയുന്ന ചില സദാചാരക്കാർ,ഞരമ്പുരോഗികളായ കഥാപാത്രങ്ങൾ ഇവരുടെ മുതലെടുപ്പുകൾ ഇതെല്ലാം ചിത്രത്തിൽ അതിവൈകാരികമായി തന്നെ അവതരിപ്പിക്കപ്പെടുന്നു. രണ്ടാം പകുതിയിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഷെയിന്റെ കഥാപാത്രത്തിൽ നിന്നും വ്യത്യസ്തമായി പ്രതികാരത്തിന്റെ ചുവടുകളുമായി ഷെയിൻ എത്തുന്നു. ഒരു സൈക്കോ പോലെയൊക്കെ തോന്നുമെങ്കിലും ചിത്രം കാണുന്ന ഏതൊരാൾക്കും ഷെയിൻ ചെയ്തതാണ് ശരിയെന്നൊക്കെ എവിടെയൊക്കെയോ തോന്നിപ്പോകും. പാർക്കിലോ ബീച്ചിലോ, തീയറ്ററിലോ കൗമാരക്കാർ അവരുടെ നല്ല നിമിഷങ്ങൾ ചെലവിടുമ്പോൾ അതിനെ തീർത്തും വികലവൽക്കരിച്ച് ചിത്രീകരിക്കുന്ന, പ്രതിരോധിക്കാൻ കഴിയാതെ നിൽക്കുന്ന പല കമിതാക്കളുടെ അവസ്ഥയും ഈ ചിത്രത്തിൽ കണ്ടേക്കാം.
കമിതാക്കൾ എന്നല്ല ഇരുട്ടിന്റെ മറവിൽ ഏതൊരു പെണ്ണിനേയും മുതലെടുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ഞരമ്പുരോഗികൾക്കുള്ള ബോധവൽക്കരണം തന്നെയാകും ഈ ചിത്രം. ഷൈൻ ടോമിന്റെ കഥാപാത്രമാണ് ഇതിൽ ഷൈനെ പോലെ തന്നെ എടുത്ത് പറയേണ്ടതായി തോന്നിത്. ഒരു ന്യുനത നിറഞ്ഞ കഥാപാത്രത്തെ എങ്ങനെ ഭംഗിയായി അവതരിപ്പിക്കാമോ അത്രത്തോളം മനോഹരമായി ഷൈൻ ടോം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ ഷൈനും ഷെയിനും തമ്മിലുള്ള പ്രകടനാണ് ഏറ്റവും ഉഗ്രൻ. അതോടൊപ്പം തന്നെ ജാഫർ ഇടുക്കിയുടെ കഥാപാത്രവും അഭിനയ പ്രാധാന്യം നിറഞ്ഞു നിന്നിരുന്നു.
ഒരു നവാഗത സംവിധായകനിൽ നിന്നും പ്രതീക്ഷിക്കുന്നതിനും അപ്പുറം ലഭിച്ച ചിത്രമാണ് ഇഷ്ക്. സിനിമ ഉയർത്തിക്കാട്ടുന്ന ചില സമകാലിക പ്രശ്നങ്ങൾ, മുൻപ് സംഭവിച്ചിട്ടുള്ളവയും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ മലയാളികളുടെ വൈകൃതങ്ങൾ എന്നിവയെല്ലാം തന്നെ പറയുമ്പോഴും അതിനെ പ്രതിരോധിക്കുന്ന നായകന്റെ മാസ് പെർഫോൻസ് ചിത്രത്തിന്റെ രണ്ടാം പകുതിയുടെ ഹൈലൈറ്റ്. ചിത്രത്തിൽ ഏറ്റവും മനോഹരമായി തോന്നിയത് ഷെയിൻ നിഗത്തിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ്. മധുരപ്രതികാരം എന്നൊക്കെ പറയുമ്പോലെ നായകന്റെ ക്ലൈമാക്സ് രംഗത്തെ പ്രകടനങ്ങൾ സൂപ്പറായിരുന്നു. എങ്കിലും ചിത്രം അവസാനിക്കുന്നിടത്ത് ബന്ധങ്ങളിലെ വിശ്വാസ്യത അംഗീകരിക്കാനുള്ള പ്രയാസം തുടങ്ങിയവയെല്ലാം മനോഹരമായി തന്നെ കഥയിൽ തുറന്നുകാട്ടുന്നു.
ഏതൊരാൾക്കും ഏതെങ്കിലും സാഹചര്യത്തിൽ അനുഭവിച്ചിട്ടുള്ള ജീവിതത്തിലെ ഏതെങ്കിലും ഒരു അനുഭവത്തെ കൂട്ടിചേർത്ത് വായിക്കാവുന്ന സിനിമ തന്നെയാണ് ഇഷ്ക്, കഥാപാത്രങ്ങിൽ ആൻ ശീതളിന്റെ പ്രകടനം അത്രവലിയ പ്രാധാന്യമുള്ളതെന്ന് തോന്നിയില്ലെങ്കിലും ക്ലൈമാക്സിലെ ചില മാസോക്കെ കലക്കി. അമ്മയായി എത്തിയ മാലാ പാർവതി, സ്വാസിക അവതരിപ്പിച്ച സഹോദരി റോൾ എന്നിവ മോശമാക്കിയില്ല... അൻസർ ഷായുടെ ഛായാഗ്രഹണത്തിനാണ് നല്ലെരു കൈയടി നൽകേണ്ടത്. പകലിലും രാവുകളിലും ഇഴചേർന്ന ഫ്രെയിമുകൾ കാഴ്ച വസന്തം നൽകി. പ്രത്യേകിച്ച് പാട്ടു സീനുകളിലെല്ലാം. ജേക്സ് ബിജോയിയുടെ എഡിറ്റിങ്ങും മനോഹരമായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍