ഏഷ്യാനെറ്റ് ഓഫീസ് ഖരാവോ ചെയ്യാൻ ഒരുവിഭാഗം; രജിത്ത് സാറിനെ തിരിച്ചെടുത്തില്ലെങ്കിൽ ബിഗ്ബോസ് ബഹിഷ്കരിക്കുമെന്ന് ആരാധകരും; സ്കൂൾ ടാസ്കിൽ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിന് പിന്നാലെ രജിത്ത് കുമാർ പുറത്തേക്ക്; രണ്ട് ദിവസത്തിനകം തലൈവരെ തിരിച്ചെടുത്തില്ലെങ്കിൽ ബിഗ്ബോസ് ഇനി കാണില്ലെന്ന് രജിത്ത് ആർമിയുടെ പരസ്യ പ്രഖ്യാപനം; രജിത്തിനെ തിരിച്ചെടുക്കാൻ മുറവിളിയുമായി സോഷ്യൽ മീഡിയ; ഇന്നലെ നടന്നത് സീക്രട്ട് ടാസ്കോ
മറുനാടൻ ഡെസ്ക്
സംഭവബഹുലമായി മുന്നേറുകയാണ് ബിഗ്ബോസ് സീസൺ ടൂ. 64 ദിവസം പിന്നിട്ട ഷോയിലെ ടാസ്ക്കുകളും കഠിനമാകുകയാണ്. സ്വന്തം സേഫ്റ്റി ഉറപ്പിക്കുന്നതിനായി ഓരോരുത്തരും ഷോയിൽ തകർത്ത് കളിക്കുകയാണ്. ഇതിനിടയിൽ വന്നുപോകുന്ന ടാസ്ക്കുകളിൽ വൻ തമ്മിൽ തല്ലുമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ടെലിക്കാസ്റ്റ് ചെയ്ത എപ്പിസോഡിൽ രേഷ്മയുടെ കണ്ണിൽ മുളകുപൊടി തേച്ചതിന് രജിത്ത് സാറിനെ ബിഗ്ബോസ് പുറത്താക്കിയിരുന്നു. രജിത്തിനെ പുറത്താക്കിയതോടെ സാറിന്റെ ആരാധകരിൽ നിന്നും എത്തുന്ന പ്രതികരണങ്ങളും വേറിട്ടതാണ്. ഇത്തരത്തിൽ ഒന്ന് സംഭവിക്കാൻ പാടില്ലാിയിരുന്നെന്നും തീർത്തും അബദ്ധമാണ് സംഭവിച്ചതെന്നും ഒരുവിഭാഗം ഫാൻസ് പറയുന്നു. എന്നാൽ പലവിധം പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.
പോലും മോട്ടിലവേഷൻ ക്ലാസൊക്കെ നടത്തി വിവാഹബന്ധം വേർപ്പിടാതിരിക്കാൻ ശ്രദ്ധിക്കേണ്ട സാഹചര്യങ്ങൾ വരെ പുറത്തായ എപ്പിസോഡിന് മുൻപ് അമൃതയുൾപ്പടെയുള്ളവർക്ക് രജിത്ത് സാർ പറഞ്ഞു കൊടുക്കുന്നു. എന്നാൽ സ്കൂൾ ടാസ്കിൽ രജിത്ത് കുമാറിന് അടവ് പിഴയ്ക്കുകയായിരുന്നു. അബദ്ധം കാട്ടിയ മുളക് പൊടി അറ്റാക്കിന് പിന്നാലെ രജിത്ത് സാർ പുറത്തേക്ക് പോയപ്പോൾ ഉയരുന്നത് പലതരത്തിലുള്ള വിമർശനങ്ങളാണ്. ഫുക്രു വിരൽ ഒടിച്ചപ്പോഴും, ആര്യ കൈ ഒടിച്ചപ്പോഴും, ഫുക്രു കഴുത്തിന് പിടിച്ച സന്ദർഭത്തിലും ടാസ്കിനിടയിൽ തള്ളിയിട്ട സന്ദർഭത്തിലും നിലത്തിട്ട് ചവിട്ടിയ സന്ദർഭത്തിലും എവിടെയായിരുന്നു ഈ ബിഗ്ബോസ് നിയമങ്ങൾ എന്നാണ് ആരാധകർ കിലപൂണ്ട് ചോദിക്കുന്നത്. രജിത്ത് കുമാർ കാണിച്ച പ്രവർത്തിയെ ന്യായികരിക്കുന്നില്ലെങ്കിലും തുല്യനീതി നൽകേണ്ടതായിരുന്നു എന്ന ആരോപണമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഏഷ്യാനെറ്റ് ഹെഡ് ഓഫീസ് ഖരാവോ ചെയ്യാൻ ബേക്കറി ജംഗ്ഷനിലേക്ക് എത്രപേർ വരുമെന്നാണ് ആരാധകർ രജിത്ത് ആർമി ഫാൻസ് ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നത്.
സോഷ്യൽ മീഡിയ പേജുകളിലെല്ലാം രജിത്തിനെ തിരിച്ച് കൊണ്ട് വരണമെന്ന മുറവിളികളാണ്. അതിനൊപ്പം ചില സൂചനകളും ആരാധകർ പങ്കുവെക്കുകയാണ്.ഒരു ഹൈസ്കൂൾ പശ്ചാതലമാക്കിയുള്ള ടാസ്ക് ആയിരുന്നു കഴിഞ്ഞ ദിവസം കൊടുത്തത്. അദ്ധ്യാപകരായി കുറച്ച് പേരും വിദ്യാർത്ഥികളായി മറ്റ് ചിലരുമെത്തി. രജിത്തും രേഷ്മയുമടക്കമുള്ളവർ വിദ്യാർത്ഥികളായിരുന്നു. പറഞ്ഞാൽ അനുസരിക്കാത്ത വീണ്ടു വിചാരമില്ലാത്ത ഏത് സമയത്തും തല്ലും വഴക്കുമായി നടക്കുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണെന്ന് നേരത്തെ ബിഗ് ബോസ് അറിയിപ്പ് കൊടുത്തിരുന്നു. ടാസ്കിന്റെ തുടക്കത്തിൽ രേഷ്മയുടെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു. എല്ലാവരും ആശംസകൾ അറിയിച്ചതിന് പിന്നാലെയാണ് രജിത് വ്യക്തിപരമായി അഭിനന്ദനം അറിയിക്കുന്നത് പോലെ രേഷ്മയുടെ അടുത്ത് എത്തുന്നത്.
പ്രേക്ഷകർ വളരെ ആശങ്കയും ആകാംക്ഷയും ഉയർത്തിയാണ് ബിഗ്ബോസ് എപ്പിസോഡ് കടന്നുപോകുന്നത്. പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയ എപ്പിസോഡാണ് ഓരോ ദിവസും നിറയുന്നത്. എന്നാൽ മലാളികളെ മുഴുവൻആശങ്കയിലാഴ്ത്തിയ എപ്പിസോഡാണ് പ്രേക്ഷകർ ഇന്നലെ കണ്ടത്. ബിഗ്ബോസ് ഹൈസിൽ നിന്ന് സ്കൂൾ ടാസ്കിനിടയിൽ രജിത്തണ്ണൻ പുറത്തേക്ക് പോകുന്നതാണ് കണ്ടത്. താക്ലാലികമായിട്ടാണ് പുറത്തേക്ക് പോയതെങ്കിലും രജിത്ത് കുമാറിന്റെ പ്രവർത്തിയിൽ ആരാധകരും അന്ചം വിട്ടിരിക്കുകയാണ്. രേഷ്മയുടെ കണ്ണിൽ അദ്ധ്യാപകനായ ഇത്രയും വയസുള്ള രജിത്ത് കുമാർ മുളക് തേക്കുമോ കാണുന്ന പ്രേക്ഷകർക്ക് എന്താ ബോധമില്ലെ. സ്ത്രികളെ ബഹുമാനിക്കുയും തെറ്റുണ്ടെങ്കിൽ വിമർശിക്കുകയും ചെയ്യുന്നതാണ് രജിത്തണ്ണന്റെ പതിവ് രീതി.എന്നാൽ ഇത്തവണ രജിത്തിന്റെ കയ്യിൽ നിന്ന് വന്ന വീഴ്ചയിൽ കൃത്യമായി കീൂടെനിന്നവരും ഒറ്റപ്പെുത്തുന്ന കാഴ്ചയാണ് കണ്ടത്. അതിനർത്ഥം എന്താണ്. ഇന്നുവരെ അന്യായം കാണിക്കാതെ ഹൗസിൽ നിന്ന രജിത്ത് സാറിനെ എന്തിന് പുറത്താക്കി. എത്രനാൾ കഴിഞ്ഞ് അദ്ദേഹം ഹൗസിലേക്ക്. എത്തും. ആരയെ ജയിപ്പിക്കാനായി ഏഷ്യാനെറ്റ് ഒരുക്കുന്ന നാടകമല്ലേ ഇത് എന്നൊക്കെ പലരും ചോദിക്കുന്നു.
എന്നാൽ ഇന്നലത്തെ എപ്പിസോഡ് കണ്ട പ്രേക്ഷകർക്ക് കൃത്മായി മനസിലാക്കാൻ ചില അടയാങ്ങൾ കാട്ടിത്തരാം. ടാസ്ക് നടക്കുന്ന വേളയിൽ കുസൃതിത്തരം പോലെ ക്യാമറയെ ഫേസ് ചെയ്താണ് രഡിത്ത് കുമാർ ബാഗിൽ നിന്ന് എന്തോ എടുക്കുന്നത്. പ്രേക്ഷകരിലേക്ക് ശ്രദ്ധ ചെലുത്തുന്ന രീതിയിൽ തന്നെ ബാഗ് തുറക്കുന്നതും മുളക് കയ്യിൽ തിരുമുന്നതും ംഎല്ലാം കൃത്യതയോടെ കാണിക്കുന്നു. ശേഷം മുന്നറിയിപ്പില്ലാതെ ഓടി ചെന്ന് എന്റെ പിറന്നാൾ സമ്മാനം എന്ന രീതിയിലാണ് കണ്ണിലേക്ക് മുളക് തേക്കുന്നത്. ഇത് കാണുന്ന പ്രേക്ഷകർ ഒരുപക്ഷേ ചിന്തിച്ചേക്കാം ഇതൊരു ഗെയിം പ്ലാനാണോ എന്ന് പ്രേക്ഷകരുടെ ഈ സംശയം മാറാൻ ഞാൻ ഒരു വർഷം പിന്നിലേക്ക് പോകുകയാണ്.
അതായത് ബിഗ്ബോസ് ഓരുക്കിയ ഒരു സീക്രട്ട് ടാസ്ക് വഴി കഴിഞ്ഞ വർഷം സാബുമോന് പണി കിട്ടിയത് ആർക്കെങ്കിലും ഓർമയുണ്ടോ. റേറ്റിങ് കൂട്ടാനായി അന്ന് ഏഷ്യാനെറ്റ് ഒരുക്കിയ നാടകമായിരുന്നു സീക്രട്ട് ടാസ്ക്. സാബുമോനേ മുൻ നിർത്തി അന്ന് നടത്തിയ അതേ നാടകത്തിന്റെ ശൈലി തന്നെയാണ് ഏഷ്യാനെറ്റ് ഇന്ന് കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്, വികൃതി കുട്ടികളുള്ള ക്ലാസിൽ ഏറ്റവും വികൃതിയായ കുട്ടിയാകാനാണ് ഞാൻ ശ്രമിച്ചത് എന്ന് ഓർമപ്പെടുത്തുകയാണ് ഈ ടാസ്കുകൾ.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍