പത്മകുമാർ..ഇനിയും ഭരണം മാറി വരും...മറ്റൊരു ഭരണകർത്താക്കൾ ഇതുപോലെ പെരുമാറുമ്പോൾ ഈ വാക്കുകൾ തന്നെ നിങ്ങളുടെ നാവിൽ നിന്നും വരണം,..അന്നു നിങ്ങൾ ചാടിക്കടിക്കരുത്; നിങ്ങൾ മൂന്ന് മലയാളികൾക്ക് മാത്രമേയുള്ളു പ്രതിഷേധം.. അങ്ങനെ വലിയ വിശുദ്ധ പശുക്കളൊന്നുമാകേണ്ട..ഇതിൽ രാഷ്ട്രീയമുണ്ട്; ചലച്ചിത്ര പുരസ്കാരദാന വിവാദത്തിൽ ഭാഗ്യലക്ഷ്മിയും ജെ.ആർ.പത്മകുമാറും തമ്മിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചൂടേറിയ വാഗ്വാദം
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുര ം:ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വിവാദമായിരുന്നു വ്യാഴാഴ്ച ചാനലുകളില്ലൊം പ്രധാന സംവാദ വിഷയം. രാഷ്ട്രപതി 11 പുരസ്കാരങ്ങൾ മാത്രമേ വിതരണം ചെയ്യുകയുള്ളുവെന്ന് പ്രഖ്യാപിച്ചതും അതിന്റെ പേരിൽ 68 കലാകാരന്മാർ ചടങ്ങ് ബഹിഷ്കരിച്ചതും ചൂടേറിയ വിഷയമായി. ഏഷ്യാനെറ്റ് ന്യൂസ് അവറിലെ ചർച്ച അവാർഡ് ദാനത്തിലെ പന്തിഭേദം എന്തിന് ?ബഹിഷ്കരിച്ചതിന് പിന്നിൽ രാഷ്ട്രീയമോ? എന്നായിരുന്നു. ജിമ്മി ജെയിംസ് അവതരിപ്പിച്ച ചർച്ചയിൽ ഡബ്ബിങ് ആർട്ടിസ്ററ് ഭാഗ്യലക്ഷ്മി, ബിജെപി വക്താവ് ജെ.ആർ. പത്മകുമാർ, ചലച്ചിത്ര നിരൂപകൻ ജി.പി.രാമചന്ദ്രൻ,, മികച്ച് തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ സജീവ് പാഴൂർ എന്നിവരാണ് പങ്കെടുത്തത്.
ചർച്ചയുടെ പ്രസക്തഭാഗങ്ങൾ:
സജീവ് പാഴൂർ: ജനാധിപത്യത്തിൽ രാഷ്ട്രപതി പ്രഥമപൗരനാണ്.ചെമ്മീൻ രാഷ്ട്രപതിയുടെ പുരസ്കാരം നേടി എന്നുപറയുന്നതിന് ഒരു വിശുദ്ധിയുണ്ട്. അത്തരമൊരു ഉന്നത പുരസ്കാരം മോഹിച്ചാണ് ഞാനടക്കമുള്ളവർ പോയത്. എന്നാൽ, എന്തുകൊണ്ട് തീരുമാനം മാറ്റി എന്ന് വിശദീകരിക്കാൻ കഴിയാത്തിടത്താണ് പ്രശ്നം.
ജെ..ആർ.പത്മകുമാർ.-ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമം. രാഷ്ട്രപതിയായതിന് ശേഷം രാംനാഥ് കോവിന്ദ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ചിരുന്നു...ഭരണഘടനാപരമായ ബാധ്യതയില്ലാത്ത പരിപാടികളിൽ ഒരുമണിക്കൂർ മാത്രമേ പങ്കെടുക്കുകയുള്ളു എന്ന് വ്യക്തമാക്കിയിരുന്നു. കീഴ വഴക്കം തുടരണമോയെന്ന് തീരുമാനിക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. 11 പേർക്കേ കൊടുക്കു എന്ന് അങ്ങനെയാണ് തീരുമാനിച്ചത്. കീഴ വഴക്കങ്ങളിൽ നേരത്തെയും മാറ്റം വന്നിട്ടുണ്ട്. 1984 ൽ സെയിൽ സിങ്ങും ഈ കീഴ് വഴക്കം മാറ്റിയിട്ടുണ്ട്.ഇപ്പോൾ വെറുതെ കേന്ദ്ര സർക്കാരിനെ വലിച്ചിഴയ്ക്കുകയാണ്.
ഭാഗ്യലക്ഷ്മി: എന്താണ് അവിടെ നടന്നതെന്ന് അറിയാതെയാണ് പത്മകുമാർ സംസാരിക്കുന്നത്. രാഷ്ട്രപതിയല്ല പുരസ്കാരം നൽകുന്നതെന്ന് ഇന്നലെ വൈകുന്നേരം മാത്രമാണ് അറിയിക്കുന്നത്. രാഷ്ട്രപതി നേരത്തെ തീരുമാനമെടുത്തിരുന്നുവെങ്കിൽ 15 ദിവസം മുമ്പ് മെയിൽ അയച്ചു? റിഹേഴ്സൽ ഹാളിൽ വച്ച് മാത്രമാണ് അറിയിച്ചത്. എന്തുകൊണ്ട് രാഷ്ട്രപതി പുരസ്കാരം നൽകില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ശങ്കർദയാൽ ശർമ ഇരുന്ന കാലത്ത് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യമുണ്ടായിട്ടും അദ്ദേഹം പങ്കെടുത്തു. പത്മപുരസ്കാരങ്ങളും ദേശീയ ചലച്ചിത്ര പുരസ്കാരവുമൊക്കെ ഭാവിയിൽ മന്ത്രിമാരുടെ കൈയിൽ നിന്ന് വാങ്ങേണ്ടി വരും. എത്ര പേരുടെ സ്വപ്നങ്ങളെയാണ് അവർ തകർത്തത്.
വൈകാരികമായ ആഗ്രഹം എന്നതിനപ്പുറം എന്ത് പ്രാധാന്യം?
ജി.പി.രാമചന്ദ്രൻ: ദേശീയ പ്രാധാന്യമുള്ള സാംസ്കാരിക ്സഥാപനങ്ങളെ തകിടം മറിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കലാകാരന്മാരെ ഇവിടെ വിളിച്ചുവരുത്തി അപമാനിക്കുകയാണ്. രാഷ്ട്രപതിയുടെ പുരസ്കാരം എന്ന് അഭിമാനിക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാതാക്കുകയാണ്. രാഷ്ട്ര നിർമ്മാണത്തെ സംബന്ധിച്ച സങ്കൽപം തന്നെ തകർക്കുകയാണ്.
പത്മകുമാർ: ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് പോസ്റ്റ്മാൻ പുരസ്കാരം എത്തിക്കുമ്പോൾ അത്ുപോസ്റ്റ്മാന്റെ അവാർഡെന്ന് പറയാമോ?
സ്മൃതി ഇറാനിക്ക് മൈലേജ് കൂട്ടാനോ..സിനിമാക്കാർക്ക് ഇത്രയൊക്കെ മതിയെന്നോ.. എന്താണ് ഇതിന്റെ യുക്തിയെന്ന് ജിമ്മി ജെയിംസ്
ഭാഗ്യലക്ഷ്മി: വലിയ ആളാവുന്ന ശ്രമം..ഈഗോയുടെ പ്രശ്നം...ഞങ്ങളിന്നലെ അവിടെ ചർച്ച ചെയ്ത സമയത്ത്...രാഷ്ട്രപതിക്ക് അസൗകര്യമുണ്ടെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാമോയെന്ന് പറഞ്ഞപ്പോൾ..സ്മൃതി ഇറാറിയുടെ വായിൽ നിന്ന് വന്ന വാക്ക് വിനോദ് ഖന്നയ്ക്ക് ഡേറ്റില്ലെല്ലോ എന്നാണ്..അപ്പോൾ വലിയ ആളുകൾക്ക് വേണ്ടി മാറ്റാതിരിക്കാം. അപ്പോൾ ഇത് ഒരാളുടെ താൽപര്യം മാത്രമാണ്. ഇത് ഏകാധിത്യ രീതിയിലേക്കാണ് പോകുന്നത്.
സജീവ് പാഴൂർ:ഒരു ദിവസം മുമ്പാണ് പരിപാടി മാറ്റിയത്. പ്രോട്ടോക്കോൾ ഉണ്ട്. എന്നാൽ അതിൽ എവിടെയാണ് മന്ത്രിയുടെ പൊസിഷിനിങ് എന്ന് പറയുന്നില്ല. എന്താണ് കാരണമെന്ന് പറയില്ല.നാളെയെങ്കിലും ഈ ദുരന്തം ആവർത്തിക്കരുതെന്ന് ആഗ്രഹം കൊണ്ടാണ് പ്രതിഷേധിച്ചത്. ഫഹദ് ഫാസിലിന്റെ കസേരയിൽ ഇരുന്നത് ഏതോ ഒരു ഫഹദ് ഫാസിൽ.ഇത് വിമർശനാത്മകമായി പരിശോധിക്കണം. ഇത്രയും നാണംകെട്ട രീതിയിൽ ചടങ്ങ് സംഘടിപ്പിച്ചതിന്റെ ക്രെഡിറ്റ് മാത്രമായിരിക്കും അവകാശപ്പെടാൻ കഴിയുക.
പത്മകുമാർ: ഇതിൽ രാഷ്ട്രീയമുണ്ട്. രാഷ്ട്രപതിയുടെ കൈയിൽ നിന്ന് വാങ്ങിയാലേ മഹത്വമുള്ളുവെന്ന് ധരിക്കരുത്. യേശുദാസും, ജയരാജും പങ്കെടുത്തല്ലോ..താ
ഭാഗ്യലക്ഷ്മി: ദാസേട്ടൻ പോയില്ലായിരുന്നെങ്കിൽ ഞങ്ങൾ പറഞ്ഞിട്ടാണ് പോകാതിരുന്നതെന്ന്....സെയിൽ സിങ്ങിന്റെ കാലത്തെ പോലെയല്ല. ഇന്നത്തെതുപോലെ പറ്റിക്കലല്ല അന്ന് നടന്നത്. അതും ഇതും കൂടി കൂട്ടിക്കുഴയ്ക്കരുത്.
മിസ്ററർ പത്മകുമാർ...നിങ്ങൾക്ക് തോന്നുന്നില്ല. ഇനിയും വരും..ഭരണം മാറി വരും...അന്ന് ഭരണകർത്താക്കൾ ഇതുപോലെ പെരുമാറുമ്പോൾ ഇതുപോലെയുള്ള വാക്കുകൾ നിങ്ങളുടെ നാവിൽ നിന്നും വരണം,..അന്നു നിങ്ങൾ ചാടിക്കടിക്കരുത്.ഒരുകാര്യം നിങ്ങൾ ഓർത്തോളൂ അത്ര മാത്രം തീവ്രമായ പ്രൊട്ടസ്റ്റാണ് ഇന്നിവിടെ നടന്നത്. അടുത്ത തലമുറയ്ക്ക് ഇങ്ങനെ.
പത്മകുമാർ: നിങ്ങൾ മൂന്ന് മലയാളികൾക്ക് മാത്രമേയുള്ളു പ്രതിഷേധം. അങ്ങനെ വലിയ വിശുദ്ധ പശുക്കളൊന്നുമാകേണ്ട..ഇതിൽ രാഷ്ട്രീയമുണ്ട്.
ഇത്തരത്തിൽ പര്സപരം വാഗ്വാദങ്ങൾ ഉന്നയിച്ച് മുന്നോട്ട് പോകുമ്പോഴും പുരസ്കാരദാന വിവാദം രാഷ്ട്രീയമാണെന്നും ബഹിഷ്കരണം മറ്റൊരു രാഷ്ട്രീയമാണന്നുമുള്ള നിലപാടുകളിൽ ഇരുപക്ഷവും ഉറച്ചുനിന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍