സ്റ്റാർ മാജികിലൂടെ പുത്തൻ ട്രെന്റുകൾ സൃഷ്ടിച്ച് ശ്രദ്ധേയനായി; റിയാലിറ്റി ഷോ ഡയറക്ടർ അനൂപ് ജോണിന്റെ അടുത്ത ലക്ഷ്യം സിനിമ; പുതുപുത്തൻ അവതരണ ശൈലികൾ ഒരുക്കി ശ്രദ്ദ നേടി തൃശൂർ മണ്ണൂത്തിക്കാരൻ

ജംഷാദ് മലപ്പുറം
കൊച്ചി: ചാനൽ റിയാലിറ്റി ഷോകളിൽ പുത്തൻ ഡ്രെൻഡുകൾ സൃഷ്ടിച്ച് ശ്രദ്ധേയനായ അനൂപ് ജോൺ എന്ന റിയാലിറ്റി ഷോ ഡയറക്ടർ ലക്ഷ്യം ഇനി സിനിമ. തൃശൂർ മണ്ണൂത്തി സ്വദേശിയായ അനൂപ് ജോൺ നിലവിലെ ചാനൽ റിയാലിറ്റിഷോകളിലെ ഹിറ്റായി മാറിയ ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർമാജിന്റെ അമരക്കാരനാണ്. ഈ ഷോയുടെ ഡയറക്ടറായ അനൂപ് ജോൺ മലയാളികൾക്കു ഇനിയും പുതുപുത്തൻ അവതരണ ശൈലികൾ ഒരുക്കുന്നതോാെപ്പം തൻെ്ന ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണിപ്പോൾ.
മലയാളികൾക്കു സുപരിചിതരായ സിനിമാ, സീരിയൽ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി 'ടമാർ പഠാർ' എന്നപേരിൽ തുടങ്ങി 'സ്റ്റാർമാജിക്' എന്ന റിയാലിറ്റിഷോയിൽ എത്തി നിൽക്കുന്നത്. ഈ പരീക്ഷണം വമ്പൻവിജയമായതോടെ മറ്റുചാനലുകളും സമാനമായ രീതിയിൽ ഷോകൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽചെയ്തുകൊണ്ടിരുന്ന ഷോയിൽ ഇനിയും പലമാറ്റങ്ങൾ ഉടൻ പ്രതീക്ഷിക്കാമെന്നും അനൂപ് ജോൺ പറഞ്ഞു. അമൃതയിൽ ടി.വിയിൽ ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടാണ് ചാനൽ മേഖലയിലേക്കു അനൂപ് കാലെടുത്ത് വെക്കുന്നത്. പിന്നീട് ഏഷ്യാനെറ്റിൽ കുറച്ച് പ്രോഗ്രാമുകൾ. ഐഡിയ സ്റ്റാർ സിംഗർ ,തകധിമി തുടങ്ങിയ ഷോകളിൽ അസോസിയേറ്റ് ആയിട്ട് വർക്ക് ചെയ്തു. മഴവിൽ മനോരമയിലാണ് ശരിക്കുമുള്ള കരിയർ തുടങ്ങിയത്. മഴവിൽ മനോരമയുടെ ലോഞ്ചിങ് ഘട്ടത്തിലൊക്കെ ഒരുവിധഎല്ലാ ഷോകളിലും ജോലിചെയ്തു. കോമഡി ഫെസ്റ്റിവൽ എന്ന ഷോയിൽ അസോസിയേറ്റ് ആയി വർക്ക് ചെയ്തു. തുടർന്ന് 'ഇവിടെ ഇങ്ങനെയാണ് ഭായ്' എന്ന ഷോ സംവിധാനം ചെയ്തു.
പിന്നീട് ഫ്ളവഴ്സിലേക്ക് മാറി. ആദ്യത്തെ ഷോ കോമഡി സൂപ്പർ നൈറ്റ് ആയിരുന്നു. സൂരജ് വെഞ്ഞാറമൂടും അശ്വതി ശ്രീകാന്തുമായിരുന്നു അവതാരകർ. ഒരുപാട് അതിഥിതാരങ്ങൾ ഈ പ്രോഗ്രാമിൽ വന്നിരുന്നു. കോമഡി സറ്റയറിലുള്ള ഷോ. അത് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2015 ൽ ബെസ്റ്റ് ടി.വി എന്റർടൈന്മെന്റ് കോമഡി ഷോയ്ക്ക് ഉള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.
ഇപ്പോൾ ഏഴ് വർഷമായി ഫ്ളവേഴ്സിലാണ്. എട്ടുഷോകൾ ചെയ്യാൻ പറ്റി. കോമഡി സൂപ്പർ നൈറ്റ് സീസൺ ഒന്നും സീസൺ രണ്ടും ഏകദേശം പകുതിയോളവും ചെയ്തു. വിനയ് ഫോർട്ട് ആയിരുന്നു പരിപാടിയുടെ അവതാരകൻ.പിന്നീട് മലയാളി വീട്ടമ്മ എന്ന ഫാമിലി വിഭാഗത്തിലുള്ള ഷോ ചെയ്തു. 100 എപ്പിസോഡ് , വിജയിക്ക് ഒരു കോടിയുടെ ഫ്ളാറ്റ് ,ഇന്നോവ കാർ അങ്ങനെ വലിയ പ്രൈസ് മണിയുള്ള ഒരു ഷോ ആയിരുന്നു അത്. ഒരു വർഷത്തോളം ആ ഷോ ചെയ്തു.
കൂടെ 'ടമാർ പഠാർ' എന്ന ഷോ ചെറിയ ക്യാൻവാസിൽ ഒരു സീസണൽ ഷോ പോലെ പാരലൽ ആയി സ്റ്റാർട്ട് ചെയ്തു. ഒരു ഫെസ്റ്റിവൽ മൂഡിലായിരുന്നു അത്. ഓണത്തിന് 10 എപ്പിസോഡ് ഒക്കെ വെച്ച് തുടങ്ങി. അതിൽ തന്നെ നിർത്തണം എന്ന് കരുതി തുടങ്ങിയ ഷോ ആയിരുന്നു അത്. പക്ഷെ അത് പെട്ടെന്ന് ജനം സ്വീകരിച്ചു. ആ സമയത്തെ ഓണം ഷോകളിൽ ഏറ്റവും മികച്ചത് ഈ ഷോ ആയിരുന്നു. അതുകൊണ്ട് തന്നെ ആ ഷോ തുടരാൻ നിർബന്ധിതമായി. ഇതേസമയം പാരലൽ ആയി 'മലയാളി വീട്ടമ്മ' എന്ന ഷോയും നടക്കുന്നുണ്ട്. മലയാളി വീട്ടമ്മയുടെ ഫിനാലയ്ക്ക് ശേഷമാണ് ടമാർ പഠാർ കൂടുതൽ ശ്രദ്ധിച്ചതെന്നും അനൂപ് ജോൺ പറയുന്നു.
ടമാർ പഠാർ മാത്രമായിത്തന്നെ 190 എപ്പിസോഡുകൾ ചെയ്തു.പിന്നീട് ഷോ വലിയ ക്യാൻവാസിൽ ചെയ്യാൻ തുടങ്ങി. ആ സമയത്ത് ഇങ്ങനെയൊരു ഷോ മലയാളത്തിൽ ആദ്യമായിരുന്നു. പിന്നീട് അതിന്റെ പല ഡീവിയേഷനും വന്നു. ഇതിന്റെ തന്നെ ഒരു ഇമ്പ്രൂവൈസ്ഡ് ആയിട്ടുള്ള ഷോ ആയാണ് സ്റ്റാർ മാജിക്ക് തുടങ്ങിയത്. കുറച്ചു കൂടി നല്ല ഫോർമാറ്റിൽ ഒന്നൂടെ പോളിഷ് ചെയ്ത് രൂപപ്പെടുത്തിയതാണിത്. ഒരുപാട് ഗെസ്റ്റുകൾ വന്നു. ഇതിനോടകം തന്നെ 450 എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. 500 ലേക്ക് എത്താൻ പോകുന്നു. ഒരുപാട് ആർട്ടിസ്റ്റുകൾ ഇതുവരെ വന്നുപോയി. ഇനിയും ആളുകൾ വരാനിരിക്കുന്നു. ഇതിൽ എടുത്തു പറയേണ്ടത് രണ്ടു വർഷം മുന്നത്തെ ഓണം ഷോയിൽ കുഞ്ചാക്കോ ബോബൻ വന്നതും, കഴിഞ്ഞ ഓണത്തിന് ജയസൂര്യ വന്നതുമാണ്. ഈ രണ്ടുവർഷത്തേയും ബെസ്റ് ആൻഡ് നമ്പർ വൺ ഓണം ഷോ സ്റ്റാർ മാജിക്ക് ആയിരുന്നു. അത്രയ്ക്കും പ്രൗഡ് ആയ സമയമായിരുന്നു അത്.
കലാഭവൻ മണി പുരസ്കാരം ഉൾപ്പെടെ ഒരുപാട് അവാർഡുകൾ ഇതിനോടകം തന്നെ ടമാർ പഠാറിനെയും സ്റ്റാർ മാജിക്കിനെയും തേടി എത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒരുപാട് കലാകാരന്മാർക്കും പരിപാടിയുടെ ഭാഗമാകാൻ പറ്റി. അവർക്കും നിരവധി അവാർഡുകൾ ലഭിച്ചു. സ്റ്റാർ മാജിക്ക് ഇത്രയും കാലം ചെയ്ത ഷോകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. വളരെ ത്രില്ലിലാണ് ഈ ലൈവ് ഷോ ചെയ്തുകൊണ്ടിരിക്കുന്നത്. അത്രയ്ക്കും അഭിമാനമുണ്ട്. ഇരുനൂറിലേറെ കലാകാരന്മാർ ഇതിനോടകം തന്നെ ഷോയിൽ വന്നുപോയി. ഒരുപാട് പേര് ഇപ്പോഴും പെർഫോം ചെയ്യുന്നു. അവരുടെ ടാലന്റ് പുറത്തെത്തിക്കാനും ഇമ്പ്രൂവ് ചെയ്യാനും അതുവഴി നല്ല ഔട്ട്പുട്ട് ഉണ്ടാക്കിയെടുക്കാനും സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്.
ഫാൻസ് ഫോളോവെർസ് വളരെയധികമുണ്ട് ഷോയ്ക്ക്. യൂട്യൂബിൽ ഷോ കാണുന്നവരുടെ എണ്ണം വളരെയധികമാണ്. ഏറെക്കുറെ എല്ലാ എപ്പിസോഡുകൾക്കും മില്യൺ കണക്കിനാണ് കാഴ്ചക്കാറുള്ളത്. ഈ ഷോ ഒരു ട്രെൻഡ് സെറ്ററായി മാറിക്കഴിഞ്ഞു. ചെറിയ കുട്ടികൾ മുതൽ ഫാമിലിസ് ഒക്കെ കാണുന്ന ഒരു അവസ്ഥയിലേക്ക് എത്താൻ സ്റ്റാർ മാജിക്കിന് സാധിച്ചു. നാല് വർഷമായിട്ടും അതെ മികവോടെ ഷോ നടന്നുകൊണ്ടിരിക്കുന്നു. ഒരുപാട് ഡിസബിൾഡ് ആയിട്ടുള്ളവരെ ഷോയിലേക്ക് കൊണ്ടുവരാനും അവർക്ക് നല്ല ആശ്വാസവും വേദിയും നൽകാൻ കഴിഞ്ഞതിലും തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് അനൂപ് പറയുന്നു.
കോമഡി ഷോസിന്റെ പുതിയ ട്രെൻഡ് മലയാളികൾക്ക് സമ്മാനിച്ചത് കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാമാണ്. മലയാളത്തിൽ ലൈവ് ഷോസ് വളരെ കുറവായിരുന്നു. അവിടേക്കാണ് പുതിയൊരു രീതിയിൽ ലൈവ് ആയിട്ട് സൂരജ് വെഞ്ഞാറമൂടും അശ്വതിയും അവതാരകരായിട്ടുള്ള കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാം വരുന്നത്.
കണ്ടെന്റ് അപ്ഡേഷൻസാണ് സ്റ്റാർ മാജിക്കിനെ വ്യത്യസ്തമാക്കുന്നത്. ആർട്ടിസ്റ്റിന്റെ പ്ലേസ്മെന്റ്, അവരെ ഉപയോഗപ്പെടുത്തുന്ന രീതി , അവരിൽ നിന്ന് നമ്മുടെ ഷോക്ക് വേണ്ടിയിട്ടുള്ള എലെമെന്റ്സ് കണ്ടെത്തിയിട്ടുള്ള ഉപയോഗപ്പെടുത്തൽ ഇതൊക്കെയാണ് സ്റ്റാർ മാജിക്കിന്റെ മാത്രം സവിശേഷതകളെന്നും അനൂപ് പറഞ്ഞു. എന്നും വ്യത്യസ്തതകൾ ആഗ്രഹിക്കുന്നവരാണ് മലയാളികളെങ്കിലും ഒരു ട്രെൻഡ് ഏറ്റെടുക്കാൻ പലപ്പോഴും സമയമെടുക്കാറുണ്ട്. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസൃതമായ മാറ്റങ്ങളുമയി ചാനൽ ഷോകൾ അവതരിപ്പിക്കാണമെന്നും അനൂപ് ജോൺ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രേഖാ ചിത്രം അങ്ങനെയെങ്കിൽ ആ സ്ത്രീയുടെ രൂപം ഇങ്ങനെയോ? ഓയൂരിലെ കിഡ്നാപ്പിങ് നടത്തിയ യുവതിയെ നിർമ്മതി ബുദ്ധി തിരിച്ചറിഞ്ഞു! കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് എഐയിൽ റെൻഡർ ചെയ്ത് എടുത്തപ്പോൾ.. ; ചിത്രം പങ്കുവച്ച് നടിമാരും; ആ എ ഐ ബുദ്ധിക്ക് പിന്നിൽ ആരെന്നത് അജ്ഞാതം
- കുട്ടിയെ താമസിപ്പിച്ച വീട്ടിൽ 'രണ്ട് ആന്റിമാർ'; ആശ്രാമത്ത് വന്ന ആന്റിയെ കുറിച്ചുള്ള സൂചനകൾ പരിശോധിച്ച് പൊലീസ്; കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്ഫിറ്റ് ഡിസയർ വാഹനങ്ങളും സംശയ നിഴലിൽ; ഹൈവേ നിർമ്മാണവും പ്രതികൾ തുണയാക്കി; അവർ കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
- അമേരിക്കൻ യന്ത്രം തോറ്റിടത്ത് തുരന്നു കയറി വിജയിച്ച വീരന്മാർ; എലിയെ പോലെ കയറിയിരുന്ന് ഉളിയും ചുറ്റികയും കരണ്ടിയുമായി ഇരുമ്പുകുഴൽപാതക്കുള്ള അവസാന മീറ്ററുകൾ തുരന്നവർ; 'ഞങ്ങൾ ചെയ്തത് രാജ്യത്തിന് വേണ്ടി'; പ്രതിഫലം വേണ്ടെന്ന് സിൽക്യാര ദൗത്യം വിജയിപ്പിച്ച റാറ്റ് മൈനേഴ്സ്
- കാറിലുള്ളവർക്ക് പൊലീസ് നീക്കങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകാൻ ബൈക്കിൽ എസ്കോർട്ട് സംഘവും; കുട്ടിയുമായി രാത്രിയിൽ സംഘം തങ്ങിയതുകൊല്ലം നഗരത്തിനടുത്ത്! ചാത്തന്നൂരിൽ പ്രതികളുടെ മുഖവും സിസിടിവിയിൽ പതിഞ്ഞു; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ അവ്യക്തത മാത്രം
- ഗവർണ്ണറെ സ്വതന്ത്രമായ തീരുമാനം എടുക്കാൻ അനുവദിച്ചില്ല; ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയ ചാൻസലറുടെ നടപടി നിയമ വിരുദ്ധം; ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു; ചീഫ് ജസ്റ്റീസ് ബെഞ്ച് നൽകുന്നത് വിസി നിയമനത്തിൽ പരമാധികാരം ഗവർണ്ണർക്ക് എന്ന സന്ദേശം
- മലയാള സീരിയലുകളിൽ സവർണ മേധാവിത്വം; ഒരു ക്രിസ്ത്യൻ പള്ളീലച്ചൻ ഉണ്ടോ? ഒരു മൊല്ലാക്കയുണ്ടോ? ഒരു ദളിതനുണ്ടോ? എല്ലാം തീരുമാനിക്കുന്നത് സവർണ ഫാസിസ്റ്റ് ഭരണകൂടം; നടി ഗായത്രി വർഷയുടെ വാക്കുകളെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയ
- സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ കാമുകന്റെ ഫോൺ പരിശോധിച്ചു; ഗാലറിയിൽ കണ്ടെത്തിയത് സഹപ്രവർത്തകരുടേതടക്കം പതിമൂവായിരത്തിലധികം നഗ്നചിത്രങ്ങൾ; 22 കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
- 2016-ൽ അയച്ച മലയാളം ഭാഷാ ബിൽ രാഷ്ട്രപതിമാർ മാറിവന്നെങ്കിലും അംഗീകരിക്കപ്പെട്ടിട്ടില്ല; സ്ഥാനമൊഴിയും വരെ ഈ ഗവർണ്ണർ തന്നെയാകും സർവ്വകലാശാല ചാൻസലർ; രാഷ്ട്രപതിക്ക് അയച്ച ബില്ലുകൾ അംഗീകരിക്കാൻ വർഷങ്ങൾ വേണ്ടി വരും; ആരിഫ് മുഹമ്മദ് ഖാന്റേത് തന്ത്രപരമായ നടപടിയോ?
- അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം ലംഘിച്ച് സർവീസ്; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി; നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നുവെന്ന് ഗതാഗത സെക്രട്ടറി; നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയെന്നും ഉത്തരവിൽ; നടപടി എം വി ഡി ബസ് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെ
- എച്ച് കടക്കാൻ ഫോണിലൂടെ ടിപ്സ് പറഞ്ഞു നൽകി; 'ആശാൻ' കുടുങ്ങി; ഡ്രൈവിങ് സ്കൂളിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- ഡബ്ലിനിൽ സ്കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
- കുട്ടിയുമായി സ്ത്രീ എത്തിയത് മാസ്ക് ധരിപ്പിച്ച് ഓട്ടോറിക്ഷയിൽ; ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞു; കോളേജ് വിദ്യാർത്ഥികൾ കരുതിയത് അമ്മയും കുഞ്ഞുമെന്ന്; ധരിച്ചത് മഞ്ഞ നിറത്തിലുള്ള ചുരിദാർ; ആശ്രാമം മൈതാനത്ത് അബിഗേലിനെ ഇരുത്തി മുങ്ങിയതോടെ വിദ്യാർത്ഥികൾ ശ്രദ്ധിച്ചു
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആറ്റു നോറ്റു വളർത്തിയ പൊന്നുമകളുടെ ജീവനറ്റ ശരീരം ഒരു വശത്ത്; പ്രാണന്റെ പാതിയായ ഭാര്യയും മൂത്തമകനും മരണത്തോട് മല്ലിട്ട് മറ്റൊരിടത്ത്: പ്രദീപനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന അറിയാതെ ഉറ്റവരും
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്