മഹാവ്യാധിയിൽ നഷ്ടം ബാല്യ യൗവ്വനങ്ങൾ നഷ്ടമായ തലമുറ; നിയന്ത്രണങ്ങൾ പലരേയും മനസികമായി തകർക്കുന്നു; സൗഹൃദങ്ങൾ നഷ്ടമാകുന്ന കാലം തളർത്തുന്നത് പലരുടെയും മനോധൈര്യം. കൊറോണയുടേ പ്രത്യാഘാതങ്ങളിൽ നിന്നും പുതിയ തലമുറയെ രക്ഷിക്കാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:സ്കൂളിലെ അവസാന വർഷങ്ങളിലൊക്കെയും ചാർലിയുടെ സ്വപ്നങ്ങളിൽ മുഴുവൻ കോളേജ് ജീവിതമായിരുന്നു. പുതിയ സുഹൃത്തുക്കൾ, പുതിയ ജീവിത ശൈലി പിന്നെ ഇതുവരെ ആസ്വദിക്കാത്ത സ്വാതന്ത്ര്യവും. എന്നാൽ, പാവം ചാർലിയെ കാത്തിരുന്ന യാഥാർ ത്ഥ്യം മറ്റൊന്നായിരുന്നു. സ്കൂൾ ഫൈനൽ കഴിഞ്ഞിറങ്ങിയ ചാർലിക്ക് വേണ്ടി കാത്തിരുന്നത് വീടിനുള്ളിലെ ഏകാന്തതയായിരുന്നു. ലോകം മുഴുവൻ ഭീഷണി വിതറിയ കൊറോണ, മറ്റനേ കം യുവാക്കളെ പോലെ ചാർലിയേയും വീടിനുള്ളിൽ അടച്ചുപൂട്ടി.
ലോക്ക്ഡൗൺ ഇളവിൽ കോളേജിലെത്തിയ ചാർലിക്ക് പക്ഷെ നിരാശയായിരുന്നു. പുതുതായി എത്തുന്നവർക്ക് സ്വാഗതമോതുന്ന ഫ്രഷേഴ്സ് ഇവന്റ് ഓൺലൈനിലായിരുന്നു സംഘടിപ്പിച്ചത്. ആദ്യത്തെ പരിഭ്രമമെല്ലാം ഒഴിഞ്ഞപ്പോൾ ചാർലി ശ്രമിച്ചത് സൗഹൃദങ്ങൾ ഉണ്ടാക്കുവാനായിരു ന്നു. കലാലയത്തിന്റെ വരാന്തകളിലും മറ്റും ഒത്തുകൂടിയ സൗഹൃദങ്ങൾക്ക് പക്ഷെ നേരിടേണ്ടി വന്നത് വിലക്കുകളായിരുന്നു. കാമ്പസിനുള്ളിൽ കൂട്ടം കൂടരുതെന്ന വിലക്ക് അവിടെയും ചാർ ലിയുടെ സ്വപ്നങ്ങളെ കരിയിച്ചുകളഞ്ഞു.
പിന്നീടൊരു ദിനം ഒരു മഴച്ചാറൽ ആസ്വദിക്കുവാനായി ഹോസ്റ്റൽ മുറിക്ക് വെളിയിലിറങ്ങിയ ചാർലിക്ക് ലഭിച്ചത് കനത്ത പിഴ ശിക്ഷയായിരുന്നു. അതോടെ സ്വപനങ്ങൾ നഷ്ടപ്പെട്ട ആ 18 കാരൻ തന്റെ മുറി വിട്ടെങ്ങും ഇറങ്ങാതെയായി. രണ്ടരമീറ്റർ വീതിമാത്രമുള്ള മുറിയിൽ കൂട്ടിനുള്ളത് സ്വന്തം ലാപ്ടോപ് മാത്രം. ദിവസങ്ങൾ കടന്നു പോകുന്നത് നിർവ്വികാരതയോടെ നോക്കി നിൽക്കനേ കഴിഞ്ഞിരുന്നുള്ളു. ജയിലിലടച്ച ഒരു ക്രിമിനലിന്റെഅനുഭവമായിരുന്നു തനിക്കെന്ന് ചാർലി പറയുന്നു.
ഇതൊരു ഒറ്റപ്പെടുത്ത സംഭവമല്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കഴിഞ്ഞ ഒരു വർഷത്തോ ളമായി യുവാക്കളും കൗമാരക്കാരും ഇന്ന് കൂട്ടിലടച്ച പക്ഷികളാണ്. ലോകം മുഴുവൻ കൊറോണ യ്ക്കെതിരെ പോരാടുമ്പോൾ ഇവർക്ക് പൊരുതേണ്ടത് മറ്റു രണ്ട് ശത്രുക്കളോടും കൂടിയാണ്, ഏ കാന്തതയും കടുത്ത നിരാശയും. നിലവിൽ വിവിധ പ്രതിസന്ധികൾ നേരിടുന്ന ലോകത്തെ കൈപിടിച്ച് നയിക്കുവാൻ കരുത്തും വിദ്യാഭ്യാസവും ഉള്ള ഒരു യുവത ഉയർന്നു വരേണ്ടുന്ന കാലത്ത് ഇവ രണ്ടും ഇവർക്ക് നഷ്ടപ്പെടുകയാണ്.
കൗമാരപ്രായം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്ന സമ യമാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വത്വം തിരിച്ചറിയപ്പെടുകയും അത് വികസി പ്പിക്കു കയും ചെയ്യേണ്ട പ്രായം. കഴിഞ്ഞ തലമുറയുടെ കൗമര യൗവ്വനങ്ങൾ കടന്നു പോയത് യുദ്ധകാല ത്തിലൂടെയായിരുന്നു എന്നും ഇപ്പോൾ ഇവർക്ക് വീടുകളിലെ സ്വീകരണമുറിയിൽ സുരക്ഷിത ത്വം അനുഭവിക്കാമെന്നുംപറയൂന്നവർ ഓർക്കാത്തെ ഒരുകാര്യമുണ്ട്, കടുത്ത നിരാ ശയിലും ഏകാന്തതയിലും ഒരു തലമുറയ്ക്ക് അവരുടെ ദിശാബോധം നഷ്ടമാവുകയാ ണെന്ന സത്യം. ഇത് ഈ തലമുറയെ അപ്പാടെ തകർക്കും എന്ന സത്യം.
ഇത് സമാധാന കാലമാണെങ്കിലും കൗമാര യുവ്വനങ്ങൾ ഏറ്റവുമധികം ഒറ്റപ്പെടലും ഉത്കണ്ഠയും അനുഭവിക്കുന്ന കാലമാണിതെന്ന് യു സി എൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് എഡ്യൂക്കേഷൻ നടത്തിയ പഠനത്തിൽ വെളിവാകുന്നു. കൗമാരക്കാരുടെ മാനസിക പ്രശ്നങ്ങളുമായി വൈദ്യ സഹായം തേ ടിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി റോയൽ കോളേജ് സൈക്യാട്രിസ്റ്റുകളും പറയു ന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഏതാണ്ട് 20 ശതമാനം വർദ്ധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിരി ക്കുന്നത്. ഇത് ഒരു തലമുറയുടെ മാനസികാരോഗ്യത്തെ തന്നെ ബാധിച്ചേക്കാം.
ബ്രിട്ടനിലെ ആദ്യ ലോക്ക്ഡൗൺ കാലത്ത്, സാഹചര്യവുമായി പൊരുത്തപ്പെടാനാകാതെ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് വലിയൊരു വാർത്തയായിരുന്നു. ജീവിതം ആസ്വദിച്ചിരു ന്ന ഇരുവർക്കും താങ്ങാവുന്നതിലപ്പുറമായിരുന്നു അന്ന് നിലവിൽ വന്ന നിയന്ത്രണങ്ങൾ. യുവാ ക്കളുടെ ഇടയിലെ ആത്മഹത്യ തടയുന്നതിനായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകൻ പറഞ്ഞത് ഈ വർഷം പ്രശ്നങ്ങളുമായി എത്തുന്ന ഫോൺ വിളികളീൽ 80 ശതമാന വും യൂവാക്കളുടെതും കൗമാരക്കാരുടേതുമായിരുന്നു എന്നാണ്.
ഉപബോധ മനസ്സിൽ ആശങ്കകൾ പെരുകുന്നതുകാരണം പലർക്കും മതിയായ രീതിയിൽ ഉറങ്ങാ ൻ കഴിയുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. അത് കേവലം വൈറസ് ബാധയെ കുറിച്ചുള്ള ആശങ്ക മാത്രമല്ല, പ്രതീക്ഷകളും സ്വപ്നങ്ങളും തകരുമ്പോൾ ഇളം മനസ്സുകളിൽ ഉടലെടുക്കുന്ന കാരണമി ല്ലാത്ത ആശങ്കകളാണതെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഇത്തരം ആശങ്ക ഏറെ അപകടകരമാ ണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കോളേജുകളിലെ സൗഹൃദങ്ങൾക്കിടയിലെ ജീവിതം നഷ്ടമായതിന്റെ ദുഃഖം, പരീക്ഷകൾ ഇല്ലാ തെയായപ്പോൾ, കമ്പ്യുട്ടർ നൽകുന്ന ഗ്രേഡ് തുടർ പഠനത്തിനുതകുമോ എന്ന ആശങ്ക. ഇതിനി ടയിൽ രണ്ടിടങ്ങളിലായി താമസിക്കുന്ന മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴി യാത്ത തിന്റെ നിരാശ്. ലോകം മുഴുവൻ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ പ ഠിച്ചു പുറത്തുവന്നാൽ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ജോലി ലഭിക്കുമോ എന്ന ആശങ്ക. ഇ തൊക്കെ കൗമാര യൗവ്വനങ്ങളെ മാനസികമായി തളർത്തുകയാണ്.
ഈ പ്രശ്നങ്ങൾ പരിഹരിക്കുവൻ ആറ് മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയാണ് പ്രശസ്തരായ മനഃശാസ്ത്ര വിദഗ്ദർ.
- കുട്ടികളെ അവരുടെ മുറികളിൽ അധിക സമയം ചെലവഴിക്കാൻ അനുവദിക്കരുത്. കുറച്ചധികം സമയം നിങ്ങൾ അവരുടേ ശബ്ദം കേട്ടില്ലെങ്കിൽ അവരെ മുറിയിൽ നിന്നും പുറത്തേക്ക് വിളിക്കുകയും നിങ്ങളോടൊപ്പം ഏതെങ്കിലും പ്രവർത്തികളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്യുക. അവരെ കുറ്റപ്പെടുത്തുന്നത് പരമാവധി ഒഴിവാക്കണം. നിരാശരായിരിക്കുന്ന കൗമാരങ്ങൾക്ക് ആവശ്യം താങ്ങും തണലുമാകുന്ന സമീപനമാണ്.
- നിങ്ങളുടെ കുട്ടി ഭാവിയേ കുറിച്ചോർത്ത് അധികമായി വ്യാകുലപ്പെടുന്നു എങ്കിൽഅവർ ചിന്തിക്കുന്നത് തികച്ചും വൈകാരികമായാണ്. ഈ ഭയം യാഥാർത്ഥ്യത്തിൽ ഊന്നിയുള്ളതാണെന്ന് അവർ വിശ്വസിക്കും. അവരോട് പറയേണ്ടത് അവരുടെ വ്യാകുലതകൾ സ്വാഭാവികമാണെങ്കിലും അത് ആവശ്യമില്ലാത്തതാണെന്നാണ്. അവർക്ക് പരമാവധി സന്തോഷം നൽകാൻ ശ്രമിക്കുക.
- ജീവിതം മുഴുവനും അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്. മഹാവ്യാധി പോലുള്ള പല കാര്യങ്ങളും നിയന്ത്രിക്കുവാൻനമുക്ക് പരിമിതികളുണ്ട്. ഇതിൽ ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും നല്ലകാര്യം തങ്ങൾക്ക് നിയന്ത്രിക്കാൻ പറ്റാത്ത കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുവാൻ ഇവരോട് പറയുക എന്നതാണ്. ഇതിനാൽ, മറ്റുകാര്യങ്ങളിൽ ഇവർക്ക് കൂടുതൽ പോസിറ്റീവ് സമീപനം സ്വീകരിക്കാൻ കഴിയും
- സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവില്ലെന്ന് കൗമാരക്കാർ പറയുമ്പോഴും അവർക്ക് അതിന് കഴിയുമെന്ന് മനസ്സിലാക്കിക്കണം. അവർ ശാന്തരായി ഇരിക്കുന്ന സമയങ്ങളിൽ ഇതിനെ കുറിച്ച് സംസാരിക്കുക.
- സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ പരമാവധി കുറയ്ക്കുക. ഇത് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കിയേക്കാം.
- കുട്ടികളിൽ അവർ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളെ കുറിച്ച് അറിയുവാനുള്ള ആകാംക്ഷ ജനിപ്പിക്കുവാൻ ശ്രമിക്കുക. ഭയത്തേക്കാൾ നല്ലതാണ് ആകാംക്ഷ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍