സൂര്യനെല്ലി വീണ്ടും നോവലിൽ ചർച്ചയാവുമ്പോൾ
സ്വന്തം ലേഖകന്‍
കൊച്ചി : സൂര്യനെല്ലിയെ മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല,.1996 ൽ നടന്ന ആ നാല്പത്തിരണ്ട് ഇരുണ്ട ദിനങ്ങൾ , ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും ദുരിതപൂർണമായ ജീവതമായിരുന്നു ആ ദിനങ്ങൾ.
കേരളത്തിലെ ആദ്യത്തെ സംഘടിത പെൺവാണിഭ സംഭവം. ഇരുപത്തിരണ്ട് വർഷം കഴിഞ്ഞിട്ടും എവിടെയും എത്താത്ത അന്വേഷണം.
സൂര്യനെല്ലികേസിൽ ആരോപണ വിധേയനായ രാഷ്്ട്രീയ പ്രമുഖൻ ഗ്രീക്ക് ദൈവം സീയൂസിന്റെ വേഷത്തിൽ.
സുജിത്ത് ബാലകൃഷ്ണൻ എന്ന പ്രവാസിയാണ് സൂര്യനെല്ലിയുടെ കഥ ഇംഗ്ലീഷ് സാഹിത്യത്തിൽ പരിചയപ്പെടുത്തുന്നത്. 'ദ ക്രോണിക്കിൾ ഓഫ് ഗോൽഗോത്ത ഡേയ്സ് ' എന്ന ഇംഗ്ലീഷ് നോവലിലൂടെ യാണ് ആ ക്രൂരതയുടെ ദിനങ്ങളെ അവതരിപ്പിക്കുന്നത്.
പതിനാറ് വയസുള്ള അഭയ. അവൾ ജീവിതത്തിൽ അനുഭവിച്ച ദുരിത പൂര്‍ണമായ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവകഥയാണ് ദ ക്രോണിക്കിൾ ഓഫ് ഗോൽഗോത്ത ഡേയ്സ്. അഭയ അനുഭവിച്ച 42 ദിവസത്തെ ജീവിതം. 42 പേരുടെ ജീവിതത്തിലൂടെ കടന്നുപോയ അഭയ എന്ന പെൺകുട്ടിയുടെ ജീവിതം.
സെഷൻസ് കോടതിയും മറ്റും അഭയയുടെ കേസിൽ ചോദിച്ച ചോദ്യം എന്തുകൊണ്ട് താൻ പല അവസരങ്ങളുണ്ടായിട്ടും രക്ഷപ്പെട്ടില്ല എന്നായിരുന്നു. 16 വയസുമാത്രം പ്രായമായ അഭയ. ജീവിത യാഥാർത്ഥ്യങ്ങളൊന്നും അറിയാത്ത പെൺകുട്ടി അനുഭവിച്ച യാതകകളും വേദനകളുമാണ് നോവലിലെ പ്രതിപാദ്യം.
എല്ലാവരും ആ പെൺകുട്ടിയെയും കുടുംബത്തെയും ഒറ്റപ്പെടുത്തി. ആ കുടുംബം അനുഭവിച്ച വേദനകളെ ആരും മനസിലാക്കിയില്ല. ഇത് കേരളത്തിൽ മാത്രമല്ല നടക്കുന്നതെന്ന് നോവലിസ്റ്റ് രേഖപ്പെടുത്തുന്നു. ടർക്കിയിൽ ഇതുപോലെ ഇരയാക്കപ്പെട്ട ഒരു ഒരു പെൺകുട്ടിയുടെ ജീവിതം, അവിടെയും രാഷ്ട്രീയക്കാരും കച്ചവടക്കാരും ഒക്കെത്തന്നെയാണ് വിവാദനായകരായി അവതരിപ്പിക്കുന്നത്.
ധർമ്മരാജനാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. ഗുരുജി എന്ന പേരിൽ അറിയപ്പെടുന്ന ധർമ്മരാജൻ.
ഒരു ഹോസ്റ്റലിൽ നിന്നും കാമുകനാ. ബാബുവിന്റെ കൂടെ ഇറങ്ങിത്തിരിക്കുന്ന അഭയ, അവൾ എത്തിച്ചേരുന്നത് കോതമംഗലം ബസ്റ്റാന്റിലാണ്. അവിടെ വച്ച് ബാബു അപ്രത്യക്ഷനാവുന്നു. മൂവാറ്റുപുഴയിൽ നിന്നാണ് ജയചേച്ചി അവളുടെ കൂടെ കൂടുന്നത്.
കോട്ടയത്ത് ഒരു ബന്ധുവിന്റെ വീട്ടിലേക്ക് യാത്ര തിരിച്ച അഭയ പിന്നീട് എത്തിച്ചേരുന്നത് ഗുരുജിയുടെ അടുത്തേക്കാണ്. കോട്ടയത്ത് ആനന്ദ് ലോഡ്ജിലെ ഒരു റൂമിൽ എത്തുന്ന അഭയ എന്ന പതിനാറുകാരി പെൺകുട്ടി അന്നു തന്നെ ബലാൽസംഗം ചെയ്യപ്പെടുന്നു.
അവിടെ നിന്നും ആ കുട്ടിക്ക് നേരിടേണ്ടിവരുന്ന ജീവിതമാണ് നോവലിന്റെ ഇതിവൃത്തം.
കോട്ടയം ബസ്റ്റാൻഡ്. രാത്രി 12 മണി. അർദ്ധരാത്രിയിൽ ഒരു മിനിവാനിൽ ആണ് അഭയയെ അവിടെ എത്തിക്കുന്നത്. 42 ദിവസത്തെ അതികഠിനമായ ജീവിതയാത്രയ്ക്ക് അവിടെ വിരാമമാവുകയായിരുന്നു. സ്വാതന്ത്ര്യം അവൾക്ക് അന്ന് അർദ്ധരാത്രിയാണ് ലഭിച്ചത്. മൂവാറ്റുപുഴയിലേക്കുള്ള കെ എസ് ആർ ടി സി ബസിൽ കയറിയ അഭയ, അവളുടെ മുഖത്തേക്ക് കാറ്റടിച്ചപ്പോഴാണ് അവൾ സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ കാറ്റിനെ തിരിച്ചറിഞ്ഞത്.
മൂവാറ്റുപുഴ ബസ്റ്റാന്റിൽ ചെന്നിറങ്ങിയ അഭയ ഏറെ അവശയായിരുന്നു. ഒന്നു മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായ ആ പെൺകുട്ടിയുടെ ജീവിതത്തിലുണ്ടായ ദുരന്തകഥയാണ് ദ ക്രോണിക്കിൾ ഓഫ് ഗോൽഗോത്ത ഡേയ്സ് എന്ന നോവൽ.
നോവലിൽ പ്രധാനമായി കടന്നുവരുന്ന മറ്റൊരു പ്രധാന കഥാപാത്രം, കേസിൽ ആരോപണ വിധേയനായ രാഷ്ട്രീയ നേതാവ് ഗ്രീക്ക് ദേവനാണ് സീയൂസ്. സീയൂസിന്റെ വരവാണ് നോവലിലെ ഒരു പ്രധാന സംഭവം.
അന്ന് പെൺകുട്ടി ധർമ്മരാജന്റെ കൈകളിൽ അകപ്പെട്ടിട്ട് 36 ദിവസം പിന്നിട്ടിരുന്നു. കുമളി ഗസ്റ്റ് ഹൗസാണ് നോവലിൽ ലൊക്കേഷൻ. രാവിലെ കുമളി ഗസ്റ്റ് ഹൗസിന്റെ കാവൽക്കാരനായ തോമാച്ചൻ ചോദിക്കുന്നു. ' കൊച്ചേ എന്ത് കിടപ്പായിത്.... അദ്ദേഹം ഇപ്പോ എത്തും, ഒന്ന് കുളിച്ച് വൃത്തിയായി ഇരിക്കരുതോ... എന്ന്...' അവൾ അവശയായിരുന്നു. അവളെ നഗ്നയായിത്തന്നെ കുളിപ്പിച്ച് തയ്യാറാക്കിയപ്പോൾ തോമാച്ചന് വല്ലാത്തൊരു സംതൃപ്തിയായിരുന്നു.
അയാൾ വന്നു , വെളുത്ത കരടിയെന്നാണ് നോവലിൽ 'സീയൂസ് ' എന്ന ആ വി ഐ പിയെ യെക്കുറിച്ചുള്ള അവളുടെ കമന്റ്. ബാത്തുറൂമിൽ ഒളിച്ചിരുന്ന ആ പെൺകുട്ടിയെ മുളവടിയുടെ തോട്ടി ഉപയോഗിച്ചാണ് ബാത്തുറൂമിൽ നിന്നും പുറത്തേക്ക് എത്തിച്ചത്.
42 ദിനങ്ങൾ. അവൾ ഓരോ ദിവസവും അനുഭവിച്ച തീവ്രമായ വേദനകൾ ഡയറിക്കുറിപ്പുകളായാണ് എഴുതിയിരിക്കുന്നത്.
അഭയ എന്ന പിതിനാറുകാരി പെൺകുട്ടി എന്തുകൊണ്ട് യാത്രകളിലൊന്നും രക്ഷപ്പെടാൻ ശ്രമിച്ചില്ലെന്ന ചോദ്യത്തിനുള്ള വ്യക്തമായ മറുപടിയാണ് നോവൽ. ഗുരുമൂർത്തി അഭയെയും കൊണ്ട് എറണാകുളത്ത് വരുന്നുണ്ട്. അവിടെ വച്ച് ഒരു ഫോട്ടോ സ്റ്റുഡിയോയിൽ കയറി ഫോട്ടോ എടുക്കുന്നു, അതൊക്കെ എന്തനാണ് എന്നു പോലും അവൾക്ക് അറിയില്ലായിരുന്നു.
കുമളി, തേനി, തേനി, എറണാകുളം, പാലക്കാട്, വാണിമേൽ, കുറവിലങ്ങാട്, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലൂടെ അവൾ നടത്തുന്ന യാത്രയും ഒക്കെ നോവലിൽ വളരെ ഭംഗിയായാണ് എഴുതപ്പെട്ടിരിക്കുന്നത്.
ബോംബെ കേന്ദ്രമായുള്ള leadstart publusing ഫ്രോഗ് ബുക്സ് ആണ് നോവലിന്റെ പബ്ലിഷർ. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ ആണ് നോവലിന്റെ വിൽപ്പനച്ചുമതല. പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഗലയായ ആമസോൺ ആണ് പുസ്തകത്തിന്റെ ഓൺലൈൻ വിതരണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. വില: 199 രൂപ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍