യു എസ് ടി യ്ക്ക് കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം, സെപ്റ്റംബർ 16, 2021: ആഗോള തലത്തിൽ കാർബൺ ന്യൂട്രാലിറ്റിക്കായി പ്രവർത്തിക്കുന്ന കാർബൺ ന്യൂട്രൽ പ്രോട്ടോക്കോൾ പ്രകാരമുള്ള 'കാർബൺ ന്യൂട്രൽ കമ്പനി സർട്ടിഫിക്കേഷൻ' പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യ്ക്ക് ലഭിച്ചു. ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും തങ്ങളുടെ ബിസ്നസ് പ്രവർത്തനങ്ങൾ പരിസ്ഥിതിയിൽ ആഘാതം സൃഷ്ടിക്കാതെ ശ്രദ്ധിക്കാനുമുള്ള കമ്പനിയുടെ ദീർഘകാല പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ സർട്ടിഫിക്കേഷൻ.
2002ലാണ് കാർബൺ ന്യൂട്രാലിറ്റി നേടുന്നതിനുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുടെ ആദ്യ പടിയായ കാർബൺ ന്യൂട്രൽ പ്രോട്ടോക്കോളിന് നാച്ചുറൽ ക്യാപിറ്റൽ പാർട്ണേഴ്സ് എന്ന സംഘടന രൂപം നൽകിയത്. ഇതേത്തുടർന്ന്, വിദഗ്ദ്ധരടങ്ങുന്ന ഉപദേശക സമിതിയുടെ നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി പ്രോട്ടോക്കോൾ നിരന്തരം പുതുക്കി വരികയാണ്.
ആമസോണിന്റെ നേതൃത്വത്തിലുള്ള കാലാവസ്ഥാ പ്രതിജ്ഞയോട് ചേർന്ന് നിൽക്കുന്നത് ഉൾപ്പെടെ, യുഎസ്ടിയുടെ നിലവിലുള്ള പാരിസ്ഥിതിക, സാമൂഹിക, ഭരണപരമായ സംരംഭങ്ങൾ, സി എസ് ആർ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ലഭിക്കുന്ന ഏറ്റവും പുതിയ അംഗീകാരമാണ് കാർബൺ ന്യൂട്രൽ കമ്പനി സർട്ടിഫിക്കേഷൻ.
വിതരണ ശൃംഖലയിലെ കാര്യക്ഷമത, സുസ്ഥിര ഗതാഗതം, പരിസ്ഥിതി അനുകൂല ഊർജ്ജ ഉപയോഗം തുടങ്ങിയ മേഖലകളിൽ പുതുമ സൃഷ്ടിച്ച് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനായുള്ള ശാസ്ത്ര-അധിഷ്ഠിത പ്രവർത്തനങ്ങളാണ് യു എസ് ടി സ്വീകരിച്ചു വരുന്നത്.
1999 ലെ തുടക്കകാലം മുതൽക്കു തന്നെ യുഎസ്ടി തങ്ങളുടെ കോർപ്പറേറ്റ് സുസ്ഥിരതയിലൂടെയും സാമൂഹിക പ്രതിബദ്ധതയോടെയുള്ള നീക്കങ്ങളിലൂടെയും സാമൂഹിക ഉന്നമനത്തിനായുള്ള പ്രവർത്തങ്ങളിൽ ശ്രദ്ധ നൽകിയിട്ടുണ്ട്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ചില സംരംഭങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
• യു എസ് ടി തിരുവനന്തപുരം കാമ്പസിൽ 1.2 മെഗാവാട്ട് ഓൺ-ഗ്രിഡ് സോളാർ പവർ സിസ്റ്റം സ്ഥാപിക്കാനുള്ള പദ്ധതി, കാമ്പസിനുള്ള പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത 35 ശതമാനം കുറയ്ക്കും.
174,240 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, മഴ വെള്ളം ശേഖരിക്കുന്ന ഒരു വലിയ ജലാശയം. കമ്പനിയുടെ ജല ഉപഭോഗത്തിന്റെ 80 ശതമാനം ഈ ജലാശയത്തിൽ നിന്നാണ്. ഇത് നഗര ജലവിതരണ സംവിധാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്.
കാമ്പസിലുടനീളം സഞ്ചരിക്കുന്നതിനായി ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നു. ഇത് കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിച്ചു.
എമിഷനുകൾ കുറവുള്ള വാഹനങ്ങൾ കൂടുതൽ വാങ്ങുന്നതിനായി നിർമ്മാതാക്കളോടു സംസാരിച്ചു വരുന്നു.
ഗ്രീൻ ഹൗസ് വാതക ബഹിർഗമനം പതിവായി അളക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.
2025 ആകുമ്പോഴേക്കും വൈദ്യുതി ആവശ്യങ്ങളുടെ 25%, 2030 ഓടെ 50% എന്നിവയ്ക്കായി പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിലേക്ക് മാറുന്നു.
ഇടതൂർന്ന വനങ്ങളുടെ മാതൃകയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് നിരവധി വനവൽക്കരണ പദ്ധതികൾ ഏറ്റെടുക്കുന്നു.
2040 ആകുമ്പോഴേക്കും നെറ്റ്-സീറോ വാർഷിക കാർബൺ എമിഷൻ സാധ്യമാക്കുന്നതിന് ശാശ്വതവും സാമൂഹികവുമായ പ്രയോജനങ്ങൾ ഉണ്ടാക്കുന്ന നടപടികൾ സ്വീകരിക്കുന്നു.
'കാർബൺ ന്യൂട്രൽ കമ്പനിയായി അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നു. കാർബൺ കാൽപ്പാടുകൾ കുറയ്ക്കാനും കൂടുതൽ കാർബൺ കുറയ്ക്കൽ പദ്ധതികൾ ഏറ്റെടുത്തു നടത്താനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,' യു എസ് ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു. 'ഒരു നല്ല സ്വാധീനം ചെലുത്താനുള്ള ഞങ്ങളുടെ ടീമിന്റെ തീവ്രമായ പരിശ്രമങ്ങളിൽ ഞാൻ അത്യധികം അഭിമാനിക്കുന്നു. കൂടാതെ, ഈ പ്രവർത്തങ്ങൾക്ക് ആക്കം കൂട്ടുക വഴി മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാനും ഞങ്ങൾ യത്നിക്കും,' അദ്ദേഹം പറഞ്ഞു.
'യു എസ് ടി തങ്ങളുടെ സി എസ് ആർ സംരംഭങ്ങളിലൂടെ ലോകത്തെ ഗുണപരമായി സ്വാധീനിക്കുന്നതിനുള്ള പ്രതിബദ്ധത തുടരുന്നതിനാൽ അവരുമായി പ്രവർത്തിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. കാലാവസ്ഥാ അനുകൂല പ്രവർത്തനങ്ങളുടെ ഈ നിർണായക ദശകത്തിൽ, നമുക്ക് ആവശ്യമായ മാറ്റം സാധ്യമാക്കാൻ ലഭ്യമായ എല്ലാ പരിഹാരങ്ങളും ഉപയോഗിക്കേണ്ടതുണ്ട്. യുഎസ്ടിയുടെ കാർബൺ ന്യൂട്രൽ കമ്പനി സർട്ടിഫിക്കേഷനും പാരിസ്ഥിതിക കാര്യനിർവ്വഹണത്തോടുള്ള പ്രതിബദ്ധതയും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബിസ്നസിന് എങ്ങനെ അർത്ഥവത്തായ പ്രവർത്തനം നടത്താൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ്,' നാച്ചുറൽ ക്യാപിറ്റൽ പാർട്ണേഴ്സ് ഗ്ലോബൽ ക്ലയന്റ് സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ സാസ്കിയ ഫീസ്റ്റ് പറഞ്ഞു.
'കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ ലഭിച്ചതിലൂടെ ഭൂമിയെ പരിരക്ഷിക്കുന്നതിനും, ഞങ്ങൾ എല്ലാ ദിവസവും സ്വാധീനിക്കുന്ന സമൂഹങ്ങളെ പരിവർത്തനം ചെയ്യുന്നതിനും, കൂടുതൽ പ്രതിജ്ഞാബദ്ധരാകുകയാണ്,' യു എസ് ടി ഓപ്പറേഷൻസ് ജനറൽ മാനേജർ നന്ദഗോപാൽ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. 'ഒപ്പം, 2040 ഓടെ നെറ്റ് സീറോ ലക്ഷ്യമിട്ട് കൂടുതൽ കാർബൺ ഉദ്വമനം കുറയ്ക്കാൻ ഞങ്ങൾ പരിശ്രമിക്കും. സുസ്ഥിരത എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഓരോരുത്തരുടേയും പ്രവർത്തനങ്ങൾ ചെറുതാണെങ്കിലും, അവ ഭൂമിയിലെ ജീവിതത്തിന് വലിയ പ്രഭാവം നൽകും,'' അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍