ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് വെയറബിൾസ് പോർട്ട്ഫോളിയോ വിപുലമാക്കി; ഇനി ഹിയറബിൾ വിഭാഗത്തിലേയ്ക്കും
സ്വന്തം ലേഖകൻ
കൊച്ചി: പ്രമുഖ യൂത്ത് ആക്സസറി ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ഫാസ്റ്റ് ട്രാക്ക് റിഫ്ളക്സ് പോർട്ട്ഫോളിയോയ്ക്കു കീഴിൽ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 3.0, ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 2സി പേ, ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂൺസ് എന്നിങ്ങനെ മൂന്ന് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നു.
പുതുതലമുറയുടെ ഫാഷൻ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 3.0 അവതരിപ്പിക്കുന്നത്. ഫാഷൻ ആക്സസറിയും ഉപയോഗപ്രദമായ ടെക് ഉത്പന്നവുമാണിത്. രണ്ട് നിറങ്ങളിൽ അവതരിപ്പിക്കുന്ന റിഫ്ളക്സ് 3.0 യോഗ, റണ്ണിങ്, ഹൈക്കിങ്, സൈക്ലിങ് എന്നിങ്ങനെ പത്തിലധികം സ്പോർട്സ് മോഡുകളുടെ ട്രാക്കറോടുകൂടിയാണ് എത്തുന്നത്. വിവിധ അവസരങ്ങൾക്ക് അനുയോജ്യമാകുന്ന വിധത്തിൽ മാറ്റിയിടാവുന്ന സ്ട്രാപ്പുകളും അതിന് യോജിക്കുന്ന ഇരുപത് വാച്ച് ഫേയ്സുകളാണ് റിഫ്ളക്സ് 3.0 യിലുള്ളത്. ഫുൾ ടച്ച് കളർ ഡിസ്പ്ലേയിൽ ടച്ച് വഴി മ്യൂസിക്, കാമറ കൺട്രോൾ എന്നിവ സാധ്യമാണ്. പത്ത് ദിവസം ഉപയോഗിക്കാവുന്ന ബാറ്ററി, വാട്ടർ റെസിസ്റ്റന്റ് മികവ് എന്നിവയ്ക്ക് പുറമെ റിഫ്ളക്സ് 3.0-ൽ ഹാർട്ട് റേറ്റ് മോണിട്ടർ, ഫോൺ ഫൈൻഡർ, സ്ലീപ് ട്രാക്കർ, ഐഡിൽ അലേർട്ട്, വൈബ്രേഷൻ അലാം എന്നീ സൗകര്യങ്ങളുമുണ്ട്. 2495 രൂപയാണ് വില.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാധാരണ ഫിറ്റ്നസ് രീതികളിൽനിന്ന് മാറ്റം സാധിക്കുന്നതിനുമായി ഏറ്റവും നവീനമായ ആപ്പിനൊപ്പമാണ് റിഫ്ളക്സ് 3.0 അവതരിപ്പിക്കുന്നത്. ഫിറ്റ്നസ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നല്‍കുന്നതിനൊപ്പം ആരോഗ്യകരമായ ഡയറ്റ് നിർദ്ദേശങ്ങൾ നല്‍കുന്നതിനും പുതിയ കായികരീതികൾ, ഫിറ്റ്നസ്, ഇൻഷ്വറൻസ് തുടങ്ങിയവയെക്കുറിച്ച് ശിപാർശ ചെയ്യുന്നതിനും ഈ ആപ്പിന് കഴിയും. ദൈനംദിന പ്രവർത്തനങ്ങൾ മുൻകൂട്ടി നിശ്ചയിക്കുന്നതിനും ആഗോളതലത്തിൽ മറ്റ് റിഫ്ളക്സ് 3.0 ഉപയോക്താക്കളുമായി മത്സരിക്കുന്നതിനും സാധിക്കും. ഉപയോക്താക്കളുടെ ജീവിതശൈലിയുടെ ഭാഗമാകുന്നതിനൊപ്പം ഭാവിയിൽ ഈ ആപ്പിനായി വലിയ പദ്ധതികളാണ് ഫാസ്റ്റ്ട്രാക്ക് ഒരുക്കുന്നത്.
പുതു തലമുറയാക്കായി വെയറബിൾ സെഗ്മെന്റിൽ ഫാസ്റ്റ്ട്രാക്ക് ഉടൻതന്നെ വിപണിയിലിറക്കുന്ന ഉത്പന്നമാണ് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 2സി പേ പവേർഡ് ബൈ യോനോ എസ്ബിഐ. കോണ്ടാക്ട്ലെസ് പേയ്മെന്റ് ഇന്നത്തെ ജീവിതരീതിയായി മാറിക്കഴിഞ്ഞു. യോനോ എസ്ബിഐയുമായി ചേർന്ന് പുറത്തിറക്കുന്ന ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് 2സി പേ കോൺടാക്ട്ലെസ് പേയ്മെന്റ് സാധ്യമാക്കുന്ന ഒരു ഫാഷണബിൾ ഫിറ്റ്നസ് ബാൻഡാണ്. ഫിറ്റ്നസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം കോൺടാക്ട്ലെസ് പേയ്മെന്റും നടത്താൻ സാധിക്കും. സ്ലീപ് -ആക്ടിവിറ്റി ട്രാക്കർ, ഫോൺ ഫൈൻഡർ, മ്യൂസിക് കൺട്രോൾ, ഏഴു ദിവസം വരെ ഉപയോഗിക്കുന്നതിനുള്ള പവർ എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ ഈ വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇയർഫോണുകളും ഹെഡ്ഫോണുകളുമായി ഇഴുകിച്ചേർന്നിരിക്കുന്ന പുതിയ തലമുറയുടെ ഹൃദയമിടിപ്പ് അറിയുന്ന ഫാസ്റ്റ്ട്രാക്ക് അവതരിപ്പിക്കുന്ന പുതിയ ഉത്പന്നമാണ് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂൺസ്. ജോലിയിലും പഠനത്തിലും ഗെയ്മിലുമെല്ലാം സ്മാർട്ട് ഓഡിയോ ആക്സസറികൾ യുവാക്കളുടെ ജീവിതശൈലിയുടെ ഭാഗമായി മാറിക്കഴിഞ്ഞു. ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂ ൺസ് എന്ന പേരിൽ ഒരു നിര ഹിയറബിൾസ് ആണ് അവതരിപ്പിക്കുന്നത്. ഓവർ ദ ഹെഡ്, ബിഹൈൻഡ് ദ നെക്ക്, ട്രൂലി വയർലെസ് എന്നീ രീതിയിലുള്ള 3 ഹിയറബിൾ ഉത്പന്നങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്. ഉപയോക്താക്കളെ മനസിലാക്കി ഫാഷ്-ടെക് വിഭാഗത്തിൽ ഏറ്റവും മികച്ചവയാണ് അവതരിപ്പിക്കുന്നത്. മികച്ച ശബ്ദ ഗുണമേന്മയും അധിക ബാറ്ററിയുമുള്ളതിനാൽ അലോസരമില്ലാതെ എപ്പോഴും ഉപയോഗിക്കാൻ സാധിക്കും. കുറഞ്ഞ വിലയിൽ ഫാഷൻ നിറങ്ങളിൽ ആകർഷണീയമായാണ് ഈ ആക്സസറികൾ വിപണിയിലെത്തുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് കോമ്പാറ്റബിൾ ആയ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂണുകളിൽ ബ്ലൂടൂത്ത് വി5.0 ആണുള്ളത്. ആറു മുതൽ 26 മണിക്കൂർ വരെ പ്ലേ ചെയ്യാം. 1795 രൂപ മുതൽ ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും വെബ്സൈറ്റിലും ലഭിക്കും.
സാങ്കേതികവിദ്യകളെക്കുറിച്ച് ഏറെ താത്പര്യമുള്ള യുവാക്കളുടെ എണ്ണം ഇനിയും വർദ്ധിച്ചുവരുമെന്ന് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ക്ലസ്റ്ററിനു കീഴിൽ പുതിയ നിര ഉത്പന്നങ്ങൾ പുറത്തിറങ്ങുന്ന ചടങ്ങിൽ ടൈറ്റൻ കമ്പനിയുടെ വാച്ചസ് ആൻഡ് വെയറബിൾസ് സിഇഒ സുപർണ മിത്ര പറഞ്ഞു. യുവജനങ്ങളുടെ ഫാഷനെക്കുറിച്ചും ട്രെൻഡുകളെക്കുറിച്ചുമുള്ള ചർച്ച നയിക്കുന്നതിൽ ബ്രാൻഡ് എന്ന നിലയിൽ ഫാസ്റ്റ്ട്രാക്കിന് സന്തോഷമുണ്ട്. റിഫ്ളക്സിലൂടെ യുവാക്കൾക്കായുള്ള സ്മാർട്ട് വെയറബിൾസ്, ഫിറ്റ്നസ് വിഭാഗത്തിൽ ചുവടുറപ്പിക്കുകയാണ്. റിഫ്ളക്സിനു കീഴിൽ വിവിധതരം ഉത്പന്നങ്ങൾ അവതരിപ്പിക്കാനും വിപുലമായ ഉത്പന്നങ്ങളും സൗകര്യപ്രദമായ ടെക് ഉത്പന്നങ്ങളും പുതിയ തലമുറയ്ക്കായി അവതരിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. കൂടുതൽ ഫീച്ചറുകളുള്ള നൂതനമായ ഉത്പന്നങ്ങൾ ആഗ്രഹിക്കുന്ന യുവാക്കൾക്കായാണ് ഫാഷ്-ടെക് വിഭാഗത്തിൽ റിഫ്ളക്സ് 3.0, റിഫ്ളക്സ് ട്യൂൺസ് എന്നിവ വിപണിയിലെത്തിക്കുന്നത്. സൗകര്യപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയോട് ആവേശമുള്ള പുതിയ തലമുറയ്ക്കായാണ് ഫാസ്റ്റ്ട്രാക്ക് 2സി അവതരിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.
യുവാക്കൾ ഏറെ ജനപ്രിയമാകാവുന്ന ഫാഷ്-ടെക് വിഭാഗത്തിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പോർട്ട്ഫോളിയോ. റിഫ്ളക്സ് പോർട്ട്ഫോളിയോയിലെ എല്ലാ ഉത്പന്നങ്ങളും www.fastrack.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍