ആസ്പയർ സിറ്റി സെവൻസ്; എതിരില്ലാത്ത നാല് ഗോളുകളോടെ മെട്ടമ്മൽ ബ്രദേഴ്സ് രണ്ടാം റൗണ്ടിൽ
സ്വന്തം ലേഖകൻ
അഞ്ചരലക്ഷം രൂപ സമ്മാനത്തുകയ്ക്കും ടൈക്ക്ഔട്ട് മാംഗ്ലൂർ നൽകുന്ന ചാമ്പ്യൻസ് ട്രോഫിക്കും വേണ്ടി ഐങ്ങോത്ത് സംസ്ഥാന സ്കൂൾ കലോത്സവ ഗ്രൗണ്ടിൽ നടന്ന് വരുന്ന എംഎഫ്എ അംഗീകൃത പ്രഥമ ആസ്പയർ സിറ്റി സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന ആദ്യ റൗണ്ടിലെ മൂന്നാം മത്സരത്തിൽ മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് അൽശിഫാ ട്രാവൽസ് എഫ്സി ടാസ്ക് ചായ്യോത്തിനെ തകർത്തു.
എഫ്സി ടാസ്കിന്റെ പ്രതിരോധ നിരയിലെ വിള്ളൽ മുതലെടുത്ത മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മലിന്റെ മുന്നേറ്റ നിരയിലെ താരങ്ങൾ നാല് തവണയാണ് എഫ്സി ടാസ്ക് ചായ്യോത്തിന്റെ ഗോൾ വല ചലിപ്പിച്ചത്.
എതിർവശത്ത് സർകസ് അഭ്യാസിയെ പോലെ മെട്ടമ്മലിന്റെ ഗോൾകീപ്പർ പയ്യന്നൂർ കോളേജ് താരം ഷഫാദും ഗോൾവലയത്തിന് മുന്നിൽ ഉരുക്ക് മതിലായി സ്റ്റോപ്പർ ബാക്ക് ഘാനക്കാരൻ ലെവിസും നിലയുറപ്പിച്ചപ്പോൾ മത്സരം ക്ലീൻഷീറ്റായി നേടാൻ മെട്ടമ്മലിന് സാധിച്ചു.
മെട്ടമ്മലിന്റെ ലൈബീരിയൻ താരം നൂഹ് രണ്ടും ജില്ലാ താരം നിർമ്മൽ ഒരു ഗോളും അവസാനത്തെ ഗോൾ സെൽഫ് ഗോളുമായാണ് മെട്ടമ്മലിന്റെ സ്കോർബോർഡിൽ നാല് ഗോളുകൾ തികഞ്ഞത്.
മെട്ടമ്മലിന്റെ മൂന്ന് ഗോളുകൾ പിറക്കാൻ സഹായിയായും ഒരു ലോങ്ങ്പുൾഷോട്ടിലൂടെ ഒരു ഗോളും നേടിയ മെട്ടമ്മലിന്റെ ജില്ലാതാരം ഏഴാം നമ്പർ ജെഴ്സിക്കാരൻ നിർമ്മലാണ് ഇന്നത്തെ കളിയിലെ കേമൻഇന്ന് നടക്കുന്ന ആദ്യ റൗണ്ടിലെ നാലാം പോരാട്ടത്തിൽ മൊഗ്രാൽ ബ്രദേഴ്സ് മൊഗ്രാലുമായി ബ്രദേഴ്സ് ബാവാനഗർ ഏറ്റ്മുട്ടും.
ഒരോ മത്സരത്തിലും കളി കാണാൻ എത്തുന്നകാണികൾക്കായി സൗജന്യ നറുക്കെടുപ്പിലൂടെ സംഘാടകർ ഏർപ്പെടുത്തിയ ഇന്നലത്തെ മത്സരത്തിലെ സമ്മാനാമായ 32 എൽ ഇ ഡി ടിവി റാഷാദ് ചായ്യോത്തെന്ന ഭാഗ്യശാലിക്ക് ലഭിച്ചുഇന്ന് നടക്കുന്ന മത്സരത്തിലും കളി കണാനെത്തുന്ന ഫുട്ബോൾ പ്രേമികൾക്കായി ആകർശകമായ സമ്മാനം ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് കാഞ്ഞങ്ങാട് ഒരുക്കിയിട്ടുണ്ട്.
ആസ്പയർ സിറ്റി സെവൻസ്; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്സി പ്രിയദർശിനി യെ തകർത്ത് എഫ്സി ഇന്ത്യൻ ആർട്സ് എട്ടിക്കുളം
അഞ്ചരലക്ഷം രൂപ സമ്മാനത്തുകയ്ക്കും മാംഗ്ലൂർ ടേക്ക്ഔട്ട്സ് സ്പോൺസർ ചെയ്യുന്ന ചാമ്പ്യൻസ് ട്രോഫിക്കും വേണ്ടി ഐങ്ങോത്ത് സംസ്ഥാന സ്കൂൾ കലോത്സവ ഗ്രൗണ്ടിൽ അരങ്ങേറുന്ന മലബാർ ഫുട്ബോൾ അസോസിയേഷൻ അംഗീകൃത ആസ്പയർ സിറ്റി സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ റൗണ്ടിലെ രണ്ടാം പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്സി പ്രിയദർശിനി ഒഴിഞ്ഞവളപ്പിനെ തകർത്ത് അവ്വുമ്മാസ് ജൂവലറി എഫ്സി ഇന്ത്യൻ ആർട്സ് എട്ടിക്കുളം രണ്ടാം റൗണ്ടിലേക്ക് കടന്നു.
കളി തുടങ്ങി ആദ്യ മിനുട്ടുകളിൽ തന്നെ എഫ്സി പ്രിയദർശിനി യുടെ വല ചലിപ്പിച്ച അവ്വുമ്മാസ് മത്സരത്തിലൂടനീളം മുന്നേറ്റ നിരയിൽ സെവൻസ് മൈതാനങ്ങളിലെ കളി മികവിന്റെ ഏറ്റവും ആകർശകമായ മിന്നൽ പോരട്ടം തന്നെയാണ് പുറത്തെടുത്ത്. അവ്വുമ്മാസിന് വേണ്ടി മുന്നേറ്റ നിര താരങ്ങളായ ലൈബീരിയക്കാരൻ ഇസ്മയും ഘാനക്കാരൻ മാക്സ്വെല്ലും തീർത്ത മുന്നേറ്റം പിടിച്ച് കെട്ടാൻ എഫ്സി പ്രിയദർശിനി യുടെ പ്രതിരോധ നിരക്കായില്ല.
അവ്വുമ്മാസ് എട്ടിക്കുളത്തിന് വേണ്ടി ഇസ്മ ഒരുഗോളും മാക്സ്വെല്ലും രണ്ട് ഗോളുകളും നേടിയപ്പോൾ അവസാന മിനുട്ടിൽ എഫ്സി പ്രിയദർശിനി യുടെ ആശ്വാസ ഗോൾ കണ്ടെത്തിയത് സന്തോഷ് ട്രോഫി താരം കെപി രാഹുലിന്റെ ബൂട്ടുകളിലൂടെയാണ്.
കളിയിലെ കേമനായി തെരഞ്ഞെടുത്ത അവ്വുമ്മാസ് താരം ഘാനക്കാരൻ മാക്സ്വെല്ലിന് നെക്സ്ടൽ ഹോട്ടൽസ് ആൻഡ് റിസോർട്സ് ഏർപ്പെടുത്തിയ മികച്ച കളിക്കാരനുള്ള ട്രോഫി ടാക്സ് ഓഫീസർ മധു കരിമ്പിൽ വിതരണം ചെയ്തു.
ദിനേന കളികാണാൻ എത്തുന്ന കാണികൾക്കായി സൗജന്യമായി ഏർപ്പെടുത്തിയ നറുക്കെടുപ്പിലൂടെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് നൽകുന്ന സമ്മാനമായ വാഷിങ് മെഷീൻ മഷൂദ് മുക്കൂടെന്ന ഭാഗ്യശാലിക്ക് കിച്ച് മാർട്ട് മാനേജിങ് പാർട്ടണർ ജഗദീഷ് കൈമാറി.ഇന്നത്തെ മത്സരത്തിലെ കാണികളിലെ ആ ഭാഗ്യശാലിക്ക് 32' എൽ ഇ ഡി ടിവിയാണ് ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഇന്ന് നടക്കുന്ന ആദ്യ റൗണ്ടിലെ മൂന്നാം പോരാട്ടത്തിൽ അൽശിഫാ ട്രാവൽസ് എഫ്സി ടാസ്ക് ചായ്യോത്ത് അരയാൽ സെവൻസിലെ ജേതാക്കളിയ മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മലിനെ നേരിടും
ആസ്പയർ സിറ്റി സെവൻസ്; ആ ഭാഗ്യശാലിയായി റഷാദ് ചായ്യോത്ത്ഐങ്ങോത്തെ സംസ്ഥാന സ്കൂൾ കലോത്സവ ഗ്രൗണ്ടിൽ ഫെബ്രുവരി 21 മുതൽ നടന്ന് വരുന്ന എംഎഫ്എ അംഗീകൃത അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും കളി കാണാൻ എത്തുന്ന കാണികളിലെ ഒരു ഭാഗ്യശാലിക്ക് സൗജന്യമായി ഏർപ്പെടുത്തിയ സമ്മാന പദ്ധതിയിലെ ഇന്നലത്തെ മത്സരത്തിലെ കാണികൾക്കിടയിലെ ആ ഭാഗ്യവാൻ റഷാദ് ചയ്യോത്തിന് സംഘാടകർ ഏർപ്പെടുത്തിയ ഇ പ്ലാനറ്റ് ഇലക്ട്രോണിക്സ് കാഞ്ഞങ്ങാട് സ്പോൺസർ ചെയ്ത 32' എൽഇഡി ടിവി സമ്മാനിച്ചു.
സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരിയും പ്രവാസി വ്യവസായ പ്രമുഖനുമായ ഡോ അബൂബക്കർ കുറ്റിക്കോൽ അവറുകളാണ് നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം നൽകിയത്.ആസ്പയർ സിറ്റി സെവൻസിൽ ഇന്ന് നടക്കുന്ന ആദ്യ റൗണ്ടിലെ നാലാം പോരാട്ടത്തിൽ ബ്രദേഴ്സ് ബാവാനഗറിനെ മൊഗ്രാൽ ബ്രദേഴ്സ് മൊഗ്രാൽ നേരിടും.
അസ്പയർ സിറ്റി സെവൻസ്; ആ ഭാഗ്യശാലിക്ക് വാഷിങ് മെഷീൻ സമ്മാനമായി നൽകി
ഫെബ്രുവരി 21 മുതൽ ഐങ്ങോത്ത് സംസ്ഥാന സ്കൂൾ കലോത്സവ ഗ്രൗണ്ടിൽ നടന്ന് വരുന്ന എംഎഫ്എ അംഗീകൃത അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ഓരോ മത്സര ദിവസവും കളി കാണാനെത്തുന്ന ഫുട്ബോൾ പ്രേമികൾക്കായി സംഘാടകർ സൗജന്യമായി ഏർപ്പെടുത്തിയ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു ഭാഗ്യശാലിക്ക് നൽകുന്ന ആകർശകമായ സമ്മാനത്തിൽ, ഇന്നലെ നടന്ന മത്സരത്തിലെ ഭാഗ്യശാലിയായ ടിക്കറ്റ് നമ്പർ 3417 സമ്മാനമായ വാഷിങ് മെഷീൻ കൈമാറി.
കളി കാണാൻ ഗ്യാലറി ടിക്കറ്റെടുത്ത മഷൂദ് മുക്കൂടാണ് ആ ഭാഗ്യശാലി, സമ്മാനർഹമായ ടിക്കറ്റ് നമ്പറുടയ്ക്ക് കിച്ച്മാർട്ട് മാനേജിങ് പാർട്ട്ണർ ജഗദീഷ് സമ്മാനം കൈമാറി.
ഇന്ന് നടക്കുന്ന മത്സരത്തിൽ കാണികൾക്കായി ഏർപ്പെടുത്തിയിട്ടുള്ളത് 32' എൽ ഇ ഡി ടിവിയാണ്.ഇന്ന് നടക്കുന്ന പോരാട്ടത്തിൽ അൽശിഫാ ട്രാവൽസ് എഫ്സി ടാസ്ക് ചായ്യോത്തുമായി മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മൽ ഏറ്റ്മുട്ടും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍