ഏഷ്യൻ റീജിയണൽ ഫോറം എഗെൻസ്റ്റ് ഡ്രഗ്സിന്റെ ആവേശ്വോജ്വലമായ സമാപനം
സ്വന്തം ലേഖകൻ
വേൾഡ് ഫെഡറേഷൻ എഗെൻസ്റ്റ് ഡ്രഗ്സ് (ഡബ്ല്യു എഫ് എ ഡി), ഫോർത്ത്വേവ് ഫൗണ്ടേഷൻ-പ്രോജക്ട് വേണ്ട എന്നിവരുടെസംയുക്താഭിമുഖ്യത്തിൽ, യുണൈറ്റഡ് നേഷൻസ് എഗെൻസ്റ്റ് ഡ്രഗ്സ് ആൻഡ്ക്രൈം (യു എൻ ഓ ഡി സി), കമ്മീഷണറേറ്റ് (കേരള എക്സൈസ് ),എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏഷ്യൻ റീജിയണൽഫോറം എഗെൻസ്റ്റ് ഡ്രഗ്സിന്റെ, അവസാന ദിനത്തിൽ കേരളത്തിലെസ്കൂളുകളയും കോളേജുകളയും ലഹരി വിമുക്തമാക്കുവാൻ വേണ്ടിയുള്ളറോഡ് മാപ്പ് നിർമ്മിക്കുക എന്ന ലക്ഷ്യത്തിൽ കേരളത്തിലെ യുവജനങ്ങളെഅന്താരാഷ്ട്ര പ്രതിനിധികളുമായി യോജിപ്പിച്ച് ചർച്ചകളിലൂടെ പഠിക്കുകയുംനിരൂപണം നടത്തുകയും ചെയ്യുന്ന സേഫ് (പദാർത്ഥ ദുരുപയോഗ വിമുക്തപരിസ്ഥിതി/ S.A.F.E/ Substance Abuse Free Environment) ആണ് നടക്കുന്നത്.
കഴിഞ്ഞദിവസത്തെ പുനരാഖ്യാനത്തോടെ ആണ് ഇന്ന് സമ്മേളനം ആരംഭിച്ചത്.ശേഷം ദേശീയ പ്രവർത്തന പദ്ധതിലെ ലഹരി വസ്തുകളുടെ ഉപയോഗംതടയാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്നവിഷയത്തിൽ ഖാഗേഷ് ഗാർഗ് ഡയറക്ടർ (ഡ്രഗ് പ്രെവെൻഷൻസ്) കേന്ദ്രസാമൂഹ്യ വകുപ്പ്, പ്രസംഗിച്ചു. മയക്കുമരുന്ന് ആവശ്യം കുറയ്ക്കുന്നതിനുള്ളസമീപനങ്ങൾ പ്രതിരോധം, കാര്യക്ഷമതാ നിർമ്മാണം, എളുപ്പത്തിൽ
ലഭ്യമാകുന്ന ചികിത്സാ സൗകര്യം, സർവേ, പഠനം, ഗവേഷണം,മൂല്യനിർണ്ണയവും, പുതുമ വരുത്തലും, ഡ്രഗ് ഡിമാൻഡ് റീഡക്ഷന്റെസമീപനം ആണെന്ന് അദ്ദേഹം അവതരണത്തിൽ പറഞ്ഞു.
അതിനുശേഷം പ്രോജക്ട് വേണ്ട - നാഴികകല്ല്, വെല്ലുവിളികൾ, ഭാവി എന്നവിഷയത്തിൽ സി സി ജോസഫ് ഡയറക്ടർ ഫോർത്ത് വേവ്ഫൗണ്ടേഷൻ , പ്രസംഗിച്ചു. പ്രൊജക്ട്ട് വേണ്ട പ്രതിരോധത്തിനാണ്ഊന്നൽ നല്‍കുന്നത് എന്ന് സി സി ജോസഫ് പറഞ്ഞു. ഈ പ്രശ്നത്തെ
ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലാത്തതുകൊണ്ട് വിവിധ പങ്കാളിത്ത
സമീപനത്തിൽ ആണ് ഫോർത്ത് വേവ് ഫൗണ്ടേഷൻ വിശ്വസിക്കുന്നത് എന്നു
അദ്ദേഹം പറയുക ഉണ്ടായി.
ശേഷം പാനൽ ചർച്ചകൾ നടന്നു. ചർച്ചയുടെ വിഷധാംശങ്ങൾ
1. വിഷയം: ഇന്ത്യയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് മയക്കുമരുന്നിന്റെ
ഭീഷണിക്കെതിരെ നടപടിയെടുക്കുന്നതിന് സംസ്ഥാന വ്യാപകമായി ഒരു
പോട്ടൊക്കോളിന്റെ ആവശ്യകത.
ചർച്ച നയിച്ചത്:ജേക്കബ് പുന്നോസ് ഐ പി എസ് , മുൻ ഡി ജി പി,
കേരളം
പങ്കെടുത്തവർ:
?ഡോ വീരേന്ദ്ര മിശ്ര ഐ പി എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
സോഷ്യൽ ഡിഫെൻസ്
ബ്രൂണോ ആൽബർട്ട് സോണൽ ഡയറക്ടർ നർക്കോട്ടിക്സ്
കണ്ട്രോൾ ബ്യുറോ
ഡി രാജീവ്, ഐ ഓ എഫ് എസ്, അഡിഷണൽ എക്സൈസ്
കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ )
സ്കൂളുകളിലും കോളേജുകളിലും ഡ്രഗ് പ്രിവെൻഷൻ പരിപാടികൾ
സംഘടിപ്പിക്കുന്നതിനെ പറ്റി പാനലിൽ ചർച്ച ചെയ്തു. സർക്കാർ
നിയന്ത്രണം, വിതരണ നിയന്ത്രണം, ഡിമാൻഡ് റീഡക്ഷന് എന്നിവയെ കുറിച്ച്
ഡോ വീരേന്ദ്ര മിശ്ര സംസാരിച്ചു.
2. വിഷയം: പദാർത്ഥ ദുരുപയോഗ വിമുക്ത പരിസ്ഥിതി(S.A.F.E)
സൃഷ്ടിക്കുന്നതിൽ സമൂഹത്തിന്റെയും സിവിൽ സൊസൈറ്റികളുടെയും പങ്ക്.
ചർച്ച നയിച്ചത്: സുനിൽകുമാർ, ഡെപ്യൂട്ടി ഡയറക്ടർ, എൻ ഐ എസ്
ഡി(എൻ സി ഡി എ പി ), ഇന്ത്യ
പങ്കെടുത്തവർ:സ്ബിയോൺ ഹോൻബെർഗ്, അന്താരാഷ്ട്ര പ്രസിഡന്റ്, ഡബ്ല്യൂഎഫ് എ ഡിബില്ലി ബത്വാർ, ഡ്രഗ് ആൻഡ് ക്രൈം പ്രെവെൻഷൻ കൺസൾട്ടണ്ട്ഡയാന ജോസഫ്, ഡയറക്ടർ, പ്രൊജക്ട്ട് വേണ്ടഎസ്ബിയോൺ ഹോൻബെർഗ്,സിവിൽ സൊസൈറ്റികളുടെ പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളുംചർച്ചയിൽ പങ്ക് വെച്ചു. ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കാനായുംസമൂഹത്തെ ശാക്തീകരിക്കാനായും സാമൂഹിക ഇടപഴകലിന്റെയുംഫലപ്രദമായ കുടുംബ നൈപുണ്യ പരിപാടികളുടെയും ആവശ്യകതബില്ലി ബത്വാർ പറഞ്ഞു
3. വിഷയം: പദാർത്ഥ ദുരുപയോഗ വിമുക്ത പരിസ്ഥിതിക്ക് (S.A.F.E)മാധ്യമത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും പങ്ക്
ചർച്ച നയിച്ചത്: ഫാദർ കുരിയാക്കോസ് അഗസ്റ്റിൻ.
ഡോ കെ അമ്പാടി ഐ ഐ എസ്, മുൻ ഡയറക്ടർ ,
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ, കേരളം
?ജോസ് ഡൊമനിക്, മുൻ സി ഇ ഓ, സി ജി എച് ഏർത്ത്
?സുധ നമ്പൂതിരി, അസ്സിസ്റ്റന്റ് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ
സാമൂഹിക നയങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നതിൽ സോഷ്യൽ മീഡിയയ്ക്ക്ഒരു പങ്കുണ്ട് എന്ന് ഡോ. അമ്പാടി പറഞ്ഞു. ജോസ് ഡൊമനിക്ഉത്തരവാദിത്തപരമായ വിനോദസഞ്ചാരത്തിന് ഊന്നൽ നൽകിയത്.സാമൂഹിക പരിവർത്തനത്തിനായും, പദാർത്ഥ ദുരുപയോഗ വിമുക്ത
പരിസ്ഥിതിക്കായും ഉള്ള പത്രമാധ്യമത്തിന്റെ പങ്കിനെ കുറിച്ചാണ് പറഞ്ഞത്.ഉച്ച ഭക്ഷണത്തിനു ശേഷം വർക്ക് ഷോപ്പുകൾ ആരംഭിച്ചു.
1. പദാർത്ഥത ദുരുപയോഗ വിമുക്ത പരിസ്ഥിതി സൃഷ്ടികുന്നതിൽ,നിർവ്വഹണത്തിനും യുവജങ്ങങ്ങൾക്ക് ഉള്ള സാദ്ധ്യതകൾക്കും ഉള്ളപങ്ക്.
2. പ്രതിരോധം, കരുതൽ, പുനഃപ്രാപ്തി/വീണ്ടെടുക്കൽ എന്നിവയ്ക്ക്വേണ്ടി കുട്ടികളോടുള്ള കേന്ദ്രീകൃത സമീപനം.
3. പ്രതിരോധ തന്ത്രങ്ങൾ: ഉദാഹരണം- കഞ്ചാവ്
4. പദാർത്ഥ ദുരുപയോഗ വിമുക്ത പരിസ്ഥിതി സൃഷ്ടിക്കുന്നതിൽ
യുവത്വത്തിന്റെയും സിവിൽ സൊസൈറ്റികളുടെയും പങ്ക്
സമാപന സമ്മേളനം
വേൾഡ് ഫെഡറേഷൻ എഗെൻസ്റ്റ് ഡ്രഗ്സ് (ഡബ്ല്യു എഫ് എ ഡി), ഫോർത്ത്
വേവ് ഫൗണ്ടേഷൻ-പ്രോജക്ട് വേണ്ട എന്നിവരുടെസംയുക്താഭിമുഖ്യത്തിൽ, യുണൈറ്റഡ് നേഷൻസ് എഗെൻസ്റ്റ് ഡ്രഗ്സ് ആൻഡ്ക്രൈം (യു എൻ ഓ ഡി സി), കമ്മീഷണറേറ്റ് (കേരള എക്സൈസ് ),എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏഷ്യൻ റീജിയണൽ
ഫോറം എഗെൻസ്റ്റ് ഡ്രഗ്സിന്റെയും, അവസാന ദിനത്തിൽ കേരളത്തിലെസ്കൂളുകളയും കോളേജുകളയും ലഹരി വിമുക്തമാക്കുവാൻ വേണ്ടിയുള്ളറോഡ് മാപ്പ് നിർമ്മിക്കുക എന്ന ലക്ഷ്യത്തിൽ കേരളത്തിലെ യുവജനങ്ങളെഅന്താരാഷ്ട്ര പ്രതിനിധികളുമായി യോജിപ്പിച്ച് ചർച്ചകളിലൂടെ പഠിക്കുകയുംനിരൂപണം നടത്തുകയും ചെയ്യുന്ന സേഫിന്റെയും (പദാർത്ഥ ദുരുപയോഗവിമുക്ത പരിസ്ഥിതി/ S.A.F.E/ Substance Abuse Free Environment) സമാപന സമ്മേളനം
ഇന്ന് വൈകിട്ട് 4 മണിക്ക് ഹൈബി ഈഡൻ എറണാകുളം എം പിഉദ്ഘാടനം നിർവഹിച്ചു.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിൽസമൂഹത്തിൽ സ്ത്രീ പുരുഷ വ്യത്യാസം കാണുവാൻ സാധിക്കുന്നില്ല എന്നുംപൊതു സ്ഥലങ്ങളിൽ പുകവലി നിരോധനാഞ്ജ പ്രാബല്യത്തിൽ വന്നതിനുശേഷം മുൻ വർഷങ്ങളിലെ കണക്കനുസരിച്ച് യുവജനങ്ങളിൽ പുകവലി
പൊതുവെ കുറഞ്ഞു വരുന്നതായുള്ള കണക്കുകൾ കാണുന്നു എന്നുംഅദ്ദേഹം സൂചിപ്പിച്ചു. അത് പോലെ തന്നെ പ്രോജക്ട് വേണ്ടയിൽ നിന്ന്ലഭിക്കുന്ന നല്ല ആശയങ്ങളും ചിന്തകളും തീർച്ചയായും പാർലമെന്റിൽചർച്ച ചെയ്യുകയും മുന്നോട്ട് വെക്കുകയും ചെയ്യും എന്ന് അദ്ദേഹം
പറയുകയുണ്ടായി.പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്നത്തെ സമൂഹത്തിൽകുറഞ്ഞ നിരക്കിൽ, എളുപ്പത്തിൽ, കൂടിയ അളവിൽ, പലവിധത്തിലുള്ളലഹരി വസ്തുക്കൾ എത്തുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങിൽഎഡ്വേഡ് എടേഴത്ത് സ്വാഗതം അർപ്പിച്ചു. ദിനേശ് റായ്,( ജി എം,ഫോർ പോയ്ന്റ്സ് ഷെറാട്ടൺ), അനിൽ കുമാർ ( സോണൽ മാനേജർ,ഫെഡറൽ ബാങ്ക് ) ആശംസ പറഞ്ഞു. സി സി ജോസഫ് (ഡയറക്ടർ,ഫോർത്ത് വേവ് ഫൗണ്ടേഷൻ) നന്ദി പ്രകാശിപ്പിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍