കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഭാഷാ അനുസ്മരണ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
മനാമ: ചരിത്രങ്ങളുടെ പുനർവായന ഒരു പോരാട്ടമാണ് എന്ന തലക്കെട്ടിൽ കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഭാഷാ അനുസ്മരണ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിച്ചു. പാടും കൂട്ടുകാരുടെ അനുസ്മരണ ഗാനങ്ങളോടെ തുടങ്ങിയ പരിപാടിയിൽ ശഹ്ദ ഉമർ ഖിറാഅത്ത് നിർവഹിച്ചു. കൃത്യ സമയത്ത് തുടങ്ങിയ ഭാഷ അനുസ്മരണ ഓൺലൈൻ കോണ്ഫറന്സിൽ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാൽ നടത്തിയ സ്വാഗതം പ്രസംഗത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്ന ഈ കാലഘട്ടത്തിൽ 40 വര്ഷങ്ങള്ക്കു മുൻപ് നടന്ന ഭാഷ സമരത്തിന്റെയ് പ്രസക്തി യുവ തലമുറയ്ക്ക് പകർന്നു നൽകേണ്ടതിന്റെയ് പ്രാധാന്യം ഉള്കൊണ്ടിട്ടാണ് മലപ്പുറം ജില്ലാ കമ്മിറ്റി ഈ പരിപാടി എല്ലാ വർഷങ്ങളിലും നടത്തുന്നത് എന്നും ഈ വര്ഷം കോവിഡ് മഹാമാരി യുടെ കാലത്ത് അത് വീഡിയോ കോണ്ഫറന്സിലൂടെ നടത്തുന്നത് എന്നും പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് അലി അക്ബർ അദ്ധ്യക്ഷ പ്രസംഗത്തിൽ അന്നത്തെ ഇടതു സർക്കാർ അറബി ഉറുദു സംസ്കൃത ഭാഷകളെ ഗളഹസ്തം ചെയ്യാനായി കൊണ്ട് വന്ന അനാവശ്യ നിയന്ത്രണങ്ങൾക്കെതിരെ സമരം ചെയ്ത ധീര രക്ത സാക്ഷികളുടെ സ്മരണ പുതുക്കാനും വിഖ്യാതമായ ഭാഷ സമരത്തെ അനുസ്മരിക്കാനുമാണ് പരിപാടി സന്ഖടിപ്പിക്കുന്നത് എന്നും മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കഴിഞ്ഞ ഒരു വർഷത്തെ റിലീഫ് പ്രവർത്തങ്ങളുടെ രത്ന ചുരുക്കവും പറഞ്ഞു. ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളിൽ നിന്ന് ഭാഷാ പഠനത്തെ മാറ്റി നിർത്തുന്നത് ഒരു രണ്ടാം ഭാഷ സമരത്തിന്റെയ് അനിവാര്യതയിലേക്കാണോ വിരൽ ചൂണ്ടുന്നത് എന്നും സൂചിപ്പിച്ചു
വള്ളിക്കുന്ന് നിയോജക മണ്ഡലം MLA യും മുസ്ലിം ലീഗിന്റെയ് അഭിമാനമായ ബൈത്തുറഹ്മ പദ്ധതിയുടെ ശില്പിയും ഭാഷ സമരത്തിന്റെയ് മുന്നണി പോരാളികളിലൊരാളുമായ ബഹുമാനപ്പെട്ട പി അബ്ദുൽ ഹമീദ് മാസ്റ്റർ ഭാഷാ അനുസ്മരണ ഓൺലൈൻ കോണ്ഫറന്സിന്ടെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ പരിപാടി സംഘടിപ്പിച്ച മലപ്പുറം ജില്ലാ കമ്മിറ്റിയെ അനുമോദിക്കുകയും ബഹ്റൈൻ കെഎംസിസി നേതാക്കളായ ഹബീബ് റഹിമാൻ സാഹിബിന്റെയും അസൈനാർ സാഹിബിന്റെയും നേതൃത്വത്തിൽ നടത്തിയ നിസ്തുലമായ കോവിഡ് റിലീഫ് പ്രവർത്തങ്ങളെ മുക്ത ഖണ്ഡം പ്രശംസിക്കുകയും ചെയ്തു. ഭാഷ സമരത്തിനെ കുറിച്ച് വാചാലാനാവുകയും അന്നത്തെ സമര സാഹചര്യങ്ങളെ കുറിച്ചും CH മുഹമ്മദ് കോയ ഈ സമരം സമുദായം ഏറ്റെടുത്തു എന്ന് പറയാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും വിശദീകരിച്ചു. സമാധാനപരമായി സമരം ചെയ്ത മുലിം യൂത്ത് ലീഗിന്റെയ് സമരത്തെ ഭാഷകളെ തകർക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെ ഇടതു പക്ഷ സർക്കാർ ചോരയിൽ മുക്കി കൊല്ലാനുള്ള നടപടികളുമായി ആണ് നേരിട്ടത്. 1980 , ജൂലൈ 30 നു നടന്ന സമരത്തിൽ നമുക്ക് നഷ്ട്ടപ്പെട്ട നമ്മുടെ മൂന്ന് ധീര പ്രവർത്തകരായ മജീദ്, റഹിമാൻ, കുഞ്ഞിപ്പ എന്നിവരുടെ മഗ്ഫിറത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. സർവ്വ വിധ സന്നാഹങ്ങളുമായി ലാത്തി കൊണ്ടും മർദന മുറകൾ കൊണ്ടും ഇടതു പക്ഷ സർക്കാർ സമരത്തെ നേരിട്ടെങ്കിലും സർക്കാരിന് സമരക്കാരുടെ പോരാട്ട വീര്യത്തിനു മുമ്പിൽ അടിയറവു പറയേണ്ടി വന്നു. നമ്മുടെ രക്തസാക്ഷികളെ ആദരിക്കാനാണി അവരുടെ പേരിൽ ഒരു സ്മാരക മന്ദിരവും നമ്മൾ നിർമ്മിച്ചു അതിപ്പോൾ ഒരു ജനസേവന കേന്ദ്രമായി പ്രവർത്തിക്കുന്നു. അതോടൊപ്പം ജൂലൈ 30 സംസ്ഥാന വ്യാപകമായി നമ്മൾ യൂത്ത് ലീഗ് ദിനമായി ആചരിക്കുകയും ചെയ്യുന്നു. ഇപ്പോൾ നാട്ടിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളിൽ ഇടതു പക്ഷ സർക്കാർ ഭാഷകൾ ഉൾക്കൊള്ളിക്കാത്തതും കേന്ദ്ര സർക്കാരിന്റെയ് പുതിയ ദേശീയ വിദ്യഭയസ നായതിന്റെയ് അന്തർധാര തന്നെ മനസ്സിലാക്കിയാൽ അറബി / ഉറുദു ഭാഷകളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ബുദ്ധപൂർവ്വമായ ശ്രമങ്ങളെ കാണാൻ പാട്ടും. കേന്ദ്രം ഭരിക്കുന്ന സംഘ പരിവാറും കേരളം ഭരിക്കുന്ന ഇടതു പക്ഷ സർക്കാരും ഒരേ മനോഭാവത്തോടെയാണ് അറബി / ഉറുദു ഭാഷകളെ കൈകാര്യം ചെയ്യുന്നത്. കൂടുതൽ വിഷധാംശങ്ങൾ അറിയുന്ന പക്ഷം ഭാഷകളെ പാർശ്വ വൽക്കരിക്കാനുള്ള ഇരു സർക്കാരിന്റെയും നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി ഒരിക്കലും പിറകോട്ട് പോവില്ല എന്ന് നമ്മുടെ ചരിത്രം അറിയുന്ന എല്ലാവര്ക്കും അറിയാം .. നാട്ടിൽ നടക്കുന്ന എല്ലാ നന്മയുടെ കൂടെയും കെഎംസിസി എന്നും ഉണ്ട് എന്നത് ഏറെ പ്രശംസനീയമാണെന്നും നാട്ടിലും വിദേശത്തും കോവിഡ് റിലീഫ് പ്രവർത്തനങ്ങൾ നടത്തി ഏവരുടെയും പ്രശംസ നേടുന്നത് ഞങ്ങളെ ആവേശത്തിലാക്കുന്നു എന്നും പറഞ്ഞു. ബഹ്റൈൻ കെഎംസിസി ജനപക്ഷത്തു നിന്ന് നടത്തുന്ന എല്ലാ നല്ല പ്രവർത്തങ്ങളും കെഎംസിസി നേതാക്കളുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നു എന്നും പറഞ്ഞു.
ബഹ്റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹബീബ് റഹിമാൻ സാഹിബും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സാഹിബും ഭാഷ സമര ഓൺലൈൻ കോണ്ഫറന്സ് ആശംസ പ്രസംഗം നടത്തി.
തുടന്ന് നടന്ന പരിപാടിയിൽ മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറും സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രെസിഡന്റുമായ കുറുക്കോളി മൊയ്ദീൻ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. എല്ലാകാലത്തും ഇടതു പക്ഷ സർക്കാർ അധികാരത്തിൽ എത്തിയാൽ ആദ്യം കൈ വെക്കുക വിദ്യഭ്യാസ മേഖലയിലാണ്. ഇപ്പോൾ ബിജെപി യും അധികാരത്തിലെത്തിയപ്പോൾ ചരിത്രത്തെ വളച്ചൊടിച്ചു വിദ്യഭ്യാസ മേഖലയിൽ അനാവശ്യ കൈ കടത്തലുകൾ നടത്തി തന്നിഷ്ട പ്രകാരം മാറ്റലുകൾ വരുത്തുകയും ചെയ്യുക എന്നത് അവരുടെ നയമാകുന്നു. ആ നയം തന്നെയാണ് സിപിഎം എന്നും എല്ലാ കാലത്തും പിന്പറ്റുന്നതും. 1980 ൽ അധികാരത്തിൽ വന്നപ്പോൾ മഹത്തായ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന അറബി , ഉറുദു, സംസ്കൃത ഭാഷകളെ നിഷ്കാസനം ചെയ്തു സമ്പന്നമായ സംസകാരങ്ങളെ വളർച്ചയെ തടയുക എന്നായിരുന്നു പ്രഥമ ലക്ഷ്യം. മുസ്ലിം ലീഗ് അധികാരത്തിൽ വന്നപ്പോൾ ഭാഷകളെ പ്രോത്സാഹിപ്പിക്കാനായി കൊണ്ട് വന്ന നയങ്ങളെ പൊളിച്ചെഴുതുക എന്നതും അവരുടെ ലക്ഷ്യത്തിൽ പ്പെട്ടതായിരുന്നു.. 1980 ൽ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന ഇടതു പക്ഷ മുന്നണി കേൾക്കാൻ നല്ല രസമുള്ള അക്കോമഡേഷൻ , ഡിക്ലറേഷൻ , ക്വാളിഫിക്കേഷൻ , എന്നീ മൂന്ന് പദങ്ങളുമായി ഭാഷകളെ പുറത്തിരുത്താൻ അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ട് വന്നു .. ഈ നയത്തിലെ പോരായ്മകളും അദ്ദേഹം വിശദമായി സംസാരിച്ചു .
ഈ നയങ്ങളിലെ അപകടവും ഇടതു പക്ഷ സർക്കാരിന്റെയ് ലക്ഷ്യവും മനസ്സിലാക്കിയ MSF സംസ്ഥാനമൊട്ടാകെ സമര പരിപാടികളുമായി മുന്നോട്ട് വന്നു. തുടന്ന് നടന്ന അറബി അദ്ധ്യാപകരുടെ സെക്രട്ടേറിയറ്റ് സമരം ഉദ്ഘാടനം ചെയ്ത മഹാനായ CH മുഹമ്മദ് കോയ സാഹിബ് അദ്ധ്യാപകരെ നിങ്ങൾ വിദ്യാലയങ്ങളിലേക്കു മടങ്ങി പോവുക ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു എന്ന ചരിത്ര പ്രധാനമായ പ്രസ്താവന നടത്തി. തുടർന്ന് യൂത്ത് ലീഗിന്റെയ് സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി ജില്ലാ കളക്ടറേറ്റുകൾ പിക്കറ്റിങ് ചെയ്യാൻ തീരുമാനിച്ചു. അന്ന് നിലവിലുണ്ടായിരുന്നു 11 ജില്ലാ ആസ്ഥാനങ്ങളിലും ഐതിഹാസികമായ യുവജന സമരമാണ് അരങ്ങേറിയത്. കണ്ണൂരിൽ ചെറിയ ഉന്തും തല്ലും പൊലീസിന്റെയ് ഭാഗത്തു നിന്നുണ്ടായി, കോഴിക്കോട് ലാത്തി ചാർജും മലപ്പുറത്തു എല്ലാം കൂടി ഒരുമിച്ചു സംഭവിച്ചു. അന്ന് മുണ്ടുപറമ്പിൽ യൂത്ത് ലീഗിന്റെയ് യോഗം ചേരാനിരിക്കെ DYSP വാസുദേവൻ നായർ ജീപ്പുമെടുത്ത കല്ലെക്ടറേറ്റിന്റെയ് കവാടത്തിലേക്ക് കടന്നു വരുന്നത് . ഏകദേശം 11 മണി ആയപ്പോൾ മഹാനായ മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഞങ്ങളെ ആശീർവദിച്ചു കടന്നു പോയി.. കുറച്ചു കൂടി കഴിഞ്ഞപ്പോൾ മേഘം ഒന്ന് കറുക്കുകയും ചാറ്റൽ മഴ ഉണ്ടാവുകയും ചെയ്തു. മഴ തോർന്നു പക്ഷേ കറുത്തിരുണ്ട കാര്മേഘത്തിന്റെയ് കാലാവസ്ഥയിൽ, അന്തരീക്ഷത്തിലെ വെയിൽ മങ്ങി നിൽക്കുന്ന സമയത്തു അന്നത്തെ പെരിന്തൽമണ്ണ DYSP വാസുദേവൻ നായർ ജീപ്പുമെടുത്ത കല്ലെക്ടറേറ്റിന്റെയ് കവാടത്തിലേക്ക് ചീറി പാഞ്ഞു വരുന്നത്. പക്ഷേ ധീരരായ നമ്മുടെ സമര പോരാളികൾ ഗേറ്റിൽ തന്നേയ് വാഹങ്ങൾ കയറ്റുകയാണെങ്കിൽ ഞങ്ങളുടെ ശരീരത്തിലൂടെ കയറ്റി പൊയ്ക്കോളൂ എന്ന് പറഞ്ഞു മാറാതെ നിന്നു. DySP അട്ടഹാസത്തിനു മുമ്പിലും വഴങ്ങാതെ ഞങ്ങൾ പിക്കറ്റിങ് സമരം നടത്തുകയാണെന്നും വണ്ടി അകത്തോട്ടു കയറ്റാൻ സമ്മതിക്കില്ല എന്നും പറഞ്ഞു .. കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ ലാത്തി ചാർജും ടിയർ ഗ്യാസും വെടിവെപ്പും എല്ലാം കൂടി ഒരുമിച്ചാണ് നടന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കിക്കുമ്പോഴേക്കും കുറേ പേരുടെ കരച്ചിലും അട്ടഹാസവും തക്ബീർ വിളികളും കേൾക്കുന്നുണ്ടായിരുന്നു ചെറുപ്പത്തിന്റെയ് ഊർജ്ജ സ്വലതയിൽ ഞാൻ അന്ന് DySP വന്ന ജീപ്പിന്റെയ് മുകളിൽ കയറി എല്ലാവരോടും പിരിഞ്ഞു പോവാൻ അഭ്യർത്ഥിച്ചു. സമരം ഉദ്ഘാടനം ചെയ്ത KPA മജീദ് സാഹിബും അന്നത്തെ മുനിസിപ്പൽ ചെയർമാനായ കുഞ്ഞാലിക്കുട്ടി സാഹിബും , പി അബ്ദുൽ ഹമീദ് മാസ്റ്റർ , യൂ ലത്തീഫ് സാഹിബ്, പുത്തൂർ റഹിമാൻ സാഹിബ് ,അരിപ്ര സൈതലവി സാഹിബ്, അവിടെ ഉണ്ടായിരുന്നു. പരിക്ക് പറ്റിയ എന്നേ അടക്കമുള്ളവരെ ഒരു പൊലീസ് ബസിൽ മഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോവുമ്പോൾ പൊലീസ് മേധാവി ഇടപ്പെട്ടു കളക്ടറേറ്റിന്റെയ് ഉള്ളിലേക്ക് തന്നേയ് കൊണ്ട് പോയി.. പിന്നെയും ആളുകളെ പിടിച്ചു കൊണ്ട് വന്നു ഇടക്കിടെ പൊലീസ് അടിച്ചും ചവിട്ടിയും തോക്കു കൊണ്ട് അടിച്ചും ക്രൂരമായാണ് മർദിച്ചത്. നിങ്ങൾ ഞങ്ങളെ കണ്ണനെ കൊന്നു പകരം നിങ്ങളുടെ 3 പേരെയും കൊന്നെടാ എന്ന് അട്ടഹസിച്ചു .. ഏകദേശം ഞങ്ങൾ 39 പേർ വൈകുന്നേരം വരെ മർദിച്ചു കൊണ്ടിരുന്നു .. CMT കൊയാലി സാഹിബ് ഒന്നാം പ്രതിയാക്കി ഞങ്ങളെ 39 ഉൾകൊള്ളിച്ചു കേരളം ചരിത്രത്തിൽ ആദ്യമായി 6000 പേർക്കെതിരെ FIR രജിസ്റ്റർ ചെയ്യുകയും ചെയ്തു സർക്കാരിന്റെയ് നിഷ്ട്ടൂരമായ പ്രവർത്തനം കൊണ്ട് ഞങ്ങളിൽ നിന്ന് മൂന്നു സഹോദരങ്ങൾ രക്തസാക്ഷികൾ ആയതുകൊണ്ട് ഞങ്ങൾ പിന്മാറും എന്ന് ഇടതു പക്ഷ സർക്കാർ തെറ്റി ധരിച്ചു .. പക്ഷേ ഞങ്ങൾ ഗ്രേറ്റ് മാർച്ചുമായി മുന്നോട്ട് പോവുമെന്ന് പ്രഖ്യാപിച്ചു. അന്നത്തെ കേരളം അഭ്യുന്തര മന്ത്രിയുടെ ബാലിശമായ പരിഹാസത്തിനു പകരമായി ഉമ്മന്റെയ് കയ്യിൽ നിന്ന് ചോറും ഉപ്പന്റെയ് സലാം പറഞ്ഞിട്ടാണ് ഞങ്ങൾ വരുന്നത് എന്ന് പറഞ്ഞു . അതോടെ കോരിത്തരിച്ച കേരള യുവത സമരങ്ങൾക്കുള്ള സകല ഒരുക്കങ്ങളും നടത്തി .. തുടർന്ന് വിദ്യഭായ മന്ത്രി ഞങ്ങളെ അനുരഞ്ജന ചർച്ചക്ക് വിളിച്ചു .. ഞങ്ങളുടെ നേതാക്കൾ പല തവണ ചർച്ച നടത്തിയെങ്കിലും നമ്മുടെ തീരുമാനങ്ങൾ അംഗീകരിക്കാം വൈമുഖ്യം കാണിച്ചു.. ഒരു തെറിയും നമ്മുടെ ആവശ്യങ്ങളിൽ നിന്ന് തിരികെ പോവാതെ അവസാനം സർക്കാർ നമ്മുടെ എല്ലാ അആവശ്യങ്ങളും അംഗീകരിച്ചു ... ജനാബ് മൊയ്ദീൻ കുട്ടി സാഹിബിന്റെയ് അനുഭവ വിവരണം കെഎംസിസി അംഗങ്ങൾക്കു ഭാഷാ അനുസമരത്തിന്റെയ് കണ്ണീർ നനവുള്ള ഓര്മ പുതുക്കലായി മാറി.
തുടർന് നടന്ന പ്രഭാഷണത്തിൽ കോവിഡ് കാലഘട്ടത്തെ നമ്മൾ നടത്തിയ പ്രവർത്തനങ്ങളെല്ലാം നമുക്ക് നല്ലൊരു പ്രത്യയ ശാസ്ത്രത്തിന്റെയ് പിന്തുണ യുള്ളതുകൊണ്ടാണ് നമ്മുടെ സമരങ്ങൾ വിജയിക്കാൻ കാരണം . നമ്മൾ റമദാൻ 17 തിരഞ്ഞെടുക്കാൻ കാരണവും ആയിരുന്നു .. നമ്മുടെ പ്രത്യയ ശാസ്തത്തിന് വേണ്ടി നമ്മൾ പോരാടാമെന്ന് ആഹ്വാനം ചെയ്തു . ഇപ്പോൾ ഉള്ള അഡ്ജസ്റ്മെന്റ് കമ്മ്യൂണിസത്തെയും കുറിച്ച് വിശദീകരിച്ചു . മഹാനായ ശിഹാബ് തങ്ങളുടെ കാഴ്ചപ്പാടുകളാണ് നമ്മൾ പിന്തുടരുന്നത് .. നമ്മൾ കാരുണ്യത്തോടെ സാമൂഹിക പ്രവർത്തങ്ങളിൽ ഇടപെടുക , അതാണ് നമ്മൾ കെഎംസിസി ഈ കോവിഡ് കാലഘട്ടത്തിലും പിന്തുടർന്ന് പോരുന്നതും. ഓരോ കെഎംസിസി യും ഏതു നട്ട പാതിരാക്കും നമ്മുടെ സഹജീവികളുടെ കാര്യങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു പോരുന്നത് നമ്മുടെ നേതാക്കളുടെ പാതകൾ പിൻപറ്റിയിട്ടാണ് എന്ന് പറഞ്ഞു . കെഎംസിസി ക്കു അന്തർ ദേശീയ തലത്തിൽ അംഗീകാരം കിട്ടാനും കാരണമായി . പ്രത്യയ ശാസ്ത്രം മുറുകെ പിടിച്ചതുകൊണ്ട് നമ്മൾ ഈ കോവിഡ് കാലഘട്ടത്തിൽ ആരും ചെല്ലാൻ ധൈര്യം കാണിക്കാത്ത സ്ഥലത്തു കാരുണ്യ പ്രവർത്തനം ചെയ്തതുകൊണ്ടാണ് നമ്മളെ എല്ലാവരും വിശിഷ്യാ UAE ഗവര്മെന്റും ആദരിച്ചത്. ആത്മ വിശ്വാസവും ധൈര്യവും അല്ലാഹുവിലേക്ക് ഭരമേല്പിച്ചു ഏതു പ്രവർത്തിയിൽ ഇറങ്ങിയാലും നിങ്ങൾക്ക് ഏതു പരീക്ഷണത്തെയും നേരിടാൻ പറ്റും എന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എപ്പോഴും പറയുണ്ടായിരുന്നു എന്നും പറഞ്ഞു.
ഓർഗനൈസിങ് സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു. പ്രസിഡന്റ് ഗഫൂർ സാഹിബും വൈസ് പ്രെസിഡന്റുമാരായ ഷാഫി കോട്ടക്കലും റിയാസ് ഒമാനൂരും സുലൈമാൻ സാഹിബും, ട്രഷറർ ഇക്ബാൽ താനുറും പരിപാടികൾക്കു വേണ്ട സജ്ജീകരങ്ങൾ ഒരുക്കിയപ്പോൾ സെക്രെട്ടറിമാരായ നൗഷാദ് മുനീറും റിയാസ് VK യും, ജഷീർ ചങ്ങരംകുളവും , മഹ്റൂഫ് ആലിങ്ങളും പരിപാടിയുടെ പ്രചാരണ രംഗത്തു ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ചു. മൻസൂർ PV zoom നു വേണ്ട ടെക്നിക്കൽ സൗകര്യങ്ങൾ ചെയ്തു തന്നു. പരിപാടിയിൽ പങ്കെടുത്ത ഗംഭീര വിജയമാക്കിയ എല്ലാവരോടും കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി നന്ദി അറിയിക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്