പരിക്കിൽ നിന്നും മുക്തി നേടിയിട്ടും 2019ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മത്സരിക്കേണ്ടെന്ന് പറഞ്ഞ അത്ലറ്റിക് ഫെഡറേഷൻ; 20 വയസാകും മുമ്പ് ദേശീയ റെക്കോർഡ് ഇട്ട പാലക്കാടിന്റെ ചുണക്കുട്ടൻ കോമൺവെൽത്തിലൂടെ മറുപടി നൽകുന്നത് കായിക മേലാളന്മാർക്ക്; സാഫ് ഗെയിംസിൽ അച്ഛന്റെ ട്രിപ്പിൾ ജംപിലേയും അമ്മയുടെ ഏഷ്യൻ ജൂനിയർ അത്ലറ്റിക്സിലെ വെള്ളിക്കും മുകളിൽ മകന്റെ മെഡൽ; ശ്രീശങ്കർ ചാടി നേടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ദോഹയിൽ വച്ച് നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ മത്സരിക്കരുതെന്ന് കേരളത്തിന്റെ ലോംഗ് ജമ്പ് താരം എം. ശ്രീശങ്കറിനോട് അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( എഎഫ്ഐ) ആവശ്യപ്പെട്ടത് 2019ലാണ്. കാലിനേറ്റ പരുക്കിൽ നിന്നും മോചനം നേടിയിട്ടും ഇദ്ദേഹത്തെ ബോധപൂർവം മത്സരത്തിൽ നിന്നും അകറ്റി നിർത്താൻ ഉത്തരേന്ത്യൻ ലോബി ശ്രമിക്കുകയാണെന്ന ആരോപണവും അന്ന് ശക്തമായി. ഇന്ത്യയുടെ ഭാവിയിലെ ഏക ഒളിമ്പിക് മെഡൽ സ്വപ്നത്തിനാണ് ഇത്തരത്തിൽ ഉത്തരേന്ത്യൻ കായിക മാഫിയ വിഘാതം നിൽക്കുന്നതെന്നായിരുന്നു അന്നത്തെ ചർച്ച. അന്ന് മാറ്റി നിർത്തിയവർക്ക് പ്രകടനത്തിലൂടെ മറുപടി നൽകുകയാണ് ശ്രീശങ്കർ.
ലോക ചാമ്പ്യൻഷിപ്പിന്റെ ഒരുക്കത്തിന്റെ ഭാഗമായി തനിക്ക് അന്താരാഷ്ട്രീയ മത്സങ്ങൾ അത്യാവശ്യമാണെന്ന് താരം ആവശ്യപ്പെട്ടിട്ടും അതിന് തടസം നിൽക്കുകയായിരുന്നു അന്ന് കായകി മേലാളന്മാർ. 20 വയസാകും മുമ്പ് ദേശീയ റെക്കോർഡ് ഇട്ട പാലക്കാടിന്റെ ചുണക്കുട്ടൻ പക്ഷേ തളർന്നില്ല. അന്ന് വലത്തെ കാലിനേറ്റ പരുക്ക് മൂലം നേരത്തെ ശ്രീശങ്കറിന് ഫെഡറേഷൻ കപ്പിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. സൻഗ്രൂരിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പിക്സ് മത്സരത്തിൽ 7.74 മീറ്ററിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന് പരുക്കേറ്റിരുന്നത്. ഏഷ്യൻ ചാമ്പ്യൻ ഷിപ്പിനായി ട്രയൽസിൽ പങ്കെടുക്കാൻ പോലും സമ്മതിച്ചില്ല. സാഫ് ഗെയിംസിലെ പഴയ ട്രിപ്പിൾ ജംപ് വെള്ളിമെഡൽ ജേതാവായ അച്ഛൻ മുരളിയും ഏഷ്യൻ ജൂനിയർ അത്ലറ്റിക്സിലെ വെള്ളിമെഡൽ ജേതാവായ അമ്മ ബിജിമോളും സഹോദരി ശ്രീപാർവതിയും ആണ് മുരളി ശ്രീശങ്കർ എന്ന് എം മുരളിയുടെ കരുത്ത്.
ഈ പാലക്കാട്ടുകാരൻ കരുത്ത് കാട്ടുകയാണ്. കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപിൽ മലയാളിതാരം എം.ശ്രീശങ്കറിന് വെള്ളി നേടാനായത് കഠിനാധ്വാനത്തിന്റെ ഫലമാണ്. 8.08 മീറ്റർ ചാടിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ലോങ്ജംപിൽ മലയാളിയുടെ ആദ്യ മെഡൽനേട്ടം. മലയാളിയായ മുഹമ്മദ് അനീസിന് അഞ്ചാം സ്ഥാനം. ബഹമാസിന്റെ ലഖ്വൻ നേരനാണ് സ്വർണം. ഇതേദൂരം തന്നെയാണ് ബഹമാസ് താരം ചാടിയതെങ്കിലും രണ്ടാം ശ്രമത്തിൽതന്നെ മികച്ച ദൂരം കണ്ടെത്താനായതിനാലാണ് സ്വർണം നേടാനായത്. ശ്രീശങ്കർ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡൽ കരസ്ഥമാക്കാനായ 8.08 മീറ്റർ ദൂരം കടന്നത്.
ഒളിംപിക് യോഗ്യത സ്വന്തമാക്കാൻ കഠിനാധ്വാനം നടത്തുന്നതിനിടെയാണു പാലക്കാട്ടുകാരൻ എം.ശ്രീശങ്കറിന്റെ പരിശീലനം മുടക്കി ലോക്ഡൗൺ വന്നത്. പക്ഷേ, തോറ്റുകൊടുക്കാൻ വീട്ടുകാരുടെ പ്രിയപ്പെട്ട ശങ്കുവും പിതാവും പരിശീലകനുമായ എസ്.മുരളിയും തയാറല്ലായിരുന്നു. വീട്ടുമുറ്റം ഗ്രൗണ്ടാക്കി പരിശീലനം പുനരാരംഭിച്ചെങ്കിലും ജിംനേഷ്യത്തിലെ വെയ്റ്റ് ട്രെയിനിങ് പ്രശ്നമായി മാറി. മകനുവേണ്ടി ഒരു ജിം സ്ഥാപിച്ച് മുരളി അതിനും പരിഹാരം കണ്ടു. സഹോദരന്റെ വീട്ടിലെ കാർ ഷെഡ് ജിമ്മിനായി ഒരുക്കി. സ്പോർട്സിൽ ശ്രദ്ധിക്കാൻ എൻജിനീയറിങ് പഠനം ഉപേക്ഷിച്ചെങ്കിലും ശ്രീ പഴയ പാഠപുസ്തകങ്ങൾ പൊടി തട്ടിയെടുത്തു.
ശങ്കുവിന്റെ മനസ്സിൽനിന്നു ടേക്ക് ഓഫ് ചെയ്ത ജിം ഉപകരണങ്ങളുടെ ഡിസൈൻ വെള്ളക്കടലാസിലായി. ശ്രീ തയാറാക്കിയ ഡിസൈനിൽ ഉപകരണങ്ങൾ നിർമ്മിച്ചതോടെ പരിശീലനം ട്രാക്കിലായി. മെഡിക്കൽ കോളജ് സിന്തറ്റിക് ഗ്രൗണ്ടിലെ ജംപിങ് പിറ്റിലേക്കു പരിശീലനം മാറ്റിയതോടെ താരം ഫോമിലേക്കെത്തി. അവിടെ പലപ്പോഴും 8.35 മീറ്റർ വരെ ചാടാൻ കഴിഞ്ഞെങ്കിലും മത്സരങ്ങളുടെ അഭാവം തിരിച്ചടിയായി. ടോക്യോയിലെ ഇന്ത്യയുടെ വലിയ പ്രതീക്ഷകളിൽ ഒന്നായിരുന്നു ഇരുപത്തിമൂന്നുകാരനായ ശ്രീശങ്കർ. പട്യാല ഫെഡറേഷൻ കപ്പിൽ 8.26 മീറ്റർ ചാടി ദേശീയ റെക്കോഡ് സൃഷ്ടിച്ച ശ്രീശങ്കറിൽ രാജ്യം ഒരു ഉറച്ച മെഡൽ സ്വപ്നംകണ്ടു.
എന്നാൽ, ഒളിമ്പിക് വേദിയിൽ ശ്രീയ്ക്ക് അവിശ്വസനീയമാംവണ്ണം അടിപതറി. യോഗ്യതാറൗണ്ടിലെ ആദ്യത്തെ ചാട്ടത്തിൽ 7.69 മീറ്റർ ചാടിയ ശ്രീ പിന്നീടുള്ള രണ്ടവസരത്തിലും പിന്നാക്കം പോയി. രണ്ടാമത്തെ ശ്രമത്തിൽ 7.51 മീറ്ററും മൂന്നാമത്തെ ചാട്ടത്തിൽ 7.43 മീറ്ററും. യോഗ്യതാ റൗണ്ടിൽ ഇരുപത്തിയൊൻപതു പേരിൽ ഇരുപത്തിനാലുകാരനായി കരഞ്ഞുകൊണ്ടായിരുന്നു മടക്കം. ഫൈനലിൽ വെങ്കലം നേടിയക്യൂബക്കാരൻ മേക്കൽ മാസ്സോ താണ്ടിയ ദൂരം 8.21 മീറ്ററായിരുന്നു എന്നറിയുമ്പോഴേ ശ്രീശങ്കറിന്റെ നിറംമങ്ങിയ പ്രകടനത്തിന്റെ വില നമ്മൾ അറിയൂ.
എന്നാൽ, അവിടെയാണ് രണ്ടാമത്തെ വേദന ശ്രീയെ തേടിയെത്തിയത്. മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ പരിശീലനത്തിനിടെ വലതുകൈ സമീപത്തെ ഹർഡിലിൽ ഇടിച്ചു. കൈ കെട്ടേണ്ടിവന്നതോടെ പരിശീലനം പാടെ മുടങ്ങി. കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പും അടങ്ങുന്ന സംഭവബഹുലമായ ഒരു സീസൺ നഷ്ടപ്പെടുമെന്ന ആശങ്കയായി പിന്നെ. വീണ്ടും വല്ലാതെ നിരാശ ബാധിച്ച കാലമായി പിന്നെ. അങ്ങനെ വിശ്രമവും ചികിത്സയും വിലപ്പെട്ട മാസങ്ങൾ കവർന്നു. ഒടുവിൽ ഫെഡറേഷൻ കപ്പിന് രണ്ട് മാസം മാത്രമുള്ളപ്പോഴായിരുന്നു വീണ്ടും ഫീൽഡിലിറങ്ങിയത്. പിന്നെ കോമൺവെൽത്തിൽ ചരിത്രവും.
Stories you may Like
- എം ശ്രീശങ്കർ പാരീസ് ഒളിമ്പിക്സിൽ മത്സരിക്കില്ല
- ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ പിന്മാറി
- ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: എം ശ്രീശങ്കർ ഫൈനൽ കാണാതെ പുറത്ത്
- ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ലോംഗ്ജംപിൽ എം. ശ്രീശങ്കറിന് വെള്ളി
- സാത്വിക്കിനും ചിരാഗ് ഷെട്ടിക്കും ഖേൽരത്ന; 26 പേർക്ക് അർജുന അവാർഡ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍