ബിഗ് ബോസിനെ വിമർശിച്ചു ലൈവിട്ടത് മകന്റെ സങ്കടം കണ്ടപ്പോൾ; രജത് കുമാറിനോട് കാണിച്ചത് അനീതിയാണെന്ന് വികാര വിക്ഷോഭത്തിൽ പറഞ്ഞത്; ഏഷ്യാനെറ്റ് കാണില്ലെന്ന് പറഞ്ഞത് നാവുപിഴയെന്ന് മനോജ് നായർ; മനോജ് എന്തിനെയും പോസിറ്റീവായി കാണുന്ന വ്യക്തിയെന്ന് ബീനാ ആന്റണിയും; മലയാള സീരിയൽ രംഗത്തെ താരദമ്പതികൾ മനസ്സു തുറന്നപ്പോൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മലയാളം സിനിമാ ലോകത്തും സീരിയൽ ലോകവും പരിശോധിച്ചാൽ രണ്ടിടത്തും ഒരുപോലെ തിളങ്ങി ദ്വീർഘകാലം ഈ മേഖലയിൽ നിറഞ്ഞു നിന്ന അഭിനേത്രികൾ കുറവാണ്. സിനിമാ ലോകത്തു മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം വെള്ളിത്തിര പങ്കിടുന്നത് ഒരു സ്വപ്നായി പലരും കൊണ്ടു നടന്ന കാലത്ത് ആ മേഖലയിൽ ചുവടുറപ്പിച്ച അഭിനേത്രിയാണ് ബീനാ ആന്റണി. ഇന്നും സിനിമയിൽ സജീവമായിരിക്കുന്ന അവർ ഭർത്താവ് മനോജ് നായർക്കൊപ്പം മിനി സ്ക്രീനിലെയും മിന്നും നായികയാണ്. സീരിയൽ രംഗത്ത് ഏറ്റവും തിരക്കുള്ള താരദമ്പതികളാണ് ഇവർ.
മലയാളം വിനോദ ചാനൽ രംഗത്തെ വളർച്ചക്കൊപ്പം ഈ രംഗത്തു വളർന്നുവന്നവർ. മലയാളികളുടെ സ്വീകരണ മുറിയിയിൽ ബീനാ ആന്റണി എന്നും പരിചിതമായ മുഖമാണ്. കോവിഡ് കാലം സീരിയൽ രംഗത്തിന് തളർച്ചയാണ് സമ്മാനിച്ചത്. ഇതിന് ശേഷം ഈ രംഗം വീണ്ടും സജീവമായി വരുമ്പോൾ അഭിനയ തിരക്കുകളിലാണ് ഈ ദമ്പതികൾ. ഇതിനിടെ കുടുംബത്തെ കുറിച്ചും സീരിയൽ രംഗത്തെ മടങ്ങിവരവിനെ കുറിച്ചുമെല്ലാം അവർ സിനിമാറ്റിക് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.
വീണ്ടുമൊരു ബിഗ്ബോസ് സീസൺ തുടങ്ങിയതോടെ മുമ്പ് മനോജിന്റെ പരാമർശത്തിൽ സംഭവിച്ച വിവാദ കാര്യങ്ങളെ കുറിച്ചും അവർ വിശദീകരിച്ചു. രജത്കുമാറിനോടുള്ള ഇഷ്ടവും ചാടിക്കയറി പ്രതികരിക്കുന്ന പ്രകൃതവുമാണ് അന്ന് സംഭവിച്ചതെന്നാണ് മനോജ് അഭിമുഖത്തിൽ പറഞ്ഞത്. എന്തിനെയും പോസിറ്റീവായി കാണുന്ന വ്യക്തിയാണ് മനോജെന്ന് ബീനയും വ്യക്തമാക്കി. മനോജ് ഇപ്പോൾ ഏഷ്യാനെറ്റിനെ മൗനരാഗം സീരിയലിലും മനോജ് മഴവിൽ മനോരമയിലെ നാപം ജപിക്കുന്നവർ, സൂര്യ ടിവിയിലെ ഇന്ദുലേഖ എന്ന സീരിയലിലുമാണ് അഭിനയിക്കുന്നത്. കോവിഡിൽ നിന്നും കരകയറി വരികയാണ് സീരിയൽ രംഗമെന്നും ഇവർ വ്യക്തമാക്കി.ഏഷ്യാനെറ്റുമായുണ്ടായത് തെറ്റിദ്ധാരണ ആയിരുന്നുവെന്നാണ് മനോജ് പറഞ്ഞത്.
ഇതേക്കുറിച്ച് മനോജ് പറഞ്ഞത് ഇങ്ങനെ:
ഏഷ്യാനെറ്റിൽ നിന്നും പുറത്താക്കിയതല്ല. അത്തരം ഗോസിപ്പുകൾ ശരിയല്ല. ഏഷ്യാനെറ്റിൽ കുടുബ വിളക്ക് എന്ന സീരിയൽ ചെയ്തു കൊണ്ടിരിക്കുന്ന സമയായിരുന്നു അത്. അത് ബിഗോബോസ് കാലവുമായിരുന്നു. കൊറോണയ്ക്ക് മുമ്പാണ് സംഭവം. കുടുംബവിളക്കിൽ നല്ലൊരു കാരക്ടർ ആയിരുന്നു എന്റേത്. ശ്രീകുമാർ എന്നായിരുന്നു പേര്.
റേറ്റിങ്ങിലൊക്കെ നമ്പർ വണ്ണായിരുന്നു സീരിയൽ. ആ സമയത്താണ് ബിഗാബോസ് പരിപാടി. അറിയാലോ, ബിഗ്ബോസ് സീസൺ 2 എനിക്ക് വളരെ ഇഷ്ടമായിരുന്നു. എന്റെ ഫാമിലിക്കൊക്കെ വലിയ ഇഷ്ടമായിരുന്നു ഈ പരിപാടിയി. എന്റെ മോന് വളരെ ഇഷ്ടാണ്. എനിക്കെന്നു പറഞ്ഞാൽ ഈ കൺസെപ്റ്റ് ഭയങ്കര ഇഷ്ടമാണ് താനും. പക്ഷെ പലരും ഷോയെ മോശമായ രീതിയിലൊക്കെ പറയും. ഇത് എന്ത് വൃത്തികെട്ട പരിപാടിയാണ് എന്നൊക്കെ. എന്നാൽ, ആ പരിപാടിയുടെ കൻസെപ്ട്ട് നല്ലതാണ്. പക്ഷെ അതിൽ ചെല്ലുന്ന ആളുകളാണ് അതിനെ വികൃതമാക്കുന്നത്. ചില ആളുകൾ അതിന്റെ പ്രോഗ്രാമിനെ ഒരുതരം വൈകൃതമാക്കിയെടുക്കുന്നതുകൊണ്ടാണ്.
അത് വിദേശ രാജ്യങ്ങളിലൊക്കെ ഭയങ്കര ഹിറ്റ ചാർട്ടിൽ കിടക്കുന്ന പ്രോഗ്രാമാണ് ഇതൊക്കെ. എന്തിന് നമ്മുടെ ഇന്ത്യയിൽ തന്നെ എത്രയോ സൽമാൻ ഖാൻ സറൊക്കെ ചെയ്യുന്നു. ഈ പ്രോഗ്രാമ നമ്മൾ നിരന്തരം കാണാറുണ്ട്. അതില്‍ നമ്മുക്ക് ആരെങ്കിലൊക്കെ ഇഷ്ടപ്പെടുമല്ലൊ? രജിത് കുമാർ എന്ന സാറിനെ നമ്മുക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. അപ്പോൾ അദ്ദേഹത്തെ പുറത്താക്കിയ വേളയിൽ അനീതി നടന്നു എന്ന ഫീലായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ നമുക്കും വിഷമം തോന്നി. അന്നേരം ഞാനീ പറഞ്ഞമാതിരി ഒന്നു പ്രതികരിച്ചു. എനിക്ക് അങ്ങനെത്തെ ഒരു കുഴപ്പം ഉണ്ട്. കുറച്ചൊരു എടുത്ത് ചാട്ടകാരനാണ്. എന്റെ അപ്പൂപ്പനു മക്കളുടെയും സ്വഭാവമാണ്.
( ബീന ആന്റണി - ഞാൻ എപ്പഴും ഇങ്ങനെ പറയും പക്ഷെ ചില സമയത്ത് കൈവിട്ട് പോകും).
സത്യത്തിൽ എന്നെ ബിഗ്ബോസിൽ നിന്ന് വിളിച്ചതാണ്. അതിൽ വൈൾഡ് കാർഡ് എൻട്രി ഉണ്ടല്ലോ? ആ സമയത്ത് ലാസ്റ്റ് എല്ലാവരും പോയ സമയത്ത് എന്നെ വിളിച്ചിരുന്നു. അപ്പോൾ ഞാൻ കുടുംബവിളക്ക് ചെയ്തു കൊണ്ടിരിക്കയായിരുന്നു. ഏഷ്യാനെറ്റിൽ തന്നെ ആയിട്ടും പോലും അവർ വിട്ടില്ല. ആ ക്യാരക്ടർ പുള്ളിയാ ചെയ്യുക എന്നു പറഞ്ഞായിരുന്നു ഇത്. അങ്ങനെ എനിക്കാ ഒരു ചാൻസ് മിസ്സായി.
ഷോയിൽ രജത്കുമാർ പുരത്തായപ്പോൾ വികാത്തള്ളിച്ച കൊണ്ടാണ് അനീതിയാണു കാണിക്കുന്നത് അദ്ദേഹത്തോട്് കാണിച്ചത് എന്ന് പ്രതികരിച്ചത്. എനിക്ക് ഒരിക്കലും അത് പൊറുക്കാൻ പറ്റില്ല. അപ്പോൾ എന്റെ ഈ ലൈവൊക്കെ കാത്തിരിക്കുന്നവർ ഉണ്ട് എന്താണ് പറയുന്നതെന്ന് കേൾക്കാൻ. അതൊക്കെ അങ്ങനെ ഇങ്ങനെയാ എന്നോക്കെ പറഞ്ഞ ആ സ്പോട്ടിലാണ് ലൈവ് ചുയെത്ത്. എന്റെ മകന് കരയുന്ന കണ്ടില്ലെ ആകെ സങ്കടം ആയിപ്പോയി.. അതു കൂടിയായപ്പോഴാണ് ഫേസ്ബുക്കിൽ ലൈവിലെത്തിയത്. എന്തിനാണ് ഇയാളോട് ഇങ്ങനെ ചെയ്യതത്? ഇതിൽ എന്തോരം അനീതികൾ നടന്നു? അപ്പോൾ ഒന്നും ഇല്ലാത്ത ശിക്ഷ എന്തുകൊണ്ട് ഇപ്പോൾ കൊടുക്കുന്നു.. ഇതൊരു അനീതി അല്ലെ കാണിക്കുന്നേ.. ഇങ്ങനെയൊക്കെ വികാരവിക്ഷോഭത്തോടെ പറഞ്ഞു പോയതാണ്. ഞാൻ ഇദ്ദേഹത്തെ ഔട്ടാക്കിയ രീതിയെയാണ് വിമർശിച്ചത്. ഞാൻ ഈ ബിഗ്ബോസ് കാണില്ല എന്നു പറഞ്ഞതിന് ശേഷം അറിയാതെ എന്റെ വായിൽ നിന്ന് ഏഷ്യാനെറ്റും കാണില്ല എന്ന് പറഞ്ഞുപോയി. ഉദ്ദേശിച്ചത് ബിഗ്ബോസ് ഷോ ആണങ്കിലും നാലിൽ നിന്നും വന്നത് ഏഷ്യാനെറ്റിനെ കുറിച്ചായിപ്പോയി. ഇത് വികാരത്തള്ളിച്ചയിൽ ചെയ്തത് അല്ല. അറിയാതെ പറഞ്ഞു പോയതാണ്. അല്ലാതെ ഏഷ്യാനെറ്റ് കാണില്ല എന്ന് ഉദ്ദേശിച്ചിരുന്നില്ല.
ഏഷ്യാനെറ്റിൽ നിന്നും വിളിക്കുന്നതിന് മുമ്പ് ബീനയും പറഞ്ഞു അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നത്. അമ്മയും ഇതേ ചോദ്യം തന്നെ എന്നോടു ചോദിച്ചു. അപ്പോഴാണ് ശരിക്കും ഞാൻ പറഞ്ഞതിനെ കുറിച്ച് ബോധ്യമുണ്ടായത്. അങ്ങനെ സമ്മർദ്ദം വന്നു നിൽക്കുമ്പോൾ രണ്ട് പേർക്കും വിലക്കു വന്നു. രണ്ട് ദിവസം കഴിഞ്ഞ് പ്രൊഡ്യൂസർ വിളിച്ച് സോറി തുടരാൻ കഴിയില്ലെന്ന് പറഞ്ഞു. അതിന് മുമ്പ് ലൈവിലെത്തി സോറി പറഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ പലതും പറഞ്ഞു. ഏഷ്യാനെറ്റിനെ കുറ്റപ്പെടുത്തിയിട്ടില്ല. ഞങ്ങൾക്ക് ഇത്രയും കാലമായി ഒരു പ്ലാറ്റഫോം തന്നത് ചാനലുകളാണ്. ഇത് ജോലി സ്ഥലത്തെ കുറ്റപ്പെടുത്തുന്നത് പോലെയായി. ബിഗ്ബോസ് കാണില്ല എന്നായിരുന്നു പറഞ്ഞുത്. എന്തായാലും വലിയ സങ്കടമാണ് ഒരു നാവുപിഴകൊണ്ട് ഉണ്ടായത്. ഇതിന്റെ പേരിൽ കുടുംബ വിളക്കിലെ ശ്രീകുമാർ എന്ന കഥാപാത്രം നഷ്ടമായതിൽ ഇന്നും വലിയ നഷ്ടബോധമുണ്ട്. ഇരുവരും പറഞ്ഞു നിർത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍