മതമില്ല, ജാതിയില്ല എന്ന് അലറിവിളിക്കുന്ന സഖാക്കൾ വിനായകന്റെ ജാതിപറഞ്ഞ് കൊടി പിടിക്കുന്നു; ബിജുമേനോനും സുരേഷ് ഗോപിക്കും ഉണ്ണി മുകുന്ദനും ഇല്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം അയ്യന്റെ കവർഫോട്ടോയും കാളിയുടെ പ്രൊഫൈൽ പിക്ച്ചറും ആക്കിയപ്പോൾ എങ്ങനെ വന്നു: അഞ്ജനകണ്ണ്
അഞ്ജന ഭാസ്ക്കരൻ
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാൻ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു..സിപിഎം കേരളത്തേിൽ അടപടലം തകർന്നടിഞ്ഞപ്പോൾ വിനായകനെന്ന നടൻ പരസ്യമായി പ്രകടിപ്പിച്ച ആശങ്കയാണിത്.. തുടർന്നുണ്ടായ സൈബർ ചർച്ചകൾ ബഹുകേമം
എം ടിയും ഡോ.എം.എം ബഷീറും കമലും കുരീപ്പുഴയും ഹരീഷും പ്രിയനന്ദനും മധുപാലും സുനിൽ പി ഇളയിടവും സ്വാമീ സന്ദീപാനന്ദഗിരിയും തൊട്ട് സംഘപരിവാർ ഫാസിസ്റ്റുകൾ വേട്ടയാടിയത് എത്രയോപേരെ.. കായികമായി കടന്നാക്രമിച്ചും ഭീഷണിപ്പെടുത്തിയും അപമാനിച്ചും കലാകാരന്മാരെയും എഴുത്തുകാരെയും നിശബ്ദരാക്കാനുള്ള ശ്രമത്തെ ജനാധിപത്യ കേരളം ചെറുത്ത് പരാജയപ്പെടുത്തുമെന്നാഹ്വാനം ചെയ്തുകൊണ്ട്് വിനായകനെ എടുത്ത് പൊക്കി നടക്കുന്ന സൈബർ പോരാളികളോട്...
മതമില്ല, ജാതിയില്ല എന്ന് അലറിവിളിക്കുന്ന നിങ്ങൾ സഖാക്കൾ തന്നെ് വിനായകന്റെ ജാതിപറഞ്ഞ് കൊടിപിടിക്കുമ്പോൾ, കവർഫോട്ടോ ്അയ്യനാക്കിയും പ്രൊഫൈൽ പിക്ച്ചർ കാളിയാക്കിയും പ്രതിഷേധിച്ചപ്പോൾ തിരക്കഥയെഴുതാതെ തന്നെ വിനായകൻ സംവിധാനം ചെയ്ത മൂർച്ചയുള്ള ഒരു 'സാമൂഹ്യവിമർശനചിത്രമെന്ന് വാഴ്ത്തിപാടുമ്പോൾ, നിങ്ങൾക്കൊരു നിലപാട് മറ്റുള്ളവര്‍ക്ക് വേറൊരു നിലപാടെന്ന തുറന്ന സന്ദേശമാണ് നിങ്ങൾ നൽകുന്നത്..
സാമൂഹ്യവിമർശന ചിത്രത്തിലൂടെ താനൊരു അയ്യങ്കാളി ചിന്താഗതിക്കാരനാണെന്നും പുലയനാണെന്നും അഭിമാനത്തോടെ പറയുന്ന വിനായകനെ പുലയനെന്ന് വിളിച്ചതെങ്ങിനെ തെറ്റാവും സഖാക്കളേ.. കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്ന അയ്യങ്കാളി സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായ, മലയാളികൾ ആരാധിക്കുന്ന വ്യക്തിയാണ്..വിനായകന്റെ ദളിത് സ്വത്വം മാത്രം വെച്ച് അയാളുടെ ഭാഗം ന്യായീകരിച്ച്. അയ്യങ്കാളിയെപ്പോലൊരു മനുഷ്യനൊപ്പം വിനായകനെന്ന ആർട്ടിസ്റ്റിന് സ്പെയ്സ് കൊടുക്കുന്നതിന്റെ യുക്തി നിങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്..
ജാതിയും മതവും ഉപജാതിയും നുള്ളി തിരിച്ചു ഇവരുടെ ശാരീരിക അവസ്ഥകളെ പരിഹസിക്കുന്ന നിങ്ങളാണോ് വിനായകന് നീതി നേടി കൊടുക്കാൻ വരുന്നത്? വിനായകൻ പുലയനാണെന്ന് ഒരായിരം തവണ വിള്ിച്ചുകൂവുന്നത് നിങ്ങൾ തന്നെയയാണ്.. ഒരാളേയും ജാതീയമായി അധിക്ഷേപിക്കരുത്.. ജാതീയമായി മാത്രമല്ല അയാളുടെ ശരീരത്തേയും വ്ക്തിത്വത്തേയുമൊക്കെ ഉയർത്തികാണിച്ച് ആക്ഷേപിക്കുന്നതും തെറ്റുതന്നെയാണ്..
പല പ്രമുഖ വ്യക്തികളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മാന്യത പോലും നൽകാതെ അസഭ്യ വർഷം ചൊരിയുന്നവർ അയ്യപ്പൻ മുതൽ സരസ്വതി ദേവി വരെയുള്ള ഹിന്ദു ആരാധന ബിംബങ്ങളെ വൈകൃതമായി ചിത്രീകരിച്ചപ്പോഴും മൗനം പാലിച്ചവർ ഇന്ന് വിനായകന് വേണ്ടി അരയും തലയും മുറുക്കിയെത്തുന്നതിന്റെയും കാരണം ജാതിവെറി തന്നെയാണ്.. നിങ്ങൾ തന്നെ സ്വയം തരം താഴുന്നതിന് അടുത്തുള്ളവനെ തെറിവിളിച്ചിട്ടെന്താ കാര്യം?
സംസ്ഥാന അവാർഡ്ലഭിച്ചവേളയിൽ'അമ്മയ്ക്കൊരുമ്മ നൽകാൻ പത്രക്കാര് പറഞ്ഞപ്പോൾ 'ജീവിതത്തിൽ എനിക്കഭിനയിക്കണ്ടാന്ന് തീർത്ത് പറഞ്ഞ പച്ചയായ മനുഷ്യനെ കേരള ജനത നെഞ്ചോട് ചേർത്ത് നിർത്തിയിരുന്ന ഒരു സമയമുണ്ടായിരുന്നു.. എന്നാൽ ഇന്ന് അതേവിനായകൻ സൈബർ ലോകത്ത് ആക്രമിക്കപ്പെടുമ്പോൾ കലയും രാഷ്ട്രീയവും ഒരു തുലാസിലെ രണ്ട് തട്ടുകളായി അളക്കപ്പെടുകയാണ്.
ബിജെപിക്കോ മോദിക്കോ അനുകൂലമായി എന്തെങ്കിലും അഭിപ്രായം പറയുന്നവരെ സംഘിപ്പട്ടം ചാർത്തി ആദരിക്കുക ആധുനിക നവോത്ഥാന കേരളത്തിന്റെ മുഖമുദ്രകളിൽ പ്രധാനമാണ്. മോഹൻലാൽ സൈനികരെയോ രാജ്യത്തെയോ അഭിനന്ദിച്ചാൽ സംഘ സവർണ്ണ മോഹൻലാൽ നായർ. ബിജുമേനോൻ, സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, സന്തോഷ് പണ്ഡിറ്റ്, അനുശ്രീ ,തുടങ്ങിയവർക്ക് നേരെ അസഭ്യവർഷവും ബഹിഷ്കരിക്കലും അവരുടെ മതം കുടുംബം ഒക്കെ ചികഞ്ഞു അസഭ്യമായ രീതിയിൽ കമന്റ് ചെയ്തു ആസ്വദിക്കുന്നവരെയും കണ്ടു.. അന്നൊന്നുമില്ലാത്ത ഐക്യദാർഢ്യം ഇന്നെന്തിനെന്ന് മനസ്സിലാവുന്നില്ല..
മമ്മൂട്ടി ,ഇന്നസെന്റ് , മുകേഷ,് ഗണേശ്, കമൽഹാസൻ, അലൻസിയർ, തുടങ്ങിയ താരങ്ങൾ രാഷ്ട്രീയ ചായ്വ് പ്രകടിപ്പിച്ചപ്പോൾ അത് ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരമോന്നത അവസ്ഥാന്തരങ്ങളായും ചിത്രീകരിക്കപ്പെട്ടു.. കമൽഹാസൻ, പ്രകാശ് രാജ,് എന്നി നടന്മാര ഹിന്ദു വിരുദ്ധ നിലപാടുകൾക്ക് പ്രത്യേക പ്രിവിലേജ് നൽകി ആദരിക്കുകയായിരുന്നു.. താഴേതട്ടിൽ നിന്നും കഠിനാദ്ധ്വാനം കൊണ്ട്ും അഭിനയമികവുകൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തിയ വിനായകനെന്ന പച്ചയായ മനുഷ്യനെ മലയാളികൾ കയ്യടിച്ച് സ്വീകരിച്ചതായിരുന്നു.. ഇടതുപക്ഷത്ത നിൽക്കുന്ന മമ്മുട്ടിയെന്ന മഹാനടനെ ഒരിക്കലും വേർതിരിച്ച് കാണാതെ ഇന്നും നെഞ്ചിലേറ്റുന്ന മലയാളികളെ തെറ്റിദ്ധരിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നത് നിങ്ങൾ പ്രബുദ്ധ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരെന്ന് അവകാശപ്പെടുന്നവർ മാത്രമാണ്.. ടിപി 51 വെട്ട് എന്ന സിനിമ ടിവിയിൽ വന്നാൽ പോലും കറന്റ് കട്ട് ചെയ്യുന്നവരാണ് ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉള്ളി പൊളിക്കാൻ നടക്കുന്നത്.
നവോത്ഥാന സദസ്സ് എന്ന പേരിൽ ജാതി മത ചിന്തകളുടെ ഘോഷയാത്ര നടത്തിയവരാണ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കി വിനായകനെന്ന നടന്റെ ജാതി തിരഞ്ഞു പോകുന്നത്. അതിലെ ഇരവാദം തേടുന്നത്. നാണമില്ലേ സഖാക്കളേ..
നിങ്ങൾക്ക് ആരെ വേണമെങ്കിലും അവഹേളിക്കാനും വിമർശിക്കാനും അവകാശം സ്വയം നിങ്ങൾ തന്നെകല്പിച്ചിട്ടുണ്ട്..പക്ഷെഅത് പോലെ മറ്റുള്ളവർക്കും അവകാശമുണ്ടെന്ന് ഓർക്കുക..അസഹിഷ്ണുതയും ഫാസിസവും എന്തെന്ന് ചൂണ്ടുവിരൽ നിങ്ങൾക്ക് നേർക്ക് തന്നെ ചൂണ്ടി ചോദിക്കുക.. സമയവും സന്ദർഭവും നോക്കി പ്രതികരിക്കുന്ന ജനുസ്സുകളാണ് നിങ്ങൾ സഖാക്കൾ. നിങ്ങൾ എതിർത്ത പ്രവൃത്തിയെ സന്ദർഭം നോക്കി അനുകൂലിക്കുകയും മറ്റൊരു സന്ദര്‍ഭത്തിൽ അതേ പ്രവൃത്തിയെ വീണ്ടും എതിർക്കുകയും ചെയ്യും. അതിൽ നിങ്ങൾക്ക് ലജ്ജയോ മനസാക്ഷിക്കുത്തോ ഉണ്ടാകാറില്ല.കപട നാട്യങ്ങളുടെ വേഷപകർച്ച കേരളം എത്ര കണ്ടിരിക്കുന്നു സഖാക്കളേ.. നിങ്ങൾ ഇനിയും അപഹാസ്യരാകരുത്..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍